<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ശ്രേയസ് &#187; രമണമഹര്‍ഷി</title>
	<atom:link href="http://sreyas.in/category/acharya/ramana-maharshi/feed" rel="self" type="application/rss+xml" />
	<link>http://sreyas.in</link>
	<description>ആത്മസാക്ഷാത്കാരത്തിനും ലോകനന്മയ്ക്കും വേണ്ടി</description>
	<lastBuildDate>Sun, 12 Feb 2012 06:30:34 +0000</lastBuildDate>
	<generator>http://wordpress.org/?v=3.3.1</generator>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.3.1</generator>
		<item>
		<title>നാദാനുസന്ധാനം (140)</title>
		<link>http://sreyas.in/nadanusanthanam-ramana-140</link>
		<comments>http://sreyas.in/nadanusanthanam-ramana-140#comments</comments>
		<pubDate>Sun, 12 Feb 2012 06:30:34 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2459</guid>
		<description><![CDATA[ഭഗവാന്‍ രമണ മഹര്‍ഷി സംസാരിക്കുന്നു : കുഞ്ഞിനെ താരാട്ട്‌ പാടിയുറക്കുന്നതുപോലെ നാദം മനസ്സിനെ താരാട്ടി സമാധിയിലേക്കു കൊണ്ടുചെല്ലും. ദൂരയാത്ര കഴിഞ്ഞു വരുന്ന പുത്രനെ എതിരേറ്റു സ്വീകരിക്കാന്‍ രാജാവയയ്ക്കുന്ന കൊട്ടാരവിദ്വാന്മാരെപ്പോലെ നാദം സാധകനെ ഈശ്വരസന്നിധിയിലാനയിക്കുകയും. നാദം ഏകാഗ്രതയെ വളര്‍ത്തുകയും ചെയ്യും.&nbsp;&nbsp;&nbsp;<a href="http://sreyas.in/nadanusanthanam-ramana-140"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭഗവാന്‍ രമണ മഹര്‍ഷി സംസാരിക്കുന്നു : കുഞ്ഞിനെ താരാട്ട്‌ പാടിയുറക്കുന്നതുപോലെ നാദം മനസ്സിനെ താരാട്ടി സമാധിയിലേക്കു കൊണ്ടുചെല്ലും. ദൂരയാത്ര കഴിഞ്ഞു വരുന്ന പുത്രനെ എതിരേറ്റു സ്വീകരിക്കാന്‍ രാജാവയയ്ക്കുന്ന കൊട്ടാരവിദ്വാന്മാരെപ്പോലെ നാദം സാധകനെ ഈശ്വരസന്നിധിയിലാനയിക്കുകയും. നാദം ഏകാഗ്രതയെ വളര്‍ത്തുകയും ചെയ്യും.&nbsp;&nbsp;&nbsp;<a href="http://sreyas.in/nadanusanthanam-ramana-140"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/nadanusanthanam-ramana-140/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>&#8216;ഞാനാര്‌&#8217; എന്ന അന്വേഷണം തന്നെ അഹന്തയെ അറക്കാനുള്ള കോടാലി (139)</title>
		<link>http://sreyas.in/ahanthaye-marakkuka-ramana-139</link>
		<comments>http://sreyas.in/ahanthaye-marakkuka-ramana-139#comments</comments>
		<pubDate>Sat, 11 Feb 2012 06:30:12 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2458</guid>
		<description><![CDATA[ശ്രീ രമണ ഭഗവാന്‍ സംസാരിക്കുന്നു : അഹന്തയെ ഒഴിച്ചിട്ട്‌ ആത്മാവിനെ ദര്‍ശിക്കുക. നിങ്ങള്‍ എന്തിനഹങ്കാരനോട്‌ ചേര്‍ന്നു നില്‍ക്കണം? ഇത്‌ മരുന്നു കഴിക്കുമ്പോള്‍ അങ്ങനെ ഓര്‍മ്മിക്കരുതെന്നു പറയുമ്പോലെയാണ്‌. അത്‌ സാധ്യമാണോ? സാധാരണ ജനങ്ങളെയും ഈ ദോഷം ബാധിക്കുന്നു. വിചാരം മാറിയാലുള്ളതാണ് ആത്മസ്വരൂപമെന്നു പറയുമ്പോള്‍ 'ശിവോഹം', 'അഹം ബ്രഹ്മാസ്മി' എന്നും മറ്റും എന്തിനു ഭാവിക്കുന്നു?&nbsp;&nbsp;&nbsp;<a href="http://sreyas.in/ahanthaye-marakkuka-ramana-139"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ശ്രീ രമണ ഭഗവാന്‍ സംസാരിക്കുന്നു : അഹന്തയെ ഒഴിച്ചിട്ട്‌ ആത്മാവിനെ ദര്‍ശിക്കുക. നിങ്ങള്‍ എന്തിനഹങ്കാരനോട്‌ ചേര്‍ന്നു നില്‍ക്കണം? ഇത്‌ മരുന്നു കഴിക്കുമ്പോള്‍ അങ്ങനെ ഓര്‍മ്മിക്കരുതെന്നു പറയുമ്പോലെയാണ്‌. അത്‌ സാധ്യമാണോ? സാധാരണ ജനങ്ങളെയും ഈ ദോഷം ബാധിക്കുന്നു. വിചാരം മാറിയാലുള്ളതാണ് ആത്മസ്വരൂപമെന്നു പറയുമ്പോള്‍ 'ശിവോഹം', 'അഹം ബ്രഹ്മാസ്മി' എന്നും മറ്റും എന്തിനു ഭാവിക്കുന്നു?&nbsp;&nbsp;&nbsp;<a href="http://sreyas.in/ahanthaye-marakkuka-ramana-139"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/ahanthaye-marakkuka-ramana-139/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഭയമെന്നതെന്താണ്‌? അതൊരു വിചാരം മാത്രം (138)</title>
		<link>http://sreyas.in/bhayam-vicharam-ramana-138</link>
		<comments>http://sreyas.in/bhayam-vicharam-ramana-138#comments</comments>
		<pubDate>Fri, 10 Feb 2012 06:30:52 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2457</guid>
		<description><![CDATA[ഭയമൊഴിയുന്നതെങ്ങനെ? എന്ന ചോദ്യത്തിനുത്തരമായി ശ്രീ രമണ ഭഗവാന്‍ മറുപടി പറയുന്നു :  ഭയമെന്നതെന്താണ്‌? അതൊരു വിചാരം മാത്രം. ആത്മാവിന് അന്യമായെന്തെങ്കിലും ഉണ്ടെങ്കില്‍ ഭയക്കേണ്ടതുതന്നെ. അന്യത്തെ ആരു കാണുന്നു? (ബാഹ്യമായി) അഹങ്കാരന്‍ ഉണര്‍ന്നില്ലെങ്കില്‍ ആത്മാവ്‌ മാത്രമെന്നായി. (ബാഹ്യമായി) അന്യത്തെ കാണാതിരിക്കും. ബാഹ്യമുണ്ടെങ്കില്‍ ആന്തരവുമുണ്ട്‌.&nbsp;&nbsp;&nbsp;<a href="http://sreyas.in/bhayam-vicharam-ramana-138"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭയമൊഴിയുന്നതെങ്ങനെ? എന്ന ചോദ്യത്തിനുത്തരമായി ശ്രീ രമണ ഭഗവാന്‍ മറുപടി പറയുന്നു :  ഭയമെന്നതെന്താണ്‌? അതൊരു വിചാരം മാത്രം. ആത്മാവിന് അന്യമായെന്തെങ്കിലും ഉണ്ടെങ്കില്‍ ഭയക്കേണ്ടതുതന്നെ. അന്യത്തെ ആരു കാണുന്നു? (ബാഹ്യമായി) അഹങ്കാരന്‍ ഉണര്‍ന്നില്ലെങ്കില്‍ ആത്മാവ്‌ മാത്രമെന്നായി. (ബാഹ്യമായി) അന്യത്തെ കാണാതിരിക്കും. ബാഹ്യമുണ്ടെങ്കില്‍ ആന്തരവുമുണ്ട്‌.&nbsp;&nbsp;&nbsp;<a href="http://sreyas.in/bhayam-vicharam-ramana-138"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/bhayam-vicharam-ramana-138/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ആത്മാവില്‍ രമിക്കുന്നവന്‌ മനസ്സിനെപ്പറ്റി ഗണിക്കേണ്ട കാര്യമില്ല (137)</title>
		<link>http://sreyas.in/aatmavil-ramikkuka-ramana-137</link>
		<comments>http://sreyas.in/aatmavil-ramikkuka-ramana-137#comments</comments>
		<pubDate>Thu, 09 Feb 2012 06:30:13 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2456</guid>
		<description><![CDATA[ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു ജനുവരി 25, 1936 146. സംസ്കാരസമ്പന്നയും ഉന്നതകുലജാതയുമായ ശ്രീമതി ലീനാസാരാഭായിയുടെ ഒരു ചോദ്യത്തിനിങ്ങനെ മറുപടി പറഞ്ഞു: സംതൃപ്തിയാണ്‌ പരമാനന്ദം. ഞാന്‍ ആത്മസ്വരൂപം, ബ്രഹ്മം, എന്ന പ്രാരംഭ വേദവചനം ഈ തൃപ്തിസ്വരൂപോദയത്തിനു പ്രേരകമായിരിക്കും. ചോ: അപ്പോള്‍ ഒരു ലക്ഷ്യത്തെ മുന്‍നിറുത്തി തുടങ്ങുന്നതു ശരിയായിരിക്കുകയില്ല, അല്ലേ? ഉ: മേലാല്‍ സാധിക്കേണ്ടതാണെങ്കില്‍ നിലച്ചിരിക്കുകയില്ല. ലക്ഷ്യം മുന്‍പേ ഉള്ളതാണ്‌. അതിനെ സാധിക്കാന്‍ ശ്രമിക്കുന്നത് അഹങ്കാരനാണ്‌. ലക്ഷ്യത്തിലുള്ളത്‌ നമ്മുടെ ജനനത്തിനും മുന്‍പേയുള്ളതാണ്‌. നാം നിലച്ചിരിക്കുന്നതിനാല്‍ അഹങ്കാരനും കൂടെ നിലച്ചിരിക്കുന്നതായി തോന്നുന്നു. [...]&nbsp;&nbsp;&nbsp;<a href="http://sreyas.in/aatmavil-ramikkuka-ramana-137"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു ജനുവരി 25, 1936 146. സംസ്കാരസമ്പന്നയും ഉന്നതകുലജാതയുമായ ശ്രീമതി ലീനാസാരാഭായിയുടെ ഒരു ചോദ്യത്തിനിങ്ങനെ മറുപടി പറഞ്ഞു: സംതൃപ്തിയാണ്‌ പരമാനന്ദം. ഞാന്‍ ആത്മസ്വരൂപം, ബ്രഹ്മം, എന്ന പ്രാരംഭ വേദവചനം ഈ തൃപ്തിസ്വരൂപോദയത്തിനു പ്രേരകമായിരിക്കും. ചോ: അപ്പോള്‍ ഒരു ലക്ഷ്യത്തെ മുന്‍നിറുത്തി തുടങ്ങുന്നതു ശരിയായിരിക്കുകയില്ല, അല്ലേ? ഉ: മേലാല്‍ സാധിക്കേണ്ടതാണെങ്കില്‍ നിലച്ചിരിക്കുകയില്ല. ലക്ഷ്യം മുന്‍പേ ഉള്ളതാണ്‌. അതിനെ സാധിക്കാന്‍ ശ്രമിക്കുന്നത് അഹങ്കാരനാണ്‌. ലക്ഷ്യത്തിലുള്ളത്‌ നമ്മുടെ ജനനത്തിനും മുന്‍പേയുള്ളതാണ്‌. നാം നിലച്ചിരിക്കുന്നതിനാല്‍ അഹങ്കാരനും കൂടെ നിലച്ചിരിക്കുന്നതായി തോന്നുന്നു. [...]&nbsp;&nbsp;&nbsp;<a href="http://sreyas.in/aatmavil-ramikkuka-ramana-137"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/aatmavil-ramikkuka-ramana-137/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സര്‍വ്വത്തിനും അധിഷ്ഠാനമായ ആത്മസ്വരൂപമാണ് സത്യം (136)</title>
		<link>http://sreyas.in/sarva-adhishtanam-ramana-136</link>
		<comments>http://sreyas.in/sarva-adhishtanam-ramana-136#comments</comments>
		<pubDate>Wed, 08 Feb 2012 06:30:16 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2455</guid>
		<description><![CDATA[ഭഗവാന്‍ രമണ മഹര്‍ഷിയുടെ അമൂല്യ വാണി :  ഈ ശരീരത്തിലിരുന്നുകൊണ്ട്‌ സ്വപ്നത്തിലുള്ളത്‌ സൂക്ഷ്മശരീരമാണെന്നു പറയുന്നു. എന്നാല്‍ സ്വപ്നം കാണുമ്പോള്‍ അത്‌ സ്വപ്നശരീരമാണെന്നു പറയുന്നുണ്ടോ? ഇപ്പോഴത്തെ സൂക്ഷ്മശരീരം സ്വപ്നത്തില്‍ യഥാര്‍ത്ഥ ശരീരമാണ്‌. ആ കണക്കില്‍ ഇപ്പോഴത്തെ സ്ഥൂല ശരീരം സ്വപ്നശരീരത്തിനു തുല്യമാണ്‌. അതതു നിലയില്‍ അതതു സത്യവും മറ്റുള്ളവ മിഥ്യയായും ഇരിക്കുന്നു. അതിനാല്‍ സ്ഥൂലം, സൂക്ഷ്മം തുടങ്ങിയവ മനോമയം മാത്രം.&nbsp;&nbsp;&nbsp;<a href="http://sreyas.in/sarva-adhishtanam-ramana-136"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭഗവാന്‍ രമണ മഹര്‍ഷിയുടെ അമൂല്യ വാണി :  ഈ ശരീരത്തിലിരുന്നുകൊണ്ട്‌ സ്വപ്നത്തിലുള്ളത്‌ സൂക്ഷ്മശരീരമാണെന്നു പറയുന്നു. എന്നാല്‍ സ്വപ്നം കാണുമ്പോള്‍ അത്‌ സ്വപ്നശരീരമാണെന്നു പറയുന്നുണ്ടോ? ഇപ്പോഴത്തെ സൂക്ഷ്മശരീരം സ്വപ്നത്തില്‍ യഥാര്‍ത്ഥ ശരീരമാണ്‌. ആ കണക്കില്‍ ഇപ്പോഴത്തെ സ്ഥൂല ശരീരം സ്വപ്നശരീരത്തിനു തുല്യമാണ്‌. അതതു നിലയില്‍ അതതു സത്യവും മറ്റുള്ളവ മിഥ്യയായും ഇരിക്കുന്നു. അതിനാല്‍ സ്ഥൂലം, സൂക്ഷ്മം തുടങ്ങിയവ മനോമയം മാത്രം.&nbsp;&nbsp;&nbsp;<a href="http://sreyas.in/sarva-adhishtanam-ramana-136"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/sarva-adhishtanam-ramana-136/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>അണ്ണാമലയുടെ രഹസ്യം (135)</title>
		<link>http://sreyas.in/secret-annamala-135</link>
		<comments>http://sreyas.in/secret-annamala-135#comments</comments>
		<pubDate>Tue, 07 Feb 2012 06:30:20 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2454</guid>
		<description><![CDATA[പോള്‍ ബ്രണ്ടന്‍ ശ്രീ രമണ ഭഗവാനോട് ചോദിച്ചു : ആശ്രമങ്ങള്‍ മലക്കു മുകളിലാണ്‌. പക്ഷേ ആ കാഴ്ച എന്റെ ഉള്ളിലല്ലേ തോന്നിയത്‌? മഹര്‍ഷിയുടെ ഉത്തരം : അതെ തോന്നുന്നതെല്ലാം നമുക്കുള്ളില്‍ തന്നെ. കാണുന്നവനുണ്ടെങ്കിലേ ലോകവുമുള്ളൂ. എല്ലാം തന്നില്‍ നിക്ഷിപ്തം. സത്യത്തില്‍ എവിടെ പ്രകാശിക്കുന്നതും താന്‍ തന്നെ. തനിക്കന്യമായിട്ടൊന്നുമില്ല.&nbsp;&nbsp;&nbsp;<a href="http://sreyas.in/secret-annamala-135"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[പോള്‍ ബ്രണ്ടന്‍ ശ്രീ രമണ ഭഗവാനോട് ചോദിച്ചു : ആശ്രമങ്ങള്‍ മലക്കു മുകളിലാണ്‌. പക്ഷേ ആ കാഴ്ച എന്റെ ഉള്ളിലല്ലേ തോന്നിയത്‌? മഹര്‍ഷിയുടെ ഉത്തരം : അതെ തോന്നുന്നതെല്ലാം നമുക്കുള്ളില്‍ തന്നെ. കാണുന്നവനുണ്ടെങ്കിലേ ലോകവുമുള്ളൂ. എല്ലാം തന്നില്‍ നിക്ഷിപ്തം. സത്യത്തില്‍ എവിടെ പ്രകാശിക്കുന്നതും താന്‍ തന്നെ. തനിക്കന്യമായിട്ടൊന്നുമില്ല.&nbsp;&nbsp;&nbsp;<a href="http://sreyas.in/secret-annamala-135"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/secret-annamala-135/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സ്വസ്വരൂപത്തെ അറിയുന്നത്‌ മനസ്സല്ല (134)</title>
		<link>http://sreyas.in/ariyunnathu-manassalla-ramana-134</link>
		<comments>http://sreyas.in/ariyunnathu-manassalla-ramana-134#comments</comments>
		<pubDate>Mon, 06 Feb 2012 06:30:38 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2450</guid>
		<description><![CDATA[ബസ്വാഡയില്‍ നിന്നും പ്രകാശറാവു രമണ മഹര്‍ഷിയോടു ചോദിച്ചു  : ബ്രഹ്മാകാരവൃത്തി ഉദയമാവുംമുമ്പേ അവിദ്യാമായ ഒഴിയുകയില്ലേ? അല്ല, അത്‌ തുടര്‍ന്നു നില്‍ക്കുമോ? ഉത്തരം : വാസന ക്ഷയിച്ചതില്‍ പിന്നീ‍ട്‌ അവിദ്യ ഉണ്ടായിരിക്കുകയില്ല. വാസനാക്ഷയത്തിനും സഹജാനുഭൂതിക്കും ഇടയ്ക്കുണ്ടായിരിക്കണം.&nbsp;&nbsp;&nbsp;<a href="http://sreyas.in/ariyunnathu-manassalla-ramana-134"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ബസ്വാഡയില്‍ നിന്നും പ്രകാശറാവു രമണ മഹര്‍ഷിയോടു ചോദിച്ചു  : ബ്രഹ്മാകാരവൃത്തി ഉദയമാവുംമുമ്പേ അവിദ്യാമായ ഒഴിയുകയില്ലേ? അല്ല, അത്‌ തുടര്‍ന്നു നില്‍ക്കുമോ? ഉത്തരം : വാസന ക്ഷയിച്ചതില്‍ പിന്നീ‍ട്‌ അവിദ്യ ഉണ്ടായിരിക്കുകയില്ല. വാസനാക്ഷയത്തിനും സഹജാനുഭൂതിക്കും ഇടയ്ക്കുണ്ടായിരിക്കണം.&nbsp;&nbsp;&nbsp;<a href="http://sreyas.in/ariyunnathu-manassalla-ramana-134"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/ariyunnathu-manassalla-ramana-134/feed</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title>ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം (133)</title>
		<link>http://sreyas.in/ahankaran-mochanam-ramana-133</link>
		<comments>http://sreyas.in/ahankaran-mochanam-ramana-133#comments</comments>
		<pubDate>Sun, 05 Feb 2012 06:30:14 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2448</guid>
		<description><![CDATA[ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി പറയുന്നു : 'ഞാന്‍ ബ്രഹ്മ'മെന്നു ധ്യാനിക്കുന്നുതെന്തിന്‌? ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം. 'ഞാന്‍' എന്നതിനെപ്പറ്റി നിരന്തരം വിചിന്തനം ചെയ്യുകയാണെങ്കില്‍ അത്‌ സാദ്ധ്യമാവും. അതുകൊണ്ടാണ്‌ അഹംവൃത്തിയില്‍ ഞാന്‍ എന്നതിന്റെ ആദിയെ അറിയണമെന്നു പറയുന്നത്‌. 'ഞാ'നെന്നതിനെ വിടാതിരുന്നാല്‍ ശൂന്യാവസ്ഥ പ്രകാശിക്കുകയില്ല. അതിനെ വിട്ടാല്‍ ഉറക്കമോ മയക്കമോ നമ്മെ മയക്കും.&nbsp;&nbsp;&nbsp;<a href="http://sreyas.in/ahankaran-mochanam-ramana-133"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭഗവാന്‍ ശ്രീ രമണ മഹര്‍ഷി പറയുന്നു : 'ഞാന്‍ ബ്രഹ്മ'മെന്നു ധ്യാനിക്കുന്നുതെന്തിന്‌? ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം. 'ഞാന്‍' എന്നതിനെപ്പറ്റി നിരന്തരം വിചിന്തനം ചെയ്യുകയാണെങ്കില്‍ അത്‌ സാദ്ധ്യമാവും. അതുകൊണ്ടാണ്‌ അഹംവൃത്തിയില്‍ ഞാന്‍ എന്നതിന്റെ ആദിയെ അറിയണമെന്നു പറയുന്നത്‌. 'ഞാ'നെന്നതിനെ വിടാതിരുന്നാല്‍ ശൂന്യാവസ്ഥ പ്രകാശിക്കുകയില്ല. അതിനെ വിട്ടാല്‍ ഉറക്കമോ മയക്കമോ നമ്മെ മയക്കും.&nbsp;&nbsp;&nbsp;<a href="http://sreyas.in/ahankaran-mochanam-ramana-133"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/ahankaran-mochanam-ramana-133/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ (132)</title>
		<link>http://sreyas.in/samadhi-avastha-ramana-132</link>
		<comments>http://sreyas.in/samadhi-avastha-ramana-132#comments</comments>
		<pubDate>Sat, 04 Feb 2012 06:30:23 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2446</guid>
		<description><![CDATA[ഭഗവാന്‍ രമണ മഹര്‍ഷിയുടെ ദിവ്യവാണി : ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ. മറ്റുള്ളവര്‍ക്ക്‌ അതൊരു മൂര്‍ച്ഛപോലെ തോന്നും. അഭ്യാസിക്കും ആരംഭത്തില്‍ അങ്ങനെ തോന്നും. എന്നാല്‍ ക്രമേണ അതാണ്‌ തന്റെ സഹജമായ സത്യാവസ്ഥ എന്നു ബോദ്ധ്യമാവും.&nbsp;&nbsp;&nbsp;<a href="http://sreyas.in/samadhi-avastha-ramana-132"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ഭഗവാന്‍ രമണ മഹര്‍ഷിയുടെ ദിവ്യവാണി : ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ. മറ്റുള്ളവര്‍ക്ക്‌ അതൊരു മൂര്‍ച്ഛപോലെ തോന്നും. അഭ്യാസിക്കും ആരംഭത്തില്‍ അങ്ങനെ തോന്നും. എന്നാല്‍ ക്രമേണ അതാണ്‌ തന്റെ സഹജമായ സത്യാവസ്ഥ എന്നു ബോദ്ധ്യമാവും.&nbsp;&nbsp;&nbsp;<a href="http://sreyas.in/samadhi-avastha-ramana-132"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/samadhi-avastha-ramana-132/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഒന്നിനാലും ബന്ധിക്കപ്പെടാതെ എപ്പോഴുമുള്ളത്‌, ആത്മസ്വരൂപം (131)</title>
		<link>http://sreyas.in/aatma-swaroopam-ramana-131</link>
		<comments>http://sreyas.in/aatma-swaroopam-ramana-131#comments</comments>
		<pubDate>Fri, 03 Feb 2012 06:30:59 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[രമണമഹര്‍ഷി സംസാരിക്കുന്നു]]></category>
		<guid isPermaLink="false">http://sreyas.in/?p=2443</guid>
		<description><![CDATA[വിചാരങ്ങളുടെ സാക്ഷിയാണ്‌ താനെന്നു കരുതാമോ? എന്നു ലക്ഷ്മണ ബ്രഹ്മചാരി ശ്രീ രമണ ഭഗവാനോട് ചോദിച്ചു. ഉത്തരം: 'സാക്ഷി ഞാന്‍’എന്ന ഭാവന വിക്ഷേപങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ഉപശാന്തമായിരിക്കാന്‍ സഹായമാവും. എന്നാലും ഭാവന മനസ്സിന്റേതാണ്‌. അങ്ങനെ ഭാവിച്ചാലും ഭാവിച്ചില്ലെങ്കിലും ആത്മാവെന്നും സാക്ഷിയായിട്ടു പ്രകാശിക്കുന്നു. ഭാവന മനോശാന്തിക്കാവുമെന്നല്ലാതെ അതിവിടെ ഉപകാരപ്പെടുന്നുവെന്നു പറയാനില്ല. ഭാവന കൂടാതെ തന്നെ അപ്രകാരം ഇരിക്കുന്നതാണ്‌ നിജനില. അതാണുല്‍കൃഷ്ടം.&nbsp;&nbsp;&nbsp;<a href="http://sreyas.in/aatma-swaroopam-ramana-131"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[വിചാരങ്ങളുടെ സാക്ഷിയാണ്‌ താനെന്നു കരുതാമോ? എന്നു ലക്ഷ്മണ ബ്രഹ്മചാരി ശ്രീ രമണ ഭഗവാനോട് ചോദിച്ചു. ഉത്തരം: 'സാക്ഷി ഞാന്‍’എന്ന ഭാവന വിക്ഷേപങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ഉപശാന്തമായിരിക്കാന്‍ സഹായമാവും. എന്നാലും ഭാവന മനസ്സിന്റേതാണ്‌. അങ്ങനെ ഭാവിച്ചാലും ഭാവിച്ചില്ലെങ്കിലും ആത്മാവെന്നും സാക്ഷിയായിട്ടു പ്രകാശിക്കുന്നു. ഭാവന മനോശാന്തിക്കാവുമെന്നല്ലാതെ അതിവിടെ ഉപകാരപ്പെടുന്നുവെന്നു പറയാനില്ല. ഭാവന കൂടാതെ തന്നെ അപ്രകാരം ഇരിക്കുന്നതാണ്‌ നിജനില. അതാണുല്‍കൃഷ്ടം.&nbsp;&nbsp;&nbsp;<a href="http://sreyas.in/aatma-swaroopam-ramana-131"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/aatma-swaroopam-ramana-131/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
