ശ്രീ രമണമഹര്‍ഷി എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്

മനോനാശം എങ്ങനെ സംഭവിക്കും? (259)

സംശയം ആര്‍ക്കാണ്? എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നതാര്‍ക്ക്? – എന്ന് നാം സൂക്ഷ്മമായറിഞ്ഞ് അവനെ കണ്ടുപിടിച്ചാല്‍ സംശയമെല്ലാം തീരും. ആത്മാവിന്‍റെ പിടിവിട്ടുപോയതുകൊണ്ട് വിചാരങ്ങള്‍ നമ്മെ പീഡിപ്പിക്കുന്നു. പ്രപഞ്ചം വിഷയമാകുന്നു. ഭ്രമം ജനിക്കുന്നു. ഭാവിയെപ്പറ്റി ഉല്‍ക്കണ്ഠ ഉണ്ടാവുകയും ചെയ്യുന്നു. ആത്മാവിനെ മുറുകെപ്പിടിക്കൂ. മറ്റെല്ലാം ഒഴിയും. ലേഖനം മുഴുവന്‍ വായിക്കുക »

ആദ്യസ്നാനവും ആദ്യക്ഷൌരവും (258)

ആദ്യ ക്ഷൌരം ഒന്നര കൊല്ലം കഴിഞ്ഞപ്പോളാണ്. തലമുടി ഒരു കൊട്ട തുന്നിയപോലെ ആയി. അതില്‍ചെറുകല്ലുകളും പൊടികളും മണ്ണും ഇലകളും നിറഞ്ഞുകിടക്കുന്നു. ശിരസ്സു വല്ലാത്ത ഘനം. വളരെ നീണ്ട നഖങ്ങളും എല്ലാംകൂടി ഒരു ബീഭത്സരുപമെടുത്തിരിക്കുന്നു. ചിലരൊക്കെകൂടി നിര്‍ബന്ധിച്ചു മൊട്ട അടിച്ചപ്പോള്‍ തലയുണ്ടോ എനിക്ക് എന്നു സംശയമായി. അങ്ങോട്ടുമിങ്ങോട്ടും തല ആട്ടിനോക്കി. ഹാ! ഉണ്ട് എന്നറിഞ്ഞു. അത്ര ഭാരം കുറഞ്ഞിരിക്കുന്നുവെന്നു പറയണം. ലേഖനം മുഴുവന്‍ വായിക്കുക »

മുക്തി എന്നാലെന്താണ് ? (257)

വായു നിരോധം ചെയ്യുമ്പോള്‍ മനസ്സും ചലിക്കുകയില്ല. ജപതപാദികള്‍ക്കു മുന്‍പ് പ്രാണായാമം പറഞ്ഞിട്ടുണ്ട്. പ്രാണനെ നിരോധിച്ചാല്‍ അന്തര്‍വിചാരം ഏര്‍പ്പെടും. ഇഷ്ടദേവതാധ്യാനമായാലും, സ്വരൂപധ്യാനമായാലും, പ്രാണന്‍ തന്നില്‍ തന്നെ ലയമാക്കും. ആവിധം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ ആ ധ്യാനം താനായിതീരും അപ്പോള്‍ ചെയ്യുന്നവനും, ചെയ്യിപ്പിക്കുന്നവനും എന്ന്‍ രണ്ടുണ്ടാകയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

സാഷ്ടാംഗനമസ്കാരം എന്നാലെന്ത് ? (256)

വന്നവരു നമസ്ക്കരിക്കുന്നതിന്നുമുന്‍പായി, ജ്ഞാനി നമസ്കരിച്ചു ലയിക്കുന്നു; ആശീര്‍വാദവും അതുപോലെതന്നെ. സദാ മനസ്സുലയിക്കുകയാണ് ആശീര്‍വാദം. ജ്ഞാനിയുടെ മനസ്സു എപ്പോഴും ലയത്തില്‍തന്നെയാണ്. പിന്നെ ചെയ്യേണ്ടതാര് ? ചെയ്യിക്കേണ്ടതാര് ? സദാ ആശിര്‍വാദത്തില്‍ ഇരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഗുരുവിന്റെ ദൃഷ്ടിഭാവത്തില്‍ ശിഷ്യന്‍ വിഷയം ഗ്രഹിക്കേണ്ടതാണ് (255)

ഇന്നലെ ഒരു പെണ്‍കുരങ്ങു ചെറിയ കുട്ടിക്കുരങ്ങിനെ വയറ്റത്തടുപ്പിച്ചു, ഭഗവാന്റെ സോഫാക്കടുത്തുള്ള ജനലില്‍ വന്നിരുന്നു. പരിചാരകനായ ഒരാള്‍ അതിനെ ഓടിക്കുവാന്‍ ശ്രമിച്ചു. ഭഗവാന്‍ തിരിഞ്ഞു നോക്കി “ നില്‍ക്കു , നില്‍ക്കു, തന്റെ കുഞ്ഞിനെ ഭഗവാനെ കാണിക്കുവാന്‍ വന്നിരിക്കുകയാണ്. ഇവരൊക്കെയും കൊണ്ടുവന്നു കാണിക്കാറില്ലെ ? അതിന്റെ കുഞ്ഞു അതുന്നു വലുത്. നോക്കുവിന്‍ ! എത്ര ചെറിയ കുട്ടി! എന്നു പറഞ്ഞു അതിനുനേരെ തിരിഞ്ഞു. “എന്താമ്മാ! എന്തെ! കുട്ടിയെ കൊണ്ടുവന്നിരിക്കുന്നുവൊ ? നല്ലത്. എന്നു താലോലിച്ചു പറഞ്ഞു. അതിനു വാഴപ്പഴം കൊടുപ്പിച്ചയച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്

  1. സ്വാമിത്വമെന്നാല്‍ എന്തോ സുഖമെന്നു കരുതുന്നു (254)
  2. തന്നെ താന്‍ കാണുക (253)
  3. പൂര്‍വ്വവാസനാ പ്രതിബന്ധങ്ങള്‍ (252)
  4. ചിത്തശാന്തി തന്നെ മോക്ഷം (251)
  5. ചിദാഭാസം സ്വരൂപ സാക്ഷാത്ക്കാരം (250)
  6. അഹംവൃത്തി ഉള്ളപ്പോഴും ഇല്ലാത്തപ്പൊഴും ആത്മാവുണ്ട് (249)
  7. ഉള്ള ദിക്കില്‍ തന്നെ ഇരിക്കു (248)
  8. മൗന മുദ്ര (247)
  9. ഈശ്വരന്‍ മഹത്തത്വോപാധിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നില്ല (187)
  10. ശ്രവണ മനനാദികള്‍ (246)
  11. അക്ഷയലോകം (245)
  12. അറിഞ്ഞും അറിയാഞ്ഞുമുള്ള ചോദ്യം (244)
  13. ഉപനയന സാരാംശം (243)
  14. ശരിയായ ജപതത്വം ഗ്രഹിക്കുക (242)
  15. ഈ പ്രപഞ്ചം ആത്മാവില്‍ നിന്ന് ഭിന്നമല്ല (241)
  16. ജ്ഞാനിക്കു എപ്പോഴും ഒരേ അവസ്ഥ (240)
  17. ആത്മപ്രിയത്വദൃഷ്ടാന്തം (239)
  18. പാദമേതാണ് ? ശിരസ്സേതാണ് ? (238)
  19. എപ്പോഴുമുള്ളത് ഏതാണോ അതാണ് സാക്ഷാല്‍ക്കാരം (237)
  20. മൗനത്തെക്കുറിച്ച് വാക്കില്‍ വിവരിക്കുക എങ്ങിനെയാണ് ? (236)
  21. സ്വാമിത്വം നിലനിര്‍ത്താനുള്ള പാട് (235)
  22. നീ സര്‍വ്വത്ര നിറഞ്ഞിരിക്കെ അന്വേഷിക്കേണ്ടതെവിടെ ? (234)
  23. തന്നെ താന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ പിന്നെ ചോദ്യമേയുണ്ടാകയില്ല (233)
  24. സമാധി എന്നാലെന്താണ് ? (232)
  25. ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഇല്ലെങ്കില്‍, തനിക്ക് ഒന്നും ബാധിക്കയില്ല(231)
  26. നിന്നെ നീ അറിയുക എന്നാല്‍ സത്യം കാണാന്‍ കഴിയും (230)
  27. അഭയം സര്‍വ്വഭൂതേഭ്യ: (229)
  28. അസ്തി, ഭാതി, പ്രിയം എന്നിവയുടെ അര്‍ത്ഥമെന്താണ് ? (228)
  29. ആത്മസ്വരൂപം - ചിരഞ്ജീവികള്‍ (227)
  30. ശരീരത്തോടെ ശാശ്വതമായ മോക്ഷപ്രാപ്തി വരുത്താമൊ ? (226)
  31. കൗപീനവന്ത: ഖലുഭാഗ്യവന്ത: (225)
  32. ശരീരം തന്നെ നമുക്കൊരു വ്യാധിയാണ് (224)
  33. ഭഗവാന്റെ നര്‍മ്മോക്തികള്‍ (223)
  34. ‘നീ ആര്‍’ എന്ന ബ്രഹ്മാസ്ത്രം (222)
  35. ഭിക്ഷാന്നത്തിന്റെ രുചി (221)
  36. ധര്‍മ്മം വേറെ, ധര്‍മ്മസൂക്ഷ്മം വേറെ (220)
  37. പഞ്ചഭക്ഷ്യപരമാന്നംകൂടി അതിന്നു സമമല്ല (219)
  38. ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (218)
  39. മാതൃദേവോഭവ (217)
  40. ‘വന്ന വഴിക്കു തന്നെ പോകുവിന്‍’ (216)
  41. സംസാരം വിട്ടു എവിടേക്കു പോകാനാണ് ?(215)
  42. സമത്വം യോഗമുച്യതെ(214)
  43. ആത്മസേവ ചെയ്താല്‍ ഗുരുസേവചെയ്ത ഫലമാണ്(213)
  44. മഹാത്മാക്കളുടെ ദൃഷ്ടിക്ക് ‘സ്ത്രീ’ മാതൃസ്വരൂപിണിയും പ്രേമമയിയുമാണ് (212)
  45. പരന്മാര്‍ക്കുവേണ്ടി മാത്രമായ് നടക്കുന്നു എന്നല്ലാതെ ഭഗവാനെന്തു വേണം (211)
  46. "ഞാന്‍" അല്ലാതെ ഈ ജഡശരീരം ഞാനല്ല (210)
  47. പിതാവിനെ പുത്രന്‍ വണങ്ങുന്നു (209)
  48. ശ്രീ രമണാശ്രമം ഒരു ലഘു വിവരണം (208)
  49. ആശ്രമധര്‍മ്മങ്ങള്‍ ഏതെല്ലാം എന്ന് രമണ മഹര്‍ഷി പറയുന്നു (207)
  50. സമസൃഷ്ടിസ്നേഹത്തെപ്പറ്റി രമണ ഭഗവാന്‍ (206)
  51. നിഷ്കാമകര്‍മ്മത്തെപ്പറ്റി രമണ മഹര്‍ഷി (205)
  52. ആത്മരൂപദര്‍ശനം (204)
  53. മതവും ദൈവവും (203)
  54. സ്വന്തം ആത്മരൂപം ദര്‍ശിക്കുക (202)
  55. പോള്‍ ബ്രണ്ടന്റെ സംശയങ്ങള്‍ രമണ മഹര്‍ഷികള്‍ ദൂരികരിക്കുന്നു (201)
  56. ആരാധകനാകുന്നതും ആരാധ്യനാകുന്നതും ആര്‍ ? (200)
  57. മരണരഹിതമായ ആത്മരൂപം (199)
  58. ഗൃഹജീവിതവും താപസ ജീവിതവും തമ്മില്‍ അന്തരമില്ല (198)
  59. നിങ്ങള്‍ നിങ്ങളെ തന്നെ തുണക്കുക ! (197)
  60. സഹജീവികളോടുള്ള സഹാനുഭൂതി (196)
  61. ആത്മസാക്ഷാത്കാരത്തിനുള്ള പാകത (195)
  62. ശ്രീ മഹര്‍ഷിയുടെ പരഹൃദയജ്ഞാനം (194)
  63. ആത്മശാന്തിയും രോഗശാന്തിയും (193)
  64. ആശ നശിക്കുന്ന അവസ്ഥ തന്നെ ബന്ധവിമോചനം അഥവാ മോക്ഷം (192)
  65. സ്വന്തം രൂപത്തിന്റെ അനശ്വരത്വത്തെ ഗ്രഹിക്കുക (191)
  66. നാം ദ്രഷ്ടാവിനെ വിട്ടിട്ട്‌ ദൃശ്യങ്ങളെ മാത്രം നോക്കിക്കൊണ്ടിരിക്കുന്നു (190)
  67. മനസ്സിന്റെ തിരോധാനത്തോടുകൂടി ശാശ്വതശാന്തി ലഭ്യമാവും (189)
  68. സുഖമിരിക്കുന്നതുള്ളില്‍. ഇതാരറിയുന്നു? (188)
  69. മനസ്സിന്റെ മൂലകാരണം കാണേണ്ടത്‌ ഉള്ളിലാണ്‌ വെളിയിലല്ല (187)
  70. സമാധിയൊഴിച്ച്‌ മറ്റൊന്നും സത്യത്തെ വെളിപ്പെടുത്താനാവില്ല (186)
  71. യഥാര്‍ത്ഥ ‘ഞാന്‍’(ആത്മാവ്‌) എന്നുമുണ്ട്‌ (185)
  72. ശൂന്യത്തിനും ചൈതന്യം സാക്ഷിയായിരിക്കുന്നു (184)
  73. വൈരാഗ്യമോ തത്വജ്ഞത്വമോ ഏതും ഗുരുവരുള്‍ കൂടാതെ സിദ്ധിക്കുകയില്ല (183)
  74. അഖണ്ഡമായ ‘ഞാന്‍’ (182)
  75. കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ ദാഹിക്കുകയാണോ? (181)
  76. സൂക്ഷ്മമായ മനസ്സിന്റെ സ്ഥൂലപരിണാമമാണ്‌ സ്ഥൂലശരീരം (180)
  77. തന്നുള്ളില്‍ നിന്നും ആനന്ദം കിട്ടുന്നവന്റെ മനസ്സ്‌ വിഷയാദികളുടെ പിറകെ പോവുകയില്ല (179)
  78. നാമാണ് നമുക്കേറ്റവും അടുത്തിരിക്കുന്ന വിഷയം (178)
  79. കര്‍ത്താവും ഭോക്താവും ഈശ്വരനാണ് (177)
  80. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു (176)
  81. ഒരു യതി ദേഹമോചനത്തെ കാത്തിരിക്കുന്നവനാണ്‌ (175)
  82. ദേഹാത്മവിചാരം ഉള്ളിടത്തോളം മരണ ഭയം ഉണ്ടാകും (174)
  83. നിര്‍വ്വികല്പസമാധിയെപ്പറ്റി ശ്രീ മഹര്‍ഷികള്‍ (173)
  84. ഈശ്വരഭജനത്താല്‍ ഹൃദയം പരിശുദ്ധമാവുന്നു (172)
  85. സ്വസ്വരൂപം നിത്യസ്ഥിതമാണ്‌ (171)
  86. അറിവിന്റെ സത്യം തന്നെ നമ്മുടെ സത്യം (170)
  87. മനസ്സ്‌ ചിന്തയുടെ സംഘാതമാണ്‌ (169)
  88. ജ്ഞാനാജ്ഞാനങ്ങള്‍ക്കുമപ്പുറത്തുള്ളതാണ് ആത്മാവ്‌ (168)
  89. വിഷയങ്ങളൊടുങ്ങിയ ശുദ്ധമനസ്സ്‌ ആത്മാകാരമായിത്തീരും (167)
  90. ഏറ്റവും നല്ല ഭാഷ മൗനമാണ്‌ (166)
  91. മനസ്സിന്റെ സാരം പ്രജ്ഞമാത്രമാണ്‌ (165)
  92. ആത്മധ്യാനത്തില്‍ മുങ്ങിയ മനസ്സ്‌ നിശ്ചഞ്ചലമായിരിക്കുന്നു (164)
  93. ബ്രഹ്മലോകം പോലും പുനര്‍ജനനത്തില്‍ നിന്നും വിമുക്തമല്ല (163)
  94. ബോധത്തിന്റെ ത്യാഗമാണ്‌ നിര്‍വാണം (162)
  95. ആദ്യം ആത്മാവിനെ സാക്ഷാല്‍ക്കരിക്കൂ (161)
  96. അഹന്ത ഒഴിഞ്ഞാല്‍ അജ്ഞാനവും ഒഴിയുന്നു (160)
  97. ധ്യാനവും മൗനവും (159)
  98. രൂപമില്ലാത്ത ആത്മാവില്‍ ആണ്‍ പെണ്‍ ഭേദങ്ങളൊ ഗുണങ്ങളോ ഇല്ല (158)
  99. വിശിഷ്ടാദ്വൈതത്തെപ്പറ്റി ശ്രീ മഹര്‍ഷികള്‍ (157)
  100. അമേരിക്കയും ഇന്‍ഡ്യയും നമുക്കൊന്നു തന്നെ (156)
  101. യോഗത്തെപ്പറ്റി മഹര്‍ഷികള്‍ (155)
  102. ആത്മസ്വരൂപപ്രകാശം നമ്മിലെപ്പോഴുമുണ്ട്‌ (154)
  103. ചിന്തയും പ്രവൃത്തിയും ഒന്നാണ്‌ (153)
  104. അഹന്താസ്വരൂപിയായ ജീവന്‌ ആത്മാവിനെക്കൂടാതെ നിലനില്‍പില്ല (152)
  105. ഭ്രൂമധ്യ ധ്യാനം (151)
  106. ആദ്യം താനാരാണെന്ന് മനസ്സിലാക്കൂ (150)
  107. മനം ഏകാഗ്രമായാല്‍ മനസ്സതില്‍ ഒടുങ്ങുന്നു (149)
  108. ജ്ഞാനി ആത്മാവിനന്യമായിട്ടൊന്നുമറിയുന്നില്ല (148)
  109. അടിമുടിനടുവെല്ലാം അരുളാണ്‌ (147)
  110. മനസ്സിനെ നിശ്ചലമാക്കുന്നതാണ്‌ ഏകാന്തം (146)
  111. യോഗ മാര്‍ഗത്തിന്റെ ലക്ഷ്യം ചിത്തനിരോധമാണ്‌ (145)
  112. പരമാത്മാവ്‌ , ജീവാത്മാവ്‌ (144)
  113. ഇന്ദ്രിയങ്ങളെ സ്പര്‍ശിക്കാതെ ഈശ്വരനെ ഉള്ളില്‍ ചിന്തിക്കുന്നതാണ്‌ ധ്യാനം (143)
  114. ഇന്ദ്രിയങ്ങളെ കീഴടക്കുന്നത്‌ ആത്മസാക്ഷാല്‍ക്കാരത്തിന് ആവശ്യമാണ്‌ (142)
  115. മനസ്സിനെ ധ്യാനത്തിലോട്ട്‌ തിരിച്ചു വിടുക (141)
  116. നാദാനുസന്ധാനം (140)
  117. ‘ഞാനാര്‌’ എന്ന അന്വേഷണം തന്നെ അഹന്തയെ അറക്കാനുള്ള കോടാലി (139)
  118. ഭയമെന്നതെന്താണ്‌? അതൊരു വിചാരം മാത്രം (138)
  119. ആത്മാവില്‍ രമിക്കുന്നവന്‌ മനസ്സിനെപ്പറ്റി ഗണിക്കേണ്ട കാര്യമില്ല (137)
  120. സര്‍വ്വത്തിനും അധിഷ്ഠാനമായ ആത്മസ്വരൂപമാണ് സത്യം (136)
  121. അണ്ണാമലയുടെ രഹസ്യം (135)
  122. സ്വസ്വരൂപത്തെ അറിയുന്നത്‌ മനസ്സല്ല (134)
  123. ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം (133)
  124. ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ (132)
  125. ഒന്നിനാലും ബന്ധിക്കപ്പെടാതെ എപ്പോഴുമുള്ളത്‌, ആത്മസ്വരൂപം (131)
  126. സൃഷ്ടിയില്‍ പാകപ്പിഴ ഒന്നുമില്ല (130)
  127. സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌ (129)
  128. വിശ്വാസത്തിനു മാറ്റം വരാം, പക്ഷെ സത്യം മാറുകയില്ല (128)
  129. മൗനമാണ്‌ പരിപൂര്‍ണ്ണജ്ഞാനം (127)
  130. തന്റെ സ്വരൂപത്തെ അറിയാന്‍ അന്യരോട്‌ ചോദിക്കുകയോ? (126)
  131. പൂര്‍ണ്ണമായിരിക്കെ എന്തിനപൂര്‍ണ്ണത്വം തോന്നുന്നു? (125)
  132. ചിന്തയറ്റു ചുമ്മാതിരിക്കുന്നതാണ്‌ ശാന്തി (124)
  133. ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു (123)
  134. ഫലാപേക്ഷയില്ലാത്ത കര്‍മ്മം ഉല്‍കൃഷ്ടമാണ്‌ (122)
  135. അറിയുന്നവന്‍ അറിയപ്പെടുന്ന വസ്തുക്കളോട്‌ ചേര്‍ന്നത്‌ അറിവ്‌ (121)
  136. സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌ (120)
  137. മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ്‌ വേദാന്തം തുടങ്ങുന്നത്‌ (119)
  138. അനാത്മാവിനെ താനെന്നഭിമാനിച്ചതാണജ്ഞാനം (118)
  139. താനായ ആത്മാവിനെ നിങ്ങള്‍ക്കെപ്പോഴെങ്കിലും വിട്ടിരിക്കാനോക്കുമോ? (117)
  140. തന്നെ, താനറിയുന്നതിനു സഹായമെന്തിന്‌? (116)
  141. ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന്‌ ആരു കണ്ടു? (115)
  142. ശ്രീ മഹര്‍ഷികളും ന്ഷ്കാമകര്‍മവും (114)
  143. ആത്മാവിനെ പുസ്തകത്തിനകത്ത്‌ കാണാന്‍ ശ്രമിക്കരുത്. (113)
  144. നിങ്ങള്‍ കര്‍ത്താവല്ലെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ സ്വതന്ത്രനായി (112)
  145. ഭൗതിക ജ്ഞാനവും അദ്ധ്യാത്മിക ജ്ഞാനവും (111)
  146. കര്‍മ്മങ്ങള്‍ക്കെല്ലാം സത്ത്‌ ആധാരമായുണ്ടായിരിക്കും (110)
  147. സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ്‌ വേണ്ടത്‌. (109)
  148. സമാധി മനസ്സൊഴിഞ്ഞാലുള്ളതാണ്‌ (108)
  149. നാം നമ്മുടെ ആലസ്യത്തെ ആദ്യം മാറ്റുക (107)
  150. നാമരൂപപ്രപഞ്ചമെല്ലാം ആത്മാവില്‍നിന്നും വെളിപ്പെടുന്നു (106)
  151. ജ്ഞാനിക്ക്‌ എല്ലാം തന്മയം (105)
  152. നാം ആനന്ദസ്വരൂപത്തിനന്യമണെന്ന അജ്ഞാനമില്ലാതാകണം (104)
  153. ആത്മാവ്‌ എപ്പോഴും കൂടെയുണ്ട്‌ (103)
  154. നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വരൂപമാണ് ആത്മാവ് (102)
  155. അവസ്ഥാഭേദങ്ങളില്ലാതെ സത്യം ഒരേ അവസ്ഥയില്‍ നില്‍ക്കുന്നു (101)
  156. നിത്യസത്തായ ആത്മസ്വരൂപത്തിന് അന്യമായൊന്നുമില്ല (100)
  157. മനസ്സിനെ അടക്കുന്നതെങ്ങനെ? (99)
  158. അഖണ്ഡചൈതന്യബോധം (98)
  159. പ്രപഞ്ചത്തെ മനുഷ്യന്‍ തനിക്കന്യമായി കാണുന്നു (97)
  160. താനുണ്ടെന്നറിയാന്‍ മറ്റൊന്നിന്റെ സഹായം വേണോ? (96)
  161. ജ്ഞാനാഭ്യാസി അന്തര്‍മുഖനായി തന്റെ സത്യത്തെ ആരായുന്നു (95)
  162. താന്‍ (ആത്മാവ്‌) ശാശ്വതനാണ് (94)
  163. സമാധിയെക്കുറിച്ച് മഹര്‍ഷി (93)
  164. മനസ്സെന്നത് എന്താണെന്നന്വേഷിച്ചാല്‍ അത്‌ മറഞ്ഞു കളയും (92)
  165. ക്രിസ്തുമതവിശ്വാസത്തെക്കുറിച്ച് ശ്രീ രമണ മഹര്‍ഷി (91)
  166. ആത്മാവിനെ അറിയാന്‍ (90)
  167. യോഗവാസിഷ്ഠത്തില്‍ നിന്ന് (89)
  168. മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ്‌ (88)
  169. മനസ്സിനും അപ്പുറത്ത്‌ പ്രകാശിക്കുന്നതാണ്‌ ജ്ഞാനം (87)
  170. മൗനമാണ്‌ അവിരാമമായ സംസാരം (86)
  171. അന്യമായി ഒന്നുമില്ലാതിരിക്കുന്നത്‌ ആ പരംപൊരുള്‍ തന്നെയാണ്‌ (85)
  172. ഗുണം, രൂപം മുതലായവ ആത്മാവിനുള്ളതല്ല (84)
  173. അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു (83)
  174. ഉറക്കം താല്‍ക്കാലിക മരണമാണ്‌. മരണം ദീര്‍ഘനിദ്രയും (82)
  175. ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ്‌ ദുഃഖത്തിന്‌ നിദാനം (81)
  176. ശ്രീ രമണ ഗീത (80)
  177. കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം (79)
  178. സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി (78)
  179. മൗനത്തെപ്പറ്റി (77)
  180. ഉറക്കത്തിന്റെ സ്വരൂപം എന്താണ്‌? (76)
  181. ആത്മ സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ സ്വധര്‍മ്മം (75)
  182. യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ്‌ (74)
  183. ആത്മനാഡി, അമൃതനാഡി, പര (73)
  184. ബ്രഹ്മത്തെ അറിയുന്നതെങ്ങനെ? (72)
  185. എനിക്കറിയില്ല എന്നതിലെ ഞാന്‍ ആര് ? (71)
  186. പ്രാണായാമത്തിന്റെ തത്വം (70)
  187. ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ല. (69)
  188. ദേഹാത്മബോധം (68)
  189. ധ്യാനം എന്നതെന്താണ്‌? (67)
  190. സാത്വിക ഗുണത്തെ ദൃഢപ്പെടുത്തുക (66)
  191. ശ്രീരമണ തിരുവായ്മൊഴി ലേഖാവലി PDF - ശ്രീമതി സൂരിനാഗമ്മ
  192. ഒരാളില്‍ രണ്ട്‌ ‘ഞാന്‍ ‘ ഉണ്ടോ? (65)
  193. ആത്മാവ്‌ ലോകവൃത്തികളെ അറിയുന്നില്ല (64)
  194. ദേഹം വിചാരത്തിന്റെ സന്തതിയാണ്‌. (63)
  195. മനസ്സ്‌ തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു (62)
  196. ഏകാന്തത തനിക്കു വെളിയിലല്ല (61)
  197. ബോധം ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും നമ്മിലുണ്ട്‌. (60)
  198. ബോധം (അറിവ്‌) ഒന്നേയുള്ളൂ (59)
  199. ശുദ്ധ ചൈതന്യം അഖണ്ഡമാണ്‌ (58)
  200. ജീവഭാവം ഒഴിയുന്നതാണ്‌ ജ്ഞാനം (57)
  201. ആത്മാവ്‌ കേന്ദ്രങ്ങളുടെ കേന്ദ്രം (56)
  202. ‘ഞാന്‍’ ഇല്ലാതാകണം (55)
  203. നമ്മുടെ പ്രവൃത്തികള്‍ ആരുടേത് ? (54)
  204. ഏകം സത്ത്‌ (53)
  205. ആത്മസ്വരൂപമേ നാമായിരിക്കുക (52)
  206. കേവലജ്ഞാനവും ഈശ്വരസ്വരൂപവും (51)
  207. ഈശ്വരദര്‍ശനം സാധ്യമല്ലേ? (50)
  208. ജനനമരണ സംസാരത്തെ കടക്കുന്നതെങ്ങനെ? (49)
  209. അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം (48)
  210. സര്‍വ്വവും അഭേദം (47)
  211. ഈശ്വരന്‍ നമുക്കുള്ളില്‍ തന്നെ (46)
  212. ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്‌ (45)
  213. ഉള്ളതെല്ലാം താന്‍ തന്നെ (44)
  214. നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും (43)
  215. സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌ (42)
  216. കാണുന്നവനായ ‘ഞാന്‍’ ആര് ? (41)
  217. പ്രാണായാമവും മനസ്സും (40)
  218. ബുദ്ധിക്കും അതീതമായുള്ളത് (39)
  219. സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ്‌ ഏറ്റവും മുഖ്യം (38)
  220. ചലനമാണ്‌ മനസ്സിന്റെ സ്വഭാവം (37)
  221. മനസ്സെന്നാലെന്താണ് ? (36)
  222. ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ? (35)
  223. അഹംസ്ഫുരണത്തിന്‌ മനസ്സടങ്ങി ബുദ്ധിയും മായണം (34)
  224. സ്വന്തം ആത്മാവ്‌ തന്നെ ഗുരു (33)
  225. സാധകന്റെ ആഹാരരീതി (32)
  226. പരോക്ഷജ്ഞാനം കൊണ്ട്‌ ഫലമില്ല (31)
  227. രാജയോഗത്തെക്കുറിച്ച് രമണ മഹര്‍ഷി (30)
  228. സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ്‌ (29)
  229. തന്റെ സിദ്ധികള്‍ക്ക്‌ താനല്ല കര്‍ത്താവ് (28)
  230. മായാവാദത്തെക്കുറിച്ച് രമണ മഹര്‍ഷി (27)
  231. ഏകാന്തത എവിടെ ലഭിക്കും ? (26)
  232. "കാശിയാംതൂ മരണാന്മുക്തി" (25)
  233. മനസ്സുണരാതെ ദ്രഷ്ടാവുമില്ല. ദൃശ്യവുമില്ല (24)
  234. ജനനമോ മരണമോ ഇല്ലെന്നതാണു സത്യം (23)
  235. താന്‍ ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും കര്‍തൃത്വം തനിക്കല്ല (22)
  236. ശരിയായ ബ്രഹ്മചാരി (21)
  237. ആത്മാവ്‌ കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷി (20)
  238. മായയും ജ്ഞാനമാര്‍ഗവും (19)
  239. ജ്ഞാനത്തിന്‌ ആസനങ്ങള്‍ പ്രശ്നമല്ല (18)
  240. ആത്മഹനനം ഒരോ നിമിഷത്തിലും ! (17)
  241. സര്‍വ്വദൃശ്യങ്ങളുടെയും ആധാരവും അധിഷ്ഠാനവും (16)
  242. സ്വസ്വരൂപ സാക്ഷാല്‍ക്കാരം എന്നാല്‍ എന്ത് ? (15)
  243. ആത്മജ്ജ്ഞാനത്തിനു പ്രായം ബാധകമല്ല (14)
  244. മനസ്സ്‌ ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്‌ (13)
  245. ആത്മാവ്‌ ഏത്‌ വലുതിനും വലുതാണ്‌ (12)
  246. ഉണ്ട്‌ എന്നു പറയാന്‍ ആത്മാവല്ലാതെ മറ്റൊന്നുമില്ല (11)
  247. ആത്മാവ്‌ ബുദ്ധിക്കതീതമാണ്‌ (10)
  248. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ലേ? (9)
  249. സത്യാന്വേഷണം നടത്തുന്നതാരാണ്? (8)
  250. വസുധൈവ കുടുംബകം (7)
  251. വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും (6)
  252. മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല (5)
  253. ശുദ്ധ ചൈതന്യം അഖണ്ഡമാണ്‌ (58)
  254. ആത്മാവോടു ചേര്‍ന്നു നിന്നാല്‍ വിശ്വം നിര്‍വിഷയമായിത്തീരും. (4)
  255. അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം (48)
  256. ഹൃദയസ്ഥാനം മാറിടത്തിനു വലതു ഭാഗത്താണ്. (3)
  257. സുഖത്തിന്റെ സ്വരൂപം (2)
  258. അതീതാവസ്ഥയില്‍ നാം ബ്രഹ്മസ്വരൂപം തന്നെയാണ് (1)
  259. ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF
  260. ശ്രീ രമണധ്യാനം PDF
  261. ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു - മലയാളം PDF
  262. ശ്രീ രമണമഹര്‍ഷി - ജീവിതവും ഉപദേശങ്ങളും - പ്രഭാഷണം MP3 - ശ്രീ നൊച്ചൂര്‍‍ജി
  263. അരുണാചല പഞ്ചരത്നം പ്രഭാഷണം MP3 - ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
  264. ഞാന്‍ ആരാണ്? - ശ്രീ രമണമഹര്‍ഷി