മന്ത്രജപം സദാപി ഉള്ള അജപാ മന്ത്രത്തെ ഉണര്‍ത്തും (366)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 3, 1938 ഒരു സന്ദര്‍ശകന്‍: മനുഷ്യന്‍ ഈശ്വരന് നാമങ്ങള്‍ കല്പിക്കുന്നു. ആ നാമങ്ങള്‍ പവിത്രമാണെന്നും അവ എത്രത്തോളം കൂടുതല്‍ ജപിക്കുന്നുവോ അത്രത്തോളം ഗുണം ചെയ്യുമെന്നും പറയുന്നു. ശരിയാണോ? മഹര്‍ഷി: എന്തുകൊണ്ടല്ല. നിങ്ങള്‍ ഒരഭിധാനത്തെ വഹിക്കുന്നു....

ഞാനെങ്ങനെയാണ് വികാരങ്ങളെ അടക്കേണ്ടത് (365)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 2,1938 ബംഗാളില്‍നിന്ന് തീര്‍ത്ഥയാത്രക്കാരുടെ ഒരു സ്പെഷ്യല്‍ തീവണ്ടി നിറയെ സന്ദര്‍ശകര്‍ വന്നിറങ്ങി. ഒരാള്‍: ഞാന്‍ മി: പാള്‍ബ്രണ്ടന്‍റെ പുസ്തകം വളരേമുമ്പേ വായിച്ചിരുന്നു. അന്നുമുതല്‍ക്കേ ഭാഗവാനെക്കണാനാഗ്രഹിച്ചിരുന്നതാണ്. ഞാനങ്ങനെയാണ് വികാരങ്ങളെ...

അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവു (364)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 27, 1938 തെലുങ്കു പണ്ഡിതനായ വി. ഗുപ്തയോട്: രമണമഹര്‍ഷി: അഹങ്കാരവും അഹംസ്ഫുരണവും വെവ്വേറാണ്. അഹംസ്ഫുരണം ആത്മപ്രകാശമാണ്. ദേഹാദികളെ താനെന്നഭിമാനിച്ച് ലോകത്തെ തനിക്കന്യമായി കാണുന്ന മനോവൃത്തിയാണ്. അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവുകയുള്ളൂ....

നശിക്കണമെന്നുള്ളവര്‍ മറ്റുള്ളവന് നാശം ഓര്‍മ്മിക്കും(363)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 17,1938 ചോദ്യം: ആവരണം നശിച്ചാല്‍ കാരണ ശരീരം നശിക്കും. പിന്നീട് ജ്ഞാനിയുടെ നില എന്തായിരിക്കും? രമണമഹര്‍ഷി: കാരണശരീരം നശിച്ചാല്‍ പിന്നീട് ജീവന്‍റെ അനന്ത കര്‍മ്മഫലമായ സഞ്ചിതം നശിക്കും. അഹന്തയറ്റ ജ്ഞാനിയുടെ അവസ്ഥയില്‍ ആ ഗാമിക കര്‍മ്മങ്ങള്‍ക്കും...

ജ്ഞാനിയുടെ ശുദ്ധമനസ്സ് ബ്രഹ്മമാണ് (362)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 16, 1938. മേജര്‍ സദ്വിക് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ മന്ത്രത്തെപ്പറ്റി ഭഗവാന്‍ വീണ്ടും പറഞ്ഞു: ബ്രഹ്മലോകമെന്നു പറയുന്നത് ബ്രഹ്മാനുഭൂതിയാണെന്നിരുന്നാലും ക്രമമുക്തിയെ പിന്തുടരുന്നവര്‍ അതിനെ ഒരു ലോകമാണെന്നും അവിടെ എത്തിയവര്‍ക്ക്...

മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുന്നു (361)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 11, 1938 രമണമഹര്‍ഷി: എല്ലാവരും മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുകയാണ്. ഗാഡനിദ്രയില്‍ മനസ്സേ ഇല്ല. എന്നാല്‍ അതില്ലെന്നു നിഷേധിക്കാന്‍ സാധ്യവുമല്ല. രാവിലെ ഞാന്‍ (അഹങ്കാരന്‍) ഉണരുമ്പോള്‍ മനസ്സു ബഹിര്‍മുഖമായിത്തിരിഞ്ഞ്...
Page 8 of 61
1 6 7 8 9 10 61