<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ശ്രേയസ് &#187; ഉപനിഷത്‌</title>
	<atom:link href="http://sreyas.in/category/texts/upanishad/feed" rel="self" type="application/rss+xml" />
	<link>http://sreyas.in</link>
	<description>ആത്മസാക്ഷാത്കാരത്തിനും ലോകനന്മയ്ക്കും വേണ്ടി</description>
	<lastBuildDate>Wed, 23 May 2012 06:30:53 +0000</lastBuildDate>
	<generator>http://wordpress.org/?v=3.3.2</generator>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.3.2</generator>
		<item>
		<title>ദമം, ദാനം, ദയ (7)</title>
		<link>http://sreyas.in/damam-danam-daya-7</link>
		<comments>http://sreyas.in/damam-danam-daya-7#comments</comments>
		<pubDate>Tue, 22 May 2012 02:30:54 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[ഉപനിഷത് കഥകള്‍]]></category>
		<category><![CDATA[ബൃഹദാരണ്യകോപനിഷത്ത്]]></category>
		<guid isPermaLink="false">http://sreyas.in/?p=2955</guid>
		<description><![CDATA[ദേവന്മാര്‍ സുഖലോലുപരാണ്. അവര്‍ക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് അടക്കമില്ല. സ്വര്‍ഗ്ഗസുഖാനുഭൂതിയില്‍ ആമഗ്നരാണ് അവര്‍. ഇന്ദ്രിയനിഗ്രഹമില്ലാത്തവര്‍ക്ക് ആത്മജ്ഞാനം അസാദ്ധ്യമാണ്. ആഗ്രഹിക്കുവര്‍ ആദ്യം 'ദമം' ശീലിക്കണമെന്ന് ഉപദേശിക്കുന്നത്. 'ദമം' എന്നുപറഞ്ഞാല്‍ ഭൗതികവിഷയങ്ങളില്‍ ആസക്തമായിട്ടിരിക്കുന്ന ജ്ഞാനേന്ദ്രിയങ്ങളേയും വിഷയങ്ങളില്‍നിന്നും വൃത്തികളില്‍ നിന്നും പിന്‍വലിച്ച് അന്തര്‍മുഖമാക്കുകയാണ്. ഇന്ദ്രിയനിഗ്രഹമില്ലാത്ത ദേവന്മാര്‍ 'ദ' എന്നു കേട്ടപ്പോള്‍ 'ദാമൃത'(ദമ ശീലിക്കുവിന്‍) എന്നാണ് പ്രജാപതി അവരോട് ഉപദേശിക്കുന്നതെന്ന് ധരിച്ചു. &nbsp;&nbsp;&nbsp;<a href="http://sreyas.in/damam-danam-daya-7"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ദേവന്മാര്‍ സുഖലോലുപരാണ്. അവര്‍ക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് അടക്കമില്ല. സ്വര്‍ഗ്ഗസുഖാനുഭൂതിയില്‍ ആമഗ്നരാണ് അവര്‍. ഇന്ദ്രിയനിഗ്രഹമില്ലാത്തവര്‍ക്ക് ആത്മജ്ഞാനം അസാദ്ധ്യമാണ്. ആഗ്രഹിക്കുവര്‍ ആദ്യം 'ദമം' ശീലിക്കണമെന്ന് ഉപദേശിക്കുന്നത്. 'ദമം' എന്നുപറഞ്ഞാല്‍ ഭൗതികവിഷയങ്ങളില്‍ ആസക്തമായിട്ടിരിക്കുന്ന ജ്ഞാനേന്ദ്രിയങ്ങളേയും വിഷയങ്ങളില്‍നിന്നും വൃത്തികളില്‍ നിന്നും പിന്‍വലിച്ച് അന്തര്‍മുഖമാക്കുകയാണ്. ഇന്ദ്രിയനിഗ്രഹമില്ലാത്ത ദേവന്മാര്‍ 'ദ' എന്നു കേട്ടപ്പോള്‍ 'ദാമൃത'(ദമ ശീലിക്കുവിന്‍) എന്നാണ് പ്രജാപതി അവരോട് ഉപദേശിക്കുന്നതെന്ന് ധരിച്ചു. &nbsp;&nbsp;&nbsp;<a href="http://sreyas.in/damam-danam-daya-7"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/damam-danam-daya-7/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ബ്രഹ്മവാദിനിയായ മൈത്രേയി (6)</title>
		<link>http://sreyas.in/brahmavadiniyaya-maithreyi-6</link>
		<comments>http://sreyas.in/brahmavadiniyaya-maithreyi-6#comments</comments>
		<pubDate>Sun, 20 May 2012 02:30:27 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[ഉപനിഷത് കഥകള്‍]]></category>
		<category><![CDATA[ബൃഹദാരണ്യകോപനിഷത്ത്]]></category>
		<guid isPermaLink="false">http://sreyas.in/?p=2954</guid>
		<description><![CDATA[എപ്പോള്‍ ആര് ഇതിനെ ദ്വൈതമെന്നപോലെ വിചാരിക്കുന്നുവോ അപ്പോള്‍ തന്നില്‍ നിന്ന് അന്യമായവകളെ കാണാനും കേള്‍ക്കാനും ദര്‍ശിക്കാനും തുടങ്ങുന്നു. അജ്ഞാനമാകുന്ന അവിദ്യകൊണ്ടാണ് ഈ വിധം സംഭവിക്കുന്നത്. ഒരുവന്‍ തന്നില്‍നിന്ന് അന്യമായി മറ്റൊന്നിനെ അറിയുന്നതും, കേള്‍ക്കുന്നതും, മണക്കുന്നതും, രുചിക്കുന്നതും, സംസാരിക്കുന്നതും, കാണുന്നതുമെല്ലാം സ്വന്തം ആത്മാവു തന്നെയെന്നറിയാത്തതുകൊണ്ടാണ്. എപ്പോള്‍ ഒരുവന് എല്ലാം സ്വന്തം ആത്മാവുതന്നെയായിത്തീരുന്നുവോ പിന്നെ അവന് ദ്വൈതഭാവനയില്ല. മറ്റൊന്നിനെയും അറിയുന്നില്ല. വിഷയങ്ങളില്‍ ആസക്തിയില്ല. ദുഃഖമില്ല. മരണമില്ല. അല്ലയോ മൈത്രേയി, എല്ലാം അറിയുന്നവനെ എന്തുകൊണ്ട് അറിയാന്‍ കഴിയും? &nbsp;&nbsp;&nbsp;<a href="http://sreyas.in/brahmavadiniyaya-maithreyi-6"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[എപ്പോള്‍ ആര് ഇതിനെ ദ്വൈതമെന്നപോലെ വിചാരിക്കുന്നുവോ അപ്പോള്‍ തന്നില്‍ നിന്ന് അന്യമായവകളെ കാണാനും കേള്‍ക്കാനും ദര്‍ശിക്കാനും തുടങ്ങുന്നു. അജ്ഞാനമാകുന്ന അവിദ്യകൊണ്ടാണ് ഈ വിധം സംഭവിക്കുന്നത്. ഒരുവന്‍ തന്നില്‍നിന്ന് അന്യമായി മറ്റൊന്നിനെ അറിയുന്നതും, കേള്‍ക്കുന്നതും, മണക്കുന്നതും, രുചിക്കുന്നതും, സംസാരിക്കുന്നതും, കാണുന്നതുമെല്ലാം സ്വന്തം ആത്മാവു തന്നെയെന്നറിയാത്തതുകൊണ്ടാണ്. എപ്പോള്‍ ഒരുവന് എല്ലാം സ്വന്തം ആത്മാവുതന്നെയായിത്തീരുന്നുവോ പിന്നെ അവന് ദ്വൈതഭാവനയില്ല. മറ്റൊന്നിനെയും അറിയുന്നില്ല. വിഷയങ്ങളില്‍ ആസക്തിയില്ല. ദുഃഖമില്ല. മരണമില്ല. അല്ലയോ മൈത്രേയി, എല്ലാം അറിയുന്നവനെ എന്തുകൊണ്ട് അറിയാന്‍ കഴിയും? &nbsp;&nbsp;&nbsp;<a href="http://sreyas.in/brahmavadiniyaya-maithreyi-6"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/brahmavadiniyaya-maithreyi-6/feed</wfw:commentRss>
		<slash:comments>1</slash:comments>
		</item>
		<item>
		<title>ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)</title>
		<link>http://sreyas.in/upakosalante-jnanasambadanam-5</link>
		<comments>http://sreyas.in/upakosalante-jnanasambadanam-5#comments</comments>
		<pubDate>Fri, 18 May 2012 02:30:58 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[ഉപനിഷത് കഥകള്‍]]></category>
		<category><![CDATA[ഛാന്ദോഗ്യോപനിഷത്ത്]]></category>
		<guid isPermaLink="false">http://sreyas.in/?p=2953</guid>
		<description><![CDATA[ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന്‍ നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്‍ക്കിടയില്‍ ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന്‍ വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ യോഗ്യതക്കനുസരിച്ചാണ് ബ്രഹ്മജ്ഞാനം ഉപദേശിച്ച് നല്കിയിരുന്നത്. ഒരിക്കല്‍ ഗുനാഥന്‍ തനിക്കും ബ്രഹ്മജ്ഞാനം ഉപദേശിച്ചുതരുമെന്ന പ്രതീക്ഷയോടെ ഉപകോസലന്‍ ആശ്രമത്തില്‍ വസിച്ചു.&nbsp;&nbsp;&nbsp;<a href="http://sreyas.in/upakosalante-jnanasambadanam-5"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന്‍ നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്‍ക്കിടയില്‍ ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന്‍ വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ യോഗ്യതക്കനുസരിച്ചാണ് ബ്രഹ്മജ്ഞാനം ഉപദേശിച്ച് നല്കിയിരുന്നത്. ഒരിക്കല്‍ ഗുനാഥന്‍ തനിക്കും ബ്രഹ്മജ്ഞാനം ഉപദേശിച്ചുതരുമെന്ന പ്രതീക്ഷയോടെ ഉപകോസലന്‍ ആശ്രമത്തില്‍ വസിച്ചു.&nbsp;&nbsp;&nbsp;<a href="http://sreyas.in/upakosalante-jnanasambadanam-5"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/upakosalante-jnanasambadanam-5/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സത്യകാമന്റെ സത്യനിഷ്ഠ (4)</title>
		<link>http://sreyas.in/sathyakamante-sathyanishta-4</link>
		<comments>http://sreyas.in/sathyakamante-sathyanishta-4#comments</comments>
		<pubDate>Wed, 16 May 2012 02:30:57 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[ഉപനിഷത് കഥകള്‍]]></category>
		<category><![CDATA[ഛാന്ദോഗ്യോപനിഷത്ത്]]></category>
		<guid isPermaLink="false">http://sreyas.in/?p=2952</guid>
		<description><![CDATA[ആശ്രമത്തിനരികിലെത്തിയപ്പോള്‍ കൂട്ടംകൂട്ടമായി അഴകേറിയ പശുക്കള്‍ ആശ്രമത്തിലേയ്ക്കു പോകുന്നത് സത്യകാമന്‍ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍. മനോഹരമായ നദി. പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലാതാദികള്‍. പച്ചപ്പുല്‍മേടുകള്‍, ഭീതിയില്ലാതെ നടക്കുന്ന മാന്‍കിടാവുകള്‍, മുയലുകള്‍, പീലിവിടര്‍ത്തി നിന്നാടുന്ന വര്‍ണ്ണമയിലുകള്‍, കിളികളുടെ സംഗീതം, ചെറിയ ചെറിയ പര്‍ണ്ണശാലകള്‍, തപസ്സിനും സ്വാധ്യായത്തിനും പറ്റിയ ശാന്തമായ അന്തരീക്ഷം. ഒരു കൂട്ടം ബഹ്മചാരികള്‍ ഒരിടത്തിരുന്ന് വേദമന്ത്രങ്ങള്‍ സ്വരിച്ചു ചൊല്ലുന്നു. മറ്റുചിലര്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയാണ്. ചിലര്‍ ഹോമത്തിനായി ചമത ശേഖരിക്കുന്നത് സത്യകാമന്‍ കണ്ടു.&nbsp;&nbsp;&nbsp;<a href="http://sreyas.in/sathyakamante-sathyanishta-4"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ആശ്രമത്തിനരികിലെത്തിയപ്പോള്‍ കൂട്ടംകൂട്ടമായി അഴകേറിയ പശുക്കള്‍ ആശ്രമത്തിലേയ്ക്കു പോകുന്നത് സത്യകാമന്‍ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍. മനോഹരമായ നദി. പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലാതാദികള്‍. പച്ചപ്പുല്‍മേടുകള്‍, ഭീതിയില്ലാതെ നടക്കുന്ന മാന്‍കിടാവുകള്‍, മുയലുകള്‍, പീലിവിടര്‍ത്തി നിന്നാടുന്ന വര്‍ണ്ണമയിലുകള്‍, കിളികളുടെ സംഗീതം, ചെറിയ ചെറിയ പര്‍ണ്ണശാലകള്‍, തപസ്സിനും സ്വാധ്യായത്തിനും പറ്റിയ ശാന്തമായ അന്തരീക്ഷം. ഒരു കൂട്ടം ബഹ്മചാരികള്‍ ഒരിടത്തിരുന്ന് വേദമന്ത്രങ്ങള്‍ സ്വരിച്ചു ചൊല്ലുന്നു. മറ്റുചിലര്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയാണ്. ചിലര്‍ ഹോമത്തിനായി ചമത ശേഖരിക്കുന്നത് സത്യകാമന്‍ കണ്ടു.&nbsp;&nbsp;&nbsp;<a href="http://sreyas.in/sathyakamante-sathyanishta-4"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/sathyakamante-sathyanishta-4/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ശ്വേതകേതുവിന്റെ തിരിച്ചറിവ് (3)</title>
		<link>http://sreyas.in/swethakethuvinte-thiricharivu</link>
		<comments>http://sreyas.in/swethakethuvinte-thiricharivu#comments</comments>
		<pubDate>Mon, 14 May 2012 02:30:50 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[ഉപനിഷത് കഥകള്‍]]></category>
		<category><![CDATA[ഛാന്ദോഗ്യോപനിഷത്ത്]]></category>
		<guid isPermaLink="false">http://sreyas.in/?p=2951</guid>
		<description><![CDATA[വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. 'വിദ്യാ ദദാതി വിനയം' എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. പണ്ഡിതനാണെന്ന ഗര്‍വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള്‍ താന്‍ എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര്‍ സഭകളില്‍ വാദപ്രതിവാദങ്ങളും കുതര്‍ക്കങ്ങളും നടത്തും. എന്നാല്‍ എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും. &nbsp;&nbsp;&nbsp;<a href="http://sreyas.in/swethakethuvinte-thiricharivu"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. 'വിദ്യാ ദദാതി വിനയം' എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. പണ്ഡിതനാണെന്ന ഗര്‍വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള്‍ താന്‍ എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര്‍ സഭകളില്‍ വാദപ്രതിവാദങ്ങളും കുതര്‍ക്കങ്ങളും നടത്തും. എന്നാല്‍ എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും. &nbsp;&nbsp;&nbsp;<a href="http://sreyas.in/swethakethuvinte-thiricharivu"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/swethakethuvinte-thiricharivu/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>മരിച്ചിട്ടും മരിക്കാത്തവര്‍ (2)</title>
		<link>http://sreyas.in/marichittum-marikkathavar-2</link>
		<comments>http://sreyas.in/marichittum-marikkathavar-2#comments</comments>
		<pubDate>Sat, 12 May 2012 02:30:40 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[ഉപനിഷത് കഥകള്‍]]></category>
		<category><![CDATA[കഠോപനിഷത്ത്]]></category>
		<guid isPermaLink="false">http://sreyas.in/?p=2949</guid>
		<description><![CDATA[നചികേതസ്സ് പറഞ്ഞു : "അല്ലയോ യമധര്‍മ്മരാജാവേ, അങ്ങ് എനിക്കു തരാമെന്നു പറഞ്ഞ ഈ സുഖസമ്പാദനസാമഗ്രികളെല്ലാം തന്നെ നാളേയ്ക്കു നിലനില്പില്ലാത്തവയാണ്. എല്ലാം നശിച്ചു പോകുന്നവയാണ്. അനുഭവിക്കുന്നകാലത്ത്  അവയെല്ലാം മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ ബലത്തെ നശിപ്പിക്കുകയാണ്. എനിക്ക് ദീര്‍ഘായുസ്സ് തരാമെന്ന് അങ്ങു പറഞ്ഞു. വിചിത്രം തന്നെ. അനന്തമായ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏതൊരു ജീവിതവും അല്പകാലം മാത്രമേയുള്ളൂ. അങ്ങ് എനിക്ക് വാഗ്ദാനം ചെയ്യുന്ന പശുക്കളും കുതിരകളും രഥങ്ങളും സുന്ദരിന്മാരും നൃത്തവും ഗീതവുമൊക്കെ അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ പരമമായിരിക്കുന്ന ആത്മതത്ത്വത്തെ മാത്രം എനിക്ക് ഉപദേശിച്ച് തന്നാലും. മനുഷ്യ ജീവിതത്തിലെ മരണാദിദുഃഖങ്ങളെ നശിപ്പിക്കുവാന്‍ ആദ്ധ്യാത്മിക വിദ്യയ്ക്കു മാത്രമേ ശക്തിയുള്ളൂ! മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല."&nbsp;&nbsp;&nbsp;<a href="http://sreyas.in/marichittum-marikkathavar-2"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[നചികേതസ്സ് പറഞ്ഞു : "അല്ലയോ യമധര്‍മ്മരാജാവേ, അങ്ങ് എനിക്കു തരാമെന്നു പറഞ്ഞ ഈ സുഖസമ്പാദനസാമഗ്രികളെല്ലാം തന്നെ നാളേയ്ക്കു നിലനില്പില്ലാത്തവയാണ്. എല്ലാം നശിച്ചു പോകുന്നവയാണ്. അനുഭവിക്കുന്നകാലത്ത്  അവയെല്ലാം മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ ബലത്തെ നശിപ്പിക്കുകയാണ്. എനിക്ക് ദീര്‍ഘായുസ്സ് തരാമെന്ന് അങ്ങു പറഞ്ഞു. വിചിത്രം തന്നെ. അനന്തമായ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏതൊരു ജീവിതവും അല്പകാലം മാത്രമേയുള്ളൂ. അങ്ങ് എനിക്ക് വാഗ്ദാനം ചെയ്യുന്ന പശുക്കളും കുതിരകളും രഥങ്ങളും സുന്ദരിന്മാരും നൃത്തവും ഗീതവുമൊക്കെ അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ പരമമായിരിക്കുന്ന ആത്മതത്ത്വത്തെ മാത്രം എനിക്ക് ഉപദേശിച്ച് തന്നാലും. മനുഷ്യ ജീവിതത്തിലെ മരണാദിദുഃഖങ്ങളെ നശിപ്പിക്കുവാന്‍ ആദ്ധ്യാത്മിക വിദ്യയ്ക്കു മാത്രമേ ശക്തിയുള്ളൂ! മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല."&nbsp;&nbsp;&nbsp;<a href="http://sreyas.in/marichittum-marikkathavar-2"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/marichittum-marikkathavar-2/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ദിവ്യഭൂതത്തെ കണ്ട ദേവന്മാര്‍ (1)</title>
		<link>http://sreyas.in/divya-bhoothathe-kanda-devanmar-1</link>
		<comments>http://sreyas.in/divya-bhoothathe-kanda-devanmar-1#comments</comments>
		<pubDate>Thu, 10 May 2012 02:30:18 +0000</pubDate>
		<dc:creator>മനു (sreyas.in)</dc:creator>
				<category><![CDATA[ഉപനിഷത് കഥകള്‍]]></category>
		<guid isPermaLink="false">http://sreyas.in/?p=2948</guid>
		<description><![CDATA[സമസ്തലോകത്തിന്റെയും സുസ്ഥിതിയെ കാംക്ഷിക്കുന്നവരും അതിനു സര്‍വ്വദാ സഹായിക്കുന്നവരുമാണ് ദേവ‍ന്മാര്‍. ശിഷ്ടാചാരന്മാരായ ദേവന്മാര്‍ സത്വഗുണ പ്രധാനന്മരാണ്. അവര്‍ സത്യവും ധര്‍മ്മവും നിലനിര്‍ത്തിപ്പോരുന്നു. അസുരന്മാരാകട്ടെ ലോകത്തിന്റെ സുസ്ഥിതിയെ നശിപ്പിക്കുന്നവനാണ്. ദുഷ്ടാചാരന്മാരാണ്. രാജോഗുണവും തമോഗുണവും അസുരന്മാരില്‍ അധികമായിരിക്കും. ശാരീരികശക്തിയില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്നത് അസുരന്മാരാണ്. പൈശാചികമായ അസുരഭാവം യുദ്ധം തുടങ്ങിയ ഘോരകര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരെ ശക്തരാക്കുന്നു. നന്മകളുടേയും സത്ഗുണങ്ങളുടേയും. സംരക്ഷകരാണ് ദേവന്‍മാര്‍. അവര്‍ക്ക് പലപ്പോഴും അസുരന്മാരുടെ ശാരീരിക ശക്തിക്കു മുമ്പില്‍ പരാജയപ്പെടേണ്ടിവന്നിട്ടുണ്ട്. നന്മയും തിന്മയും തമ്മില്‍ സംഘട്ടനം എക്കാലത്തും നടക്കാറുണ്ട്. കരബലവും വാക് സാമര്‍ത്ഥ്യവുമൊക്കെക്കൊണ്ട് തിന്മ ആദ്യം ജയിക്കും. എങ്കിലും അന്തിമവിജയം എവിടെയും നന്മയുടെ പക്ഷത്തായിരിക്കും. &nbsp;&nbsp;&nbsp;<a href="http://sreyas.in/divya-bhoothathe-kanda-devanmar-1"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[സമസ്തലോകത്തിന്റെയും സുസ്ഥിതിയെ കാംക്ഷിക്കുന്നവരും അതിനു സര്‍വ്വദാ സഹായിക്കുന്നവരുമാണ് ദേവ‍ന്മാര്‍. ശിഷ്ടാചാരന്മാരായ ദേവന്മാര്‍ സത്വഗുണ പ്രധാനന്മരാണ്. അവര്‍ സത്യവും ധര്‍മ്മവും നിലനിര്‍ത്തിപ്പോരുന്നു. അസുരന്മാരാകട്ടെ ലോകത്തിന്റെ സുസ്ഥിതിയെ നശിപ്പിക്കുന്നവനാണ്. ദുഷ്ടാചാരന്മാരാണ്. രാജോഗുണവും തമോഗുണവും അസുരന്മാരില്‍ അധികമായിരിക്കും. ശാരീരികശക്തിയില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്നത് അസുരന്മാരാണ്. പൈശാചികമായ അസുരഭാവം യുദ്ധം തുടങ്ങിയ ഘോരകര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരെ ശക്തരാക്കുന്നു. നന്മകളുടേയും സത്ഗുണങ്ങളുടേയും. സംരക്ഷകരാണ് ദേവന്‍മാര്‍. അവര്‍ക്ക് പലപ്പോഴും അസുരന്മാരുടെ ശാരീരിക ശക്തിക്കു മുമ്പില്‍ പരാജയപ്പെടേണ്ടിവന്നിട്ടുണ്ട്. നന്മയും തിന്മയും തമ്മില്‍ സംഘട്ടനം എക്കാലത്തും നടക്കാറുണ്ട്. കരബലവും വാക് സാമര്‍ത്ഥ്യവുമൊക്കെക്കൊണ്ട് തിന്മ ആദ്യം ജയിക്കും. എങ്കിലും അന്തിമവിജയം എവിടെയും നന്മയുടെ പക്ഷത്തായിരിക്കും. &nbsp;&nbsp;&nbsp;<a href="http://sreyas.in/divya-bhoothathe-kanda-devanmar-1"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/divya-bhoothathe-kanda-devanmar-1/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഉപനിഷത്ത് കഥകള്‍</title>
		<link>http://sreyas.in/upanishad-stories</link>
		<comments>http://sreyas.in/upanishad-stories#comments</comments>
		<pubDate>Mon, 07 May 2012 02:23:28 +0000</pubDate>
		<dc:creator>ശ്രേയസ്</dc:creator>
				<category><![CDATA[ഉപനിഷത് കഥകള്‍]]></category>
		<guid isPermaLink="false">http://sreyas.in/?p=2947</guid>
		<description><![CDATA[അതിഗഹനമായ വിഷയങ്ങളെ സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാക്കാനായി മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം കഥകളും ഉപകഥകളും ഉപനിഷത്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കഥകള്‍ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ സരളമായി ആവിഷ്കരിക്കുകയും ജനങ്ങളെ ധാര്‍മ്മിക ജീവിതത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്ക് കൂടി മനസ്സിലാകുന്ന വിധത്തിലാണ് ഈ കഥകള്‍ രചിച്ചിരിക്കുന്നത്. ബൃഹദാരണ്യകോപനിഷത്ത്, മഹോപനിഷത്ത് , ശുകരഹസ്യോപനിഷത്ത്, ഐതരേയോപനിഷത്ത് , കലിസന്തരണോപനിഷത്ത് എന്നിങ്ങനെ വിവിധങ്ങളായ ഉപനിഷത്തുക്കളില്‍ നിന്നും തിരഞ്ഞെടുത്ത മനോഹരമായ ഈ കഥകള്‍ ഭാരതത്തിന്റെ മഹത്തായ ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം ഭാവിയിലും ഏറ്റവും പ്രസക്തമായിരിക്കും. നിലമ്പൂര്‍ ശ്രീരാമാനന്ദാശ്രമത്തിലെ സ്വാമി ധര്‍മാനന്ദ സരസ്വതി ക്രോഡീകരിച്ച ഈ ഉപനിഷത്ത് കഥകള്‍ ശ്രേയസില്‍ ഓരോന്നായി പ്രസിദ്ധീകരിക്കുന്നു.&nbsp;&nbsp;&nbsp;<a href="http://sreyas.in/upanishad-stories"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[അതിഗഹനമായ വിഷയങ്ങളെ സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാക്കാനായി മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം കഥകളും ഉപകഥകളും ഉപനിഷത്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കഥകള്‍ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ സരളമായി ആവിഷ്കരിക്കുകയും ജനങ്ങളെ ധാര്‍മ്മിക ജീവിതത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്ക് കൂടി മനസ്സിലാകുന്ന വിധത്തിലാണ് ഈ കഥകള്‍ രചിച്ചിരിക്കുന്നത്. ബൃഹദാരണ്യകോപനിഷത്ത്, മഹോപനിഷത്ത് , ശുകരഹസ്യോപനിഷത്ത്, ഐതരേയോപനിഷത്ത് , കലിസന്തരണോപനിഷത്ത് എന്നിങ്ങനെ വിവിധങ്ങളായ ഉപനിഷത്തുക്കളില്‍ നിന്നും തിരഞ്ഞെടുത്ത മനോഹരമായ ഈ കഥകള്‍ ഭാരതത്തിന്റെ മഹത്തായ ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം ഭാവിയിലും ഏറ്റവും പ്രസക്തമായിരിക്കും. നിലമ്പൂര്‍ ശ്രീരാമാനന്ദാശ്രമത്തിലെ സ്വാമി ധര്‍മാനന്ദ സരസ്വതി ക്രോഡീകരിച്ച ഈ ഉപനിഷത്ത് കഥകള്‍ ശ്രേയസില്‍ ഓരോന്നായി പ്രസിദ്ധീകരിക്കുന്നു.&nbsp;&nbsp;&nbsp;<a href="http://sreyas.in/upanishad-stories"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/upanishad-stories/feed</wfw:commentRss>
		<slash:comments>3</slash:comments>
		</item>
		<item>
		<title>ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF</title>
		<link>http://sreyas.in/chandogyopanishad-shankarabhasyam-pdf</link>
		<comments>http://sreyas.in/chandogyopanishad-shankarabhasyam-pdf#comments</comments>
		<pubDate>Mon, 19 Mar 2012 17:44:40 +0000</pubDate>
		<dc:creator>ശ്രേയസ്</dc:creator>
				<category><![CDATA[ആത്മീയം]]></category>
		<category><![CDATA[ഇ-ബുക്സ്]]></category>
		<category><![CDATA[ഉപനിഷത്‌]]></category>
		<guid isPermaLink="false">http://sreyas.in/?p=2842</guid>
		<description><![CDATA[ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ഛാന്ദോഗ്യോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു.&nbsp;&nbsp;&nbsp;<a href="http://sreyas.in/chandogyopanishad-shankarabhasyam-pdf"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ഛാന്ദോഗ്യോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു.&nbsp;&nbsp;&nbsp;<a href="http://sreyas.in/chandogyopanishad-shankarabhasyam-pdf"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/chandogyopanishad-shankarabhasyam-pdf/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>തൈത്തിരീയോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF</title>
		<link>http://sreyas.in/thytthiriyopanishad-download-pdf</link>
		<comments>http://sreyas.in/thytthiriyopanishad-download-pdf#comments</comments>
		<pubDate>Sat, 07 Jan 2012 04:30:01 +0000</pubDate>
		<dc:creator>ശ്രേയസ്</dc:creator>
				<category><![CDATA[ആത്മീയം]]></category>
		<category><![CDATA[ഇ-ബുക്സ്]]></category>
		<category><![CDATA[ഉപനിഷത്‌]]></category>
		<guid isPermaLink="false">http://sreyas.in/?p=2714</guid>
		<description><![CDATA[ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച തൈത്തിരീയോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു.

&nbsp;&nbsp;&nbsp;<a href="http://sreyas.in/thytthiriyopanishad-download-pdf"><strong>കൂടുതല്‍ വായിക്കുക</strong></a>]]></description>
		<content:encoded><![CDATA[ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച തൈത്തിരീയോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു.

&nbsp;&nbsp;&nbsp;<a href="http://sreyas.in/thytthiriyopanishad-download-pdf"><strong>കൂടുതല്‍ വായിക്കുക</strong></a>]]></content:encoded>
		<wfw:commentRss>http://sreyas.in/thytthiriyopanishad-download-pdf/feed</wfw:commentRss>
		<slash:comments>5</slash:comments>
		</item>
	</channel>
</rss>
