<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ശ്രേയസ് &#187; ആചാര്യന്മാര്‍ / പ്രഭാഷകര്‍</title>
	<atom:link href="http://sreyas.in/category/acharya/feed" rel="self" type="application/rss+xml" />
	<link>http://sreyas.in</link>
	<description>ആത്മസാക്ഷാത്കാരത്തിനും ലോകനന്മയ്ക്കും വേണ്ടി</description>
	<lastBuildDate>Tue, 07 Feb 2012 06:30:20 +0000</lastBuildDate>
	<generator>http://wordpress.org/?v=3.3.1</generator>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.3.1</generator>
		<item>
		<title>അണ്ണാമലയുടെ രഹസ്യം (135)</title>
		<link>http://sreyas.in/secret-annamala-135</link>
		<comments>http://sreyas.in/secret-annamala-135#comments</comments>
		<pubDate>Tue, 07 Feb 2012 06:30:20 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2454</guid>
		<description><![CDATA[പോള്‍ ബ്രണ്ടന്‍ ശ്രീ രമണ ഭഗവാനോട് ചോദിച്ചു : ആശ്രമങ്ങള്‍ മലക്കു മുകളിലാണ്‌. പക്ഷേ ആ കാഴ്ച എന്റെ ഉള്ളിലല്ലേ തോന്നിയത്‌? മഹര്‍ഷിയുടെ ഉത്തരം : അതെ തോന്നുന്നതെല്ലാം നമുക്കുള്ളില്‍ തന്നെ. കാണുന്നവനുണ്ടെങ്കിലേ ലോകവുമുള്ളൂ. എല്ലാം തന്നില്‍ നിക്ഷിപ്തം. സത്യത്തില്‍ എവിടെ പ്രകാശിക്കുന്നതും താന്‍ തന്നെ. തനിക്കന്യമായിട്ടൊന്നുമില്ല.&nbsp;&nbsp;&nbsp;<a href="http://sreyas.in/secret-annamala-135"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[പോള്‍ ബ്രണ്ടന്‍ ശ്രീ രമണ ഭഗവാനോട് ചോദിച്ചു : ആശ്രമങ്ങള്‍ മലക്കു മുകളിലാണ്‌. പക്ഷേ ആ കാഴ്ച എന്റെ ഉള്ളിലല്ലേ തോന്നിയത്‌? മഹര്‍ഷിയുടെ ഉത്തരം : അതെ തോന്നുന്നതെല്ലാം നമുക്കുള്ളില്‍ തന്നെ. കാണുന്നവനുണ്ടെങ്കിലേ ലോകവുമുള്ളൂ. എല്ലാം തന്നില്‍ നിക്ഷിപ്തം. സത്യത്തില്‍ എവിടെ പ്രകാശിക്കുന്നതും താന്‍ തന്നെ. തനിക്കന്യമായിട്ടൊന്നുമില്ല.&nbsp;&nbsp;&nbsp;<a href="http://sreyas.in/secret-annamala-135"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/secret-annamala-135/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സ്വസ്വരൂപത്തെ അറിയുന്നത്‌ മനസ്സല്ല (134)</title>
		<link>http://sreyas.in/ariyunnathu-manassalla-ramana-134</link>
		<comments>http://sreyas.in/ariyunnathu-manassalla-ramana-134#comments</comments>
		<pubDate>Mon, 06 Feb 2012 06:30:38 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2450</guid>
		<description><![CDATA[ബസ്വാഡയില്‍ നിന്നും പ്രകാശറാവു രമണ മഹര്‍ഷിയോടു ചോദിച്ചു  : ബ്രഹ്മാകാരവൃത്തി ഉദയമാവുംമുമ്പേ അവിദ്യാമായ ഒഴിയുകയില്ലേ? അല്ല, അത്‌ തുടര്‍ന്നു നില്‍ക്കുമോ? ഉത്തരം : വാസന ക്ഷയിച്ചതില്‍ പിന്നീ‍ട്‌ അവിദ്യ ഉണ്ടായിരിക്കുകയില്ല. വാസനാക്ഷയത്തിനും സഹജാനുഭൂതിക്കും ഇടയ്ക്കുണ്ടായിരിക്കണം.&nbsp;&nbsp;&nbsp;<a href="http://sreyas.in/ariyunnathu-manassalla-ramana-134"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ബസ്വാഡയില്‍ നിന്നും പ്രകാശറാവു രമണ മഹര്‍ഷിയോടു ചോദിച്ചു  : ബ്രഹ്മാകാരവൃത്തി ഉദയമാവുംമുമ്പേ അവിദ്യാമായ ഒഴിയുകയില്ലേ? അല്ല, അത്‌ തുടര്‍ന്നു നില്‍ക്കുമോ? ഉത്തരം : വാസന ക്ഷയിച്ചതില്‍ പിന്നീ‍ട്‌ അവിദ്യ ഉണ്ടായിരിക്കുകയില്ല. വാസനാക്ഷയത്തിനും സഹജാനുഭൂതിക്കും ഇടയ്ക്കുണ്ടായിരിക്കണം.&nbsp;&nbsp;&nbsp;<a href="http://sreyas.in/ariyunnathu-manassalla-ramana-134"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/ariyunnathu-manassalla-ramana-134/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം (133)</title>
		<link>http://sreyas.in/ahankaran-mochanam-ramana-133</link>
		<comments>http://sreyas.in/ahankaran-mochanam-ramana-133#comments</comments>
		<pubDate>Sun, 05 Feb 2012 06:30:14 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2448</guid>
		<description><![CDATA[ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി പറയുന്നു : 'ഞാന്‍ ബ്രഹ്മ'മെന്നു ധ്യാനിക്കുന്നുതെന്തിന്‌? ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം. 'ഞാന്‍' എന്നതിനെപ്പറ്റി നിരന്തരം വിചിന്തനം ചെയ്യുകയാണെങ്കില്‍ അത്‌ സാദ്ധ്യമാവും. അതുകൊണ്ടാണ്‌ അഹംവൃത്തിയില്‍ ഞാന്‍ എന്നതിന്റെ ആദിയെ അറിയണമെന്നു പറയുന്നത്‌. 'ഞാ'നെന്നതിനെ വിടാതിരുന്നാല്‍ ശൂന്യാവസ്ഥ പ്രകാശിക്കുകയില്ല. അതിനെ വിട്ടാല്‍ ഉറക്കമോ മയക്കമോ നമ്മെ മയക്കും.&nbsp;&nbsp;&nbsp;<a href="http://sreyas.in/ahankaran-mochanam-ramana-133"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി പറയുന്നു : 'ഞാന്‍ ബ്രഹ്മ'മെന്നു ധ്യാനിക്കുന്നുതെന്തിന്‌? ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം. 'ഞാന്‍' എന്നതിനെപ്പറ്റി നിരന്തരം വിചിന്തനം ചെയ്യുകയാണെങ്കില്‍ അത്‌ സാദ്ധ്യമാവും. അതുകൊണ്ടാണ്‌ അഹംവൃത്തിയില്‍ ഞാന്‍ എന്നതിന്റെ ആദിയെ അറിയണമെന്നു പറയുന്നത്‌. 'ഞാ'നെന്നതിനെ വിടാതിരുന്നാല്‍ ശൂന്യാവസ്ഥ പ്രകാശിക്കുകയില്ല. അതിനെ വിട്ടാല്‍ ഉറക്കമോ മയക്കമോ നമ്മെ മയക്കും.&nbsp;&nbsp;&nbsp;<a href="http://sreyas.in/ahankaran-mochanam-ramana-133"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/ahankaran-mochanam-ramana-133/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ (132)</title>
		<link>http://sreyas.in/samadhi-avastha-ramana-132</link>
		<comments>http://sreyas.in/samadhi-avastha-ramana-132#comments</comments>
		<pubDate>Sat, 04 Feb 2012 06:30:23 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2446</guid>
		<description><![CDATA[ഭഗവാന്‍ രമണ മഹര്‍ഷിയുടെ ദിവ്യവാണി : ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ. മറ്റുള്ളവര്‍ക്ക്‌ അതൊരു മൂര്‍ച്ഛപോലെ തോന്നും. അഭ്യാസിക്കും ആരംഭത്തില്‍ അങ്ങനെ തോന്നും. എന്നാല്‍ ക്രമേണ അതാണ്‌ തന്റെ സഹജമായ സത്യാവസ്ഥ എന്നു ബോദ്ധ്യമാവും.&nbsp;&nbsp;&nbsp;<a href="http://sreyas.in/samadhi-avastha-ramana-132"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭഗവാന്‍ രമണ മഹര്‍ഷിയുടെ ദിവ്യവാണി : ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ. മറ്റുള്ളവര്‍ക്ക്‌ അതൊരു മൂര്‍ച്ഛപോലെ തോന്നും. അഭ്യാസിക്കും ആരംഭത്തില്‍ അങ്ങനെ തോന്നും. എന്നാല്‍ ക്രമേണ അതാണ്‌ തന്റെ സഹജമായ സത്യാവസ്ഥ എന്നു ബോദ്ധ്യമാവും.&nbsp;&nbsp;&nbsp;<a href="http://sreyas.in/samadhi-avastha-ramana-132"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/samadhi-avastha-ramana-132/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഒന്നിനാലും ബന്ധിക്കപ്പെടാതെ എപ്പോഴുമുള്ളത്‌, ആത്മസ്വരൂപം (131)</title>
		<link>http://sreyas.in/aatma-swaroopam-ramana-131</link>
		<comments>http://sreyas.in/aatma-swaroopam-ramana-131#comments</comments>
		<pubDate>Fri, 03 Feb 2012 06:30:59 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2443</guid>
		<description><![CDATA[വിചാരങ്ങളുടെ സാക്ഷിയാണ്‌ താനെന്നു കരുതാമോ? എന്നു ലക്ഷ്മണ ബ്രഹ്മചാരി ശ്രീ രമണ ഭഗവാനോട് ചോദിച്ചു. ഉത്തരം: 'സാക്ഷി ഞാന്‍’എന്ന ഭാവന വിക്ഷേപങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ഉപശാന്തമായിരിക്കാന്‍ സഹായമാവും. എന്നാലും ഭാവന മനസ്സിന്റേതാണ്‌. അങ്ങനെ ഭാവിച്ചാലും ഭാവിച്ചില്ലെങ്കിലും ആത്മാവെന്നും സാക്ഷിയായിട്ടു പ്രകാശിക്കുന്നു. ഭാവന മനോശാന്തിക്കാവുമെന്നല്ലാതെ അതിവിടെ ഉപകാരപ്പെടുന്നുവെന്നു പറയാനില്ല. ഭാവന കൂടാതെ തന്നെ അപ്രകാരം ഇരിക്കുന്നതാണ്‌ നിജനില. അതാണുല്‍കൃഷ്ടം.&nbsp;&nbsp;&nbsp;<a href="http://sreyas.in/aatma-swaroopam-ramana-131"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[വിചാരങ്ങളുടെ സാക്ഷിയാണ്‌ താനെന്നു കരുതാമോ? എന്നു ലക്ഷ്മണ ബ്രഹ്മചാരി ശ്രീ രമണ ഭഗവാനോട് ചോദിച്ചു. ഉത്തരം: 'സാക്ഷി ഞാന്‍’എന്ന ഭാവന വിക്ഷേപങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ഉപശാന്തമായിരിക്കാന്‍ സഹായമാവും. എന്നാലും ഭാവന മനസ്സിന്റേതാണ്‌. അങ്ങനെ ഭാവിച്ചാലും ഭാവിച്ചില്ലെങ്കിലും ആത്മാവെന്നും സാക്ഷിയായിട്ടു പ്രകാശിക്കുന്നു. ഭാവന മനോശാന്തിക്കാവുമെന്നല്ലാതെ അതിവിടെ ഉപകാരപ്പെടുന്നുവെന്നു പറയാനില്ല. ഭാവന കൂടാതെ തന്നെ അപ്രകാരം ഇരിക്കുന്നതാണ്‌ നിജനില. അതാണുല്‍കൃഷ്ടം.&nbsp;&nbsp;&nbsp;<a href="http://sreyas.in/aatma-swaroopam-ramana-131"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/aatma-swaroopam-ramana-131/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സൃഷ്ടിയില്‍ പാകപ്പിഴ ഒന്നുമില്ല (130)</title>
		<link>http://sreyas.in/srishti-ramana-130</link>
		<comments>http://sreyas.in/srishti-ramana-130#comments</comments>
		<pubDate>Thu, 02 Feb 2012 06:30:38 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2442</guid>
		<description><![CDATA[ലോകത്തിനു നന്മ ചെയ്യാന്‍ പെട്ടെന്ന്‌ ആത്മജ്ഞാനത്തെ ആര്‍ജിച്ചു കൂടെ? എന്ന ചോദ്യത്തിനുത്തരമായി ഭഗവാന്‍ രമണ മഹര്‍ഷി പറഞ്ഞു : നമ്മുടെ പ്രശ്നങ്ങളെ തീര്‍ക്കാന്‍ നമുക്ക്‌ കഴിയുന്നില്ല. അതിനുവേണ്ടി ദൈവത്തെ പ്രാര്‍ത്ഥിക്കുക. അതാണ്‌ മുഖ്യം. അങ്ങനെ ചെയ്താല്‍ ദൈവം നമ്മെയും ലോകത്തെയും കാക്കും.&nbsp;&nbsp;&nbsp;<a href="http://sreyas.in/srishti-ramana-130"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ലോകത്തിനു നന്മ ചെയ്യാന്‍ പെട്ടെന്ന്‌ ആത്മജ്ഞാനത്തെ ആര്‍ജിച്ചു കൂടെ? എന്ന ചോദ്യത്തിനുത്തരമായി ഭഗവാന്‍ രമണ മഹര്‍ഷി പറഞ്ഞു : നമ്മുടെ പ്രശ്നങ്ങളെ തീര്‍ക്കാന്‍ നമുക്ക്‌ കഴിയുന്നില്ല. അതിനുവേണ്ടി ദൈവത്തെ പ്രാര്‍ത്ഥിക്കുക. അതാണ്‌ മുഖ്യം. അങ്ങനെ ചെയ്താല്‍ ദൈവം നമ്മെയും ലോകത്തെയും കാക്കും.&nbsp;&nbsp;&nbsp;<a href="http://sreyas.in/srishti-ramana-130"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/srishti-ramana-130/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌ (129)</title>
		<link>http://sreyas.in/sakshalkaaram-ramana-129</link>
		<comments>http://sreyas.in/sakshalkaaram-ramana-129#comments</comments>
		<pubDate>Wed, 01 Feb 2012 06:30:26 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2440</guid>
		<description><![CDATA[തന്റെ ആത്മാവിനെ ശരണമാക്കി അതിനെ സാക്ഷാല്‍ക്കരിക്കണമെന്നു ശ്രീ രമണ ഭഗവാന്‍ പറഞ്ഞു. അപ്പോള്‍ അത്‌ സ്വയം പ്രവര്‍ത്തിച്ചു കൊള്ളും. സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌. അതുള്ളിലോ പുറത്തോ എന്നു പറയാന്‍ സാധ്യമല്ല.
&nbsp;&nbsp;&nbsp;<a href="http://sreyas.in/sakshalkaaram-ramana-129"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[തന്റെ ആത്മാവിനെ ശരണമാക്കി അതിനെ സാക്ഷാല്‍ക്കരിക്കണമെന്നു ശ്രീ രമണ ഭഗവാന്‍ പറഞ്ഞു. അപ്പോള്‍ അത്‌ സ്വയം പ്രവര്‍ത്തിച്ചു കൊള്ളും. സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌. അതുള്ളിലോ പുറത്തോ എന്നു പറയാന്‍ സാധ്യമല്ല.
&nbsp;&nbsp;&nbsp;<a href="http://sreyas.in/sakshalkaaram-ramana-129"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/sakshalkaaram-ramana-129/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വിശ്വാസത്തിനു മാറ്റം വരാം, പക്ഷെ സത്യം മാറുകയില്ല (128)</title>
		<link>http://sreyas.in/sathyam-marukayilla-ramana-128</link>
		<comments>http://sreyas.in/sathyam-marukayilla-ramana-128#comments</comments>
		<pubDate>Tue, 31 Jan 2012 06:30:18 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2402</guid>
		<description><![CDATA[ഒരാള്‍ ചോദിച്ചു : എനിക്കു സിദ്ധാന്തത്തിന്റെ പൊരുള്‍ പറഞ്ഞു തരുമോ?  രമണ മഹര്‍ഷികളുടെ ഉത്തരം ഇങ്ങനെയായിരുന്നു : അവരുടെ നിര്‍ദ്ദേശങ്ങളെ അനുസരിക്കൂ. പിന്നീട്‌ സംശയം ഉണ്ടാകുന്നുവെങ്കില്‍ ചോദിക്കൂ. അവരുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ മൗനത്തില്‍ എത്തിക്കും. വ്യത്യാസങ്ങള്‍ തോന്നുന്നത്‌ ബാഹ്യവിഷയങ്ങളെ സംബന്ധിച്ചാണ്‌. അവരുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ അനുസരിച്ചാല്‍ ഭേദങ്ങളെല്ലാമൊഴിയും. രാജാവിന്റെ മകനെ ഒഴിച്ച്‌ മറ്റാരെയും രാജകുമാരനെന്നു പറയാന്‍ സാധ്യമല്ല. അതുപോലെ ശുദ്ധിയുള്ളതേ ശുദ്ധമാവൂ.&nbsp;&nbsp;&nbsp;<a href="http://sreyas.in/sathyam-marukayilla-ramana-128"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഒരാള്‍ ചോദിച്ചു : എനിക്കു സിദ്ധാന്തത്തിന്റെ പൊരുള്‍ പറഞ്ഞു തരുമോ?  രമണ മഹര്‍ഷികളുടെ ഉത്തരം ഇങ്ങനെയായിരുന്നു : അവരുടെ നിര്‍ദ്ദേശങ്ങളെ അനുസരിക്കൂ. പിന്നീട്‌ സംശയം ഉണ്ടാകുന്നുവെങ്കില്‍ ചോദിക്കൂ. അവരുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ മൗനത്തില്‍ എത്തിക്കും. വ്യത്യാസങ്ങള്‍ തോന്നുന്നത്‌ ബാഹ്യവിഷയങ്ങളെ സംബന്ധിച്ചാണ്‌. അവരുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ അനുസരിച്ചാല്‍ ഭേദങ്ങളെല്ലാമൊഴിയും. രാജാവിന്റെ മകനെ ഒഴിച്ച്‌ മറ്റാരെയും രാജകുമാരനെന്നു പറയാന്‍ സാധ്യമല്ല. അതുപോലെ ശുദ്ധിയുള്ളതേ ശുദ്ധമാവൂ.&nbsp;&nbsp;&nbsp;<a href="http://sreyas.in/sathyam-marukayilla-ramana-128"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/sathyam-marukayilla-ramana-128/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>മൗനമാണ്‌ പരിപൂര്‍ണ്ണജ്ഞാനം (127)</title>
		<link>http://sreyas.in/paripoorna-jnanam-ramana-127</link>
		<comments>http://sreyas.in/paripoorna-jnanam-ramana-127#comments</comments>
		<pubDate>Mon, 30 Jan 2012 06:30:38 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2400</guid>
		<description><![CDATA[ശ്രീ രമണ മഹര്‍ഷികളുടെ അമൂല്യവാണി : എത്രയോ ഈശ്വരന്മാരെപ്പറ്റി പറയുന്നു. അവയെല്ലാം ഒരോ തത്വങ്ങളെ കുറിക്കുന്നവയാണ്‌. ദേവതാസ്വരൂപം തത്വത്തിന്റെ ലക്ഷണമാണ്‌. നാമരൂപങ്ങള്‍ക്കപ്പുറമുള്ളതാണ്‌ പരതത്വം. ഇങ്ങനെ വേദാന്തമായാലും സിദ്ധാന്തമായാലും ഒരേ ലക്ഷ്യത്തെ നോക്കി നില്‍ക്കുകയാണ്‌. രണ്ടിന്റെയും ലക്ഷ്യം ഒന്നല്ലെങ്കില്‍ അദ്വൈതാചാര്യനായ ശ്രീ ശങ്കരന്‍ പല സഗുണ മൂര്‍ത്തികളെയും സ്തുതിച്ചിരിക്കുന്നത്‌ എങ്ങനെ ശരിയാകും. എല്ലാ വഴികളും ആവശ്യമെന്നു കരുതിയാണ്‌ അദ്ദേഹം അങ്ങനെ ചെയ്തത്‌.&nbsp;&nbsp;&nbsp;<a href="http://sreyas.in/paripoorna-jnanam-ramana-127"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ശ്രീ രമണ മഹര്‍ഷികളുടെ അമൂല്യവാണി : എത്രയോ ഈശ്വരന്മാരെപ്പറ്റി പറയുന്നു. അവയെല്ലാം ഒരോ തത്വങ്ങളെ കുറിക്കുന്നവയാണ്‌. ദേവതാസ്വരൂപം തത്വത്തിന്റെ ലക്ഷണമാണ്‌. നാമരൂപങ്ങള്‍ക്കപ്പുറമുള്ളതാണ്‌ പരതത്വം. ഇങ്ങനെ വേദാന്തമായാലും സിദ്ധാന്തമായാലും ഒരേ ലക്ഷ്യത്തെ നോക്കി നില്‍ക്കുകയാണ്‌. രണ്ടിന്റെയും ലക്ഷ്യം ഒന്നല്ലെങ്കില്‍ അദ്വൈതാചാര്യനായ ശ്രീ ശങ്കരന്‍ പല സഗുണ മൂര്‍ത്തികളെയും സ്തുതിച്ചിരിക്കുന്നത്‌ എങ്ങനെ ശരിയാകും. എല്ലാ വഴികളും ആവശ്യമെന്നു കരുതിയാണ്‌ അദ്ദേഹം അങ്ങനെ ചെയ്തത്‌.&nbsp;&nbsp;&nbsp;<a href="http://sreyas.in/paripoorna-jnanam-ramana-127"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/paripoorna-jnanam-ramana-127/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>തന്റെ സ്വരൂപത്തെ അറിയാന്‍ അന്യരോട്‌ ചോദിക്കുകയോ? (126)</title>
		<link>http://sreyas.in/thante-swaroopam-ramana-126</link>
		<comments>http://sreyas.in/thante-swaroopam-ramana-126#comments</comments>
		<pubDate>Sun, 29 Jan 2012 06:30:38 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2399</guid>
		<description><![CDATA[ഭഗവാന്‍ ശ്രീ രമണ മഹര്‍ഷികള്‍ പറയുന്നു : ആദ്യം താനാരെന്നു പഠിക്കൂ. ഇതിനു ശാസ്ത്രങ്ങളോ പാണ്ഡിത്യമോ വേണ്ട. അത്‌ കേവലം സ്വാനുഭവമാണ്‌. താന്‍ തന്റെ സ്വരൂപത്തെ അറിയാന്‍ അന്യരോട്‌ മാര്‍ഗ്ഗം കേള്‍ക്കുകയോ? വേദാന്തത്തിന്റെ ഉദ്ദേശ്യം ഒരുത്തനെ ബാഹ്യവിഷയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച്‌ അന്തര്‍മുഖനാക്കുകയാണ്‌.&nbsp;&nbsp;&nbsp;<a href="http://sreyas.in/thante-swaroopam-ramana-126"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭഗവാന്‍ ശ്രീ രമണ മഹര്‍ഷികള്‍ പറയുന്നു : ആദ്യം താനാരെന്നു പഠിക്കൂ. ഇതിനു ശാസ്ത്രങ്ങളോ പാണ്ഡിത്യമോ വേണ്ട. അത്‌ കേവലം സ്വാനുഭവമാണ്‌. താന്‍ തന്റെ സ്വരൂപത്തെ അറിയാന്‍ അന്യരോട്‌ മാര്‍ഗ്ഗം കേള്‍ക്കുകയോ? വേദാന്തത്തിന്റെ ഉദ്ദേശ്യം ഒരുത്തനെ ബാഹ്യവിഷയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച്‌ അന്തര്‍മുഖനാക്കുകയാണ്‌.&nbsp;&nbsp;&nbsp;<a href="http://sreyas.in/thante-swaroopam-ramana-126"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/thante-swaroopam-ramana-126/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
