കൂടുതല്‍ ലേഖനങ്ങള്‍

ദുര്യോധനനുണ്ടായ സ്ഥലജലഭ്രാന്തിയും അപമാനവും – ഭാഗവതം (297)

സ്വര്‍ഗ്ഗത്തിലെ വാസ്തുശില്‍പിയായ മയന്‍ യുധിഷ്ഠിരനായി പണിതു കൊടുത്ത കൊട്ടാരത്തിന്റെ നിര്‍മ്മിതി അത്ഭുതാവഹമായിരുന്നു. നിഴലു കൊണ്ടും വെളിച്ചം കൊണ്ടുമുളള മായാവിദ്യ കൊണ്ട്‌ കൊട്ടാരത്തിന്റെ തറ ഒരു തടാകം പോലെ തോന്നിച്ചു. വെളളമുളളയിടം നിലം പോലെയും തോന്നിച്ചു. ദുര്യോധനന്‍ ഈ മായയില്‍ കുടുങ്ങിപ്പോയി. സഭയില്‍ പ്രവേശിക്കേ ജലമെന്ന് കരുതി ദുര്യോധനന്‍ വസ്ത്രമുയര്‍ത്തിപ്പിടിച്ച്‌ സൂക്ഷിച്ച്‌ നടന്നു. നിലമെന്ന് കരുതിയയിടത്ത്‌ വെളളത്തില്‍ കാലുവഴുതി വീഴുകയും ചെയ്തു. ലേഖനം മുഴുവന്‍ വായിക്കുക »

യോഗവാസിഷ്ഠത്തില്‍ നിന്ന് (89)

ശ്രീ കെ. എസ്‌. എന്‍. അയ്യര്‍ രമണ ഭഗവാനോട് ചോദിച്ചു: ലോകവ്യവഹാരങ്ങളാല്‍ മനസ്സ്‌ പല വാക്കിനു ചിതറിപ്പോവുന്നു. അതിനിടയില്‍ ധ്യാനം അസാധ്യമായിത്തോന്നുന്നു. ശ്രീ മഹര്‍ഷികള്‍ പറയുന്നു : അസാധ്യമായൊന്നുമില്ല. നിങ്ങളുടെ സംശയത്തിനു യോഗവാസിഷ്ഠത്തില്‍ സമാധാനം പറഞ്ഞിട്ടുണ്ട്‌. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യാര്‍കൂട യാത്ര ചുരുക്കത്തില്‍

അഗസ്ത്യാര്‍കൂടത്തിലേക്ക് തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് പഴകുറ്റി, ചുള്ളിമാനൂര്‍ , വിതുര, ജഴ്സിഫാം വഴി ബോണക്കാട് അവസാന ബസ്സ്‌ സ്റ്റോപ്പായ പഴയ തേയില ഫാക്ടറിക്ക് മുന്നില്‍ ബസ്സിറങ്ങി അവിടെനിന്നും മണ്‍പാതവഴി ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്ന് ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ എത്താം. ഇരുചക്രവാഹനത്തിലോ കാറിലോ മറ്റോ വരുന്നവര്‍ക്ക് ബോണക്കാട് പിക്കറ്റ് സ്റ്റേഷന്‍ വരെ ഡ്രൈവ് ചെയ്തു പോകാന്‍ കഴിയും. ലേഖനം മുഴുവന്‍ വായിക്കുക »

ശിശുപാലന്റെ മോക്ഷകഥ – ഭാഗവതം (296)

യുധിഷ്ഠിരന്‍ രാജസൂയത്തിനുളള തയ്യാറെടുപ്പാരംഭിച്ചു. മാമുനിമാരെയും ദിവ്യന്മാരെയും എണ്ണമറ്റ അതിഥികളെയും ക്ഷണിച്ചു വരുത്തി. ത്രിമൂര്‍ത്തികളും ദേവതകളും ദിവ്യയജ്ഞത്തില്‍ സംബന്ധിച്ചു. അവരുടെ അനുഗ്രഹാശിസ്സുകളോടെ യാഗം സമാരംഭിച്ചു. ഒരു ദിവസം യാഗസംബന്ധിയായി ഏറ്റവും ഉചിതനായൊരു വ്യക്തിയെ തിരഞ്ഞെടുത്തു ബഹുമാനിക്കേണ്ട ഒരു ചടങ്ങുണ്ട്‌. ലേഖനം മുഴുവന്‍ വായിക്കുക »

മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ്‌ (88)

കെ. എസ്‌. നാരായണയ്യര്‍ ജപത്തെപറ്റി രമണ ഭഗവാനോട്‌ ചോദിച്ചു. ശ്രീ മഹര്‍ഷികള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു : ഒച്ചകൂടാതെ ജപിക്കുക. മനസ്സുകൊണ്ടോര്‍മ്മിക്കുക. ധ്യാനിക്കുക. ഇവ ജപത്തിന്റെ മുറകളാണ്‌. അനായേസേനയുള്ള നിരന്തര ജപം ഒടുവില്‍ സിദ്ധിക്കും. അവിടെ ജപിക്കുന്നവനും ജപവും ഏകകാര്യത്തിലിരിക്കും. ‘ഞാന്‍ ആര്‌’ എന്ന ചോദ്യരൂപത്തിലുള്ള ജപമാണ്‌ ഏറ്റവും വിശേഷം. ലേഖനം മുഴുവന്‍ വായിക്കുക »

എന്നെപ്പോലെ കര്‍മ്മം ചെയ്യുക (ജ്ഞാ. 3.23)

ഹേ പാര്‍ത്ഥാ! ഞാന്‍ അലസനായി ഒരിക്കലെങ്കിലും കര്‍മ്മം ചെയ്യാതിരുന്നാല്‍ മനുഷ്യര്‍ എല്ലാ വിധത്തിലും എന്റെ മാര്‍ഗ്ഗം പിന്തുടരും. ലേഖനം മുഴുവന്‍ വായിക്കുക »

ജരാസന്ധനാല്‍ ബന്ധിക്കപ്പെട്ട രാജാക്കന്മാരെ മോചിപ്പിക്കുന്നു – ഭാഗവതം (295)

ഇരുപതിനായിരത്തിയെണ്ണൂറു രാജകുമാരന്മാര്‍ ജരാസന്ധന്റെ കാരാഗൃഹത്തിലായിരുന്നു. അവര്‍ കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞും ശോഭയില്ലാത്ത മുഖത്തോടെയും അവിടെ കഴിഞ്ഞുവന്നു. ആശയറ്റു കഴിഞ്ഞിരുന്ന അവര്‍ക്ക്‌ ഭഗവാന്റെ ദിവ്യമുഖദര്‍ശനം ലഭിച്ചതോടെ പുതുജീവന്‍ ലഭിച്ചു. ലേഖനം മുഴുവന്‍ വായിക്കുക »

മനസ്സിനും അപ്പുറത്ത്‌ പ്രകാശിക്കുന്നതാണ്‌ ജ്ഞാനം (87)

ഭഗവാന്‍ രമണ മഹര്‍ഷി പറയുന്നു : നാദ, ബിന്ദു, കലകള്‍ പ്രാണ, മനോ, ബുദ്ധികളാണ്‌. തേജോഗര്‍ഭമായ ശബ്ദത്തിന്റെ ആദിസ്വരൂപം നാദമെന്നു പറയപ്പെടുന്നു. ഈ പ്രകാശം ശിവന്റെ സ്വരൂപമത്രേ. ഇതില്‍ ശബ്ദം എഴുമ്പാതിരിക്കുന്ന അവസ്ഥയില്‍ അതിനെ ബിന്ദുവെന്നു പറയും. അത്രത്തോളം തേജോമയമായിരിക്കുകയാണ്‌ സാധനയുടെ ലക്ഷ്യം. കല ബിന്ദുവിന്റെ അംശമാണ്‌. ലേഖനം മുഴുവന്‍ വായിക്കുക »

ഭീമനാല്‍ ജരാസന്ധന്റെ വധം – ഭാഗവതം (294)

ജരാസന്ധന്‍ സ്വയം ഭീമനുമായി മല്‍പ്പിടുത്തം ആവാം എന്നു തീരുമാനിച്ചു. ഇരുപത്തിയേഴുദിവസം നീണ്ടുനിന്നു യുദ്ധം. പകല്‍സമയത്ത്‌ രണ്ടാളും കൊടിയ പോരാട്ടം നടത്തി. എന്നാല്‍ രാത്രിയില്‍ അവര്‍ ഉറ്റ ചങ്ങാതിമാരായിരുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

മൗനമാണ്‌ അവിരാമമായ സംസാരം (86)

ധ്യാനവും, വ്യവഹാരവും യോജിച്ചു പോകുമോ? എന്ന ചോദ്യത്തിനുത്തരമായി രമണ മാര്ഷി ഇങ്ങനെ പറഞ്ഞു : വ്യവഹരിക്കുന്നതാര്‌? അവനല്ലേ ആ പ്രശ്നം. പ്രശ്നങ്ങളെ ഉണ്ടാക്കുന്നത്‌ മനസ്സ്‌. മനസ്സ്‌ നാമല്ല. ആത്മാവാണ്‌ നാം. ആത്മസന്നിധിയില്‍ വ്യവഹാരമെല്ലാം സ്വയം ഒഴിഞ്ഞു മാറും. അതിനാല്‍ വ്യവഹാരം സാക്ഷാല്‍ക്കാരത്തിനു തടസ്സമല്ല. കര്‍ത്താവു താനാണെന്നു തന്നെ സ്വയം ബന്ധിക്കുന്നതാണ്‌ ദുഃഖത്തിനു കാരണം. കര്‍ത്താവ്‌ താനാണെന്ന മിഥ്യാവിചാരത്തെ ഒഴിച്ചു വയ്ക്കണം. ലേഖനം മുഴുവന്‍ വായിക്കുക »

ഞാനും നിസ്സംഗനായി എന്റെ വിഹിത കര്‍മ്മങ്ങള്‍ ‍ചെയ്യുന്നുണ്ട് (ജ്ഞാ. 3.22)

അല്ലയോ അര്‍ജ്ജുന, മൂന്നു ലോകങ്ങളിലും എനിക്കു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല. നേടാത്ത യാതൊന്നും ഇനി നേടേണ്ടതായും ഇല്ല. എങ്കിലും , ഞാന്‍ കര്‍മ്മം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വര്‍ഷംതോറും തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നത് ഇവിടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വൈരവിഹാരത്തിനും കോട്ടംതട്ടാന്‍ സാധ്യത ഏറെയാണ്. തീര്‍ഥാടനപാത നിബിഡ വനത്തിലൂടെ ആയതിനാല്‍ വനാന്തരീക്ഷത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാനും മനുഷ്യ സ്പര്‍ശം മൂലം കാട്ടുതീ പടരാനുമുള്ള സാധ്യത ഏറെയാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ഭഗവാന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു് – ഭാഗവതം (293)

കൃഷ്ണന്‍ കൊട്ടാരത്തിലേയ്ക്കു പ്രവേശിച്ചു. പാണ്ഡവമാതാവായ കുന്തി കൃഷ്ണനെ കണ്ടമാത്രയില്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റുചെന്ന് ആലിംഗനം ചെയ്തു. പുത്രവധുവായ ദ്രൗപദിയും രാജമാതാവിന്റെ കൂടെ കൃഷ്ണനെ സ്വാഗതം ചെയ്യാനുണ്ടായിരുന്നു. രാജാവ്‌ സന്തോഷത്തില്‍ മതിമറന്ന് ഭഗവാനെ പൂജിക്കാന്‍ പോലും മറന്നു. ദ്രൗപദി കൃഷ്ണന്റെ സഹധര്‍മ്മിണികളേയും എതിരേറ്റു. ലേഖനം മുഴുവന്‍ വായിക്കുക »

അന്യമായി ഒന്നുമില്ലാതിരിക്കുന്നത്‌ ആ പരംപൊരുള്‍ തന്നെയാണ്‌ (85)

സുപ്രസിദ്ധ പ്രൊഫസര്‍ രാധാകമലമുക്കര്‍ജി രമണ ഭഗവാനെ കാണാന്‍ വന്നിരുന്നു. അവര്‍ ചോദിച്ചു : ഉപനിഷത്തുകളില്‍ പറഞ്ഞിരിക്കുന്ന ധ്യാനമാര്‍ഗ്ഗം ഇപ്പോള്‍ കാണാനില്ല. ബംഗാളിലുള്ള ഒരു മുനി എനിക്ക് അതുപദേശിച്ചു. എത്രയോ വര്‍ഷം ശരിയായിട്ട് അതഭ്യസിച്ചശേഷം ചില അനുഭവങ്ങള്‍ പ്രകാശിച്ചു.ഭൂമാവെന്ന പരചൈതന്യമാണ്‌ അന്തമറ്റ അഖണ്ഡവസ്തുവെന്നും ‘ഞാന്‍’ എന്നത്‌ അല്‍പജ്ഞാനമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇതില്‍ പിശകുണ്ടോ? ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര – രജിസ്ട്രേഷനും നിബന്ധനകളും

അഗസ്ത്യാര്‍കൂടം തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാനുള്ള അംഗീകൃത പാത ബോണക്കാട്ടുനിന്നും ഏകദേശം 26 കിലോമീറ്റര്‍ താണ്ടിയുള്ള മലയോരപാതയാണ്. കാട്ടില്‍ താമസിക്കുന്ന ആദിവാസി വിഭാഗം ജനങ്ങള്‍ അംബാസമുദ്രം-പൊങ്കാലപാറ വഴിയും, കോട്ടൂര്‍ ബോണഫാള്‍സ്-അതിരുമല വഴിയും, കോട്ടൂര്‍-അതിരുമല വഴിയും അഗസ്ത്യാര്‍കൂടത്തില്‍ എത്താറുണ്ട്. രജിസ്ട്രേഷന്‍ / പാസ്‌ മകരവിളക്കുമുതല്‍ ശിവരാത്രിവരെയുള്ള കാലയളവില്‍ (ജനുവരി- ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍)  ആണ് അഗസ്ത്യാര്‍കൂടം തീര്‍ഥാടനം. കേരളത്തിലെ വനം വകുപ്പ് തിരുവനന്തപുരം വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്റെ ഓഫീസില്‍ വിതരണം ചെയ്യുന്ന ഭക്തര്‍ക്കുള്ള പാസ്സിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ കടത്തിവിടുന്നു. ഭക്ഷണം ഉള്‍പ്പെടാതെ ഒരാള്‍ക്ക്‌ … ലേഖനം മുഴുവന്‍ വായിക്കുക »