ഉള്ള ദിക്കില്‍ തന്നെ ഇരിക്കു (248)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘ഉള്ള ദിക്കില്‍ തന്നെ ഇരിക്കു’ (ശ്രീരമണ തിരുവായ്മൊഴി) ഇന്ന് കാലത്തെ ഒമ്പതെകാല്‍ മണിക്ക് ഭഗവാന്‍ പുറത്തു പോകാന്‍ എഴുന്നേല്‍ക്കുമ്പോള്‍ നൂതനാഗതനായ ആ ആന്ധ്ര യുവാവ് ഭഗവാനെ സമീപിച്ചു, “സ്വാമി! ഞാന്‍...

മൗന മുദ്ര (247)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘മൗന മുദ്ര’ (ശ്രീരമണ തിരുവായ്മൊഴി) ഇന്ന് മൂന്നു മണിക്ക് ഞാന്‍ ചെന്നപ്പോള്‍ ഭഗവാന്‍ ഭക്തജനങ്ങളുമായി പ്രഭാഷണം നടക്കുന്നു, സംഗതിവശാല്‍ ഭഗവാന്‍ “ശങ്കരാചാര്യര്‍ ദക്ഷിണാമൂര്‍ത്തി അഷ്ടകം മൂന്നു ഭാഗമായി...

ഈശ്വരന്‍ മഹത്തത്വോപാധിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നില്ല (187)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 10, 1936 177. ‘മഹത്തത്വ’മെന്നതെന്താണ്‌? ഉ: ശുദ്ധചിത്തിന്റെ ആഭാസപ്രകാശമാണ്‌. മുളയ്ക്കുന്നതിനു മുമ്പു വിത്ത്‌ കുതിര്‍ക്കുമ്പോലെ ശുദ്ധചിത്തില്‍ നിന്നും ആഭാസപ്രകാശവും അതില്‍ നിന്നും അഹന്തയും ജനിച്ച്‌ ശരീരപ്രപഞ്ചങ്ങള്‍ വിഷയപ്പെടുന്നു....

ശ്രവണ മനനാദികള്‍ (246)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി) ഇന്നലെ കുംഭകോണത്തില്‍ നിന്ന് രണ്ടു പണ്ഡിതന്മാര്‍ വന്നിരിക്കുന്നു. അവര്‍ ‍ഇന്ന് കാലത്ത് ഒമ്പത് മണിക്ക് ഭഗവാനെ സമീപിച്ചു “സ്വാമീ! പോയ്‌ വരട്ടെ!...

അക്ഷയലോകം (245)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘അക്ഷയലോകം’ (ശ്രീരമണ തിരുവായ്മൊഴി) മിനിഞ്ഞാന്ന് മദ്ധ്യാഹ്നം ഒരു തമിഴ് യുവാവ്‌ ഭഗവാനെ സമീപിച്ചു.’സ്വാമീ! ഞാന്‍ ധ്യാനത്തില്‍ കിടന്നപ്പോള്‍ ഉറക്കം വന്നു. ആരാണെന്ന് മനസിലായില്ല. സ്വപ്നത്തില്‍ ഒരാളെ...

അറിഞ്ഞും അറിയാഞ്ഞുമുള്ള ചോദ്യം (244)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി) നാലഞ്ചു നാള്‍ മുമ്പ് ഈ നഗരത്തില്‍ വൈശ്യസംഘ സമാവേശം നടന്നു. ആന്ധ്രദേശത്തിലെ വൈശ്യപ്രമുഖര്‍ അനേകം പേര്‍ വന്നിരുന്നു. അതില്‍ പ്രമുഖനായ ഒരാള്‍ ഭഗവാനോട്...
Page 124 of 218
1 122 123 124 125 126 218