ആശ നശിക്കുന്ന അവസ്ഥ തന്നെ ബന്ധവിമോചനം അഥവാ മോക്ഷം (192)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ജ. ലാലാജി : – “ദൈവമേ ! എനിക്ക് ധനവും രാജ്യാവകാശവും വേണ്ടാ. അങ്ങയെ സേവനം ചെയ്‌താല്‍ മതി. എനിക്കുള്ള അപാരമായ സമ്പാദ്യം അതാണ്‌ ” എന്ന് അര്‍ത്ഥമുള്ള ഒരു സംസ്കൃതപദ്യം ചൊല്ലി . ഈ മാര്‍ഗ്ഗം ശരിയല്ലയോ എന്ന് ചോദിച്ചു. ശ്രീ മഹര്‍ഷികള്‍...

സ്വന്തം രൂപത്തിന്റെ അനശ്വരത്വത്തെ ഗ്രഹിക്കുക (191)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ബാബു രാജേന്ദ്രപ്രസാദും ശ്രീമത് ജമന്‍ലാലാജിയും ‘ശ്രീ രമണാശ്രമ’ ത്തില്‍ വരികയും, ആശ്രമത്തിലെ അതിഥികളായി ഒരാഴ്ചവട്ടം താമസിക്കുകയും ചെയ്തു. ഇവര്‍ ആശ്രമം വിടുന്ന അവസരത്തില്‍ ”...

നാം ദ്രഷ്ടാവിനെ വിട്ടിട്ട്‌ ദൃശ്യങ്ങളെ മാത്രം നോക്കിക്കൊണ്ടിരിക്കുന്നു (190)

ശ്രീ രമണമഹര്‍ഷി ജൂലൈ 20, 1936 ചോ: മനസ്സിനെ നിയന്ത്രിക്കുന്നതെങ്ങനെ? ഉ: ഒരു കള്ളന്‍ സ്വയം ചതിക്കുമോ? മനസ്സ്‌ സ്വയം അതിനെ അറിയാനൊക്കുമോ? നിങ്ങള്‍ സത്യത്തെ വിട്ടിട്ട്‌ മിഥ്യയായ മനസ്സിനെ കടന്ന്‌ പിടിക്കുകയാണ്‌. നിദ്രയില്‍ മനസ്സുണ്ടായിരുന്നോ? ഇല്ല, അപ്പോള്‍ അതസ്ഥിരമാണ്‌....

മനസ്സിന്റെ തിരോധാനത്തോടുകൂടി ശാശ്വതശാന്തി ലഭ്യമാവും (189)

ശ്രീ രമണമഹര്‍ഷി ജൂലൈ 20, 1936 ഉ: പൂജിക്കുന്നത്‌ കുറ്റമാണെന്നവര്‍ പറഞ്ഞോ? 238. ഒരു ചോദ്യത്തിനുത്തരമായി ഭഗവാന്‍: സംസാരം നിലയ്ക്കുകയും മൗനം പ്രബുദ്ധമാവുകയും ചെയ്യുന്ന മഹനീയമായ അവസ്ഥ ഒന്നുണ്ട്‌. ചോ; അപ്പോള്‍ ആശയവിനിമയം ചെയ്യുന്നതെങ്ങനെ? ഉ: ദ്വൈതം തോന്നുമ്പോഴല്ലേ അതു...

സുഖമിരിക്കുന്നതുള്ളില്‍. ഇതാരറിയുന്നു? (188)

ജൂലൈ 8, 1936 229. രാത്രി 8 മണി. ആശ്രമത്തിലെ വളര്‍ത്തണ്ണാന്‍ കൂട്ടില്‍ പോകാതെ വെളിയില്‍ പോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ കണ്ടിട്ട്‌, ആര്‍ക്കും വെളിയില്‍ പോകാനാണാഗ്രഹം. അതിനൊരവസാനവുമില്ല. സുഖമിരിക്കുന്നതുള്ളില്‍. വെളിയിലൊന്നുമില്ല, ഇതാരറിയുന്നു?’ എന്നു ഭഗവാന്‍...

മനസ്സിന്റെ മൂലകാരണം കാണേണ്ടത്‌ ഉള്ളിലാണ്‌ വെളിയിലല്ല (187)

ശ്രീ രമണമഹര്‍ഷി ജൂലൈ 4, 1936 227. ഭഗവാന്‍: നമ്മുടെ സ്വരൂപമേ ആനന്ദമായിരിക്കുമ്പോള്‍ ആനന്ദത്തിനുവേണ്ടി തപിച്ചു കൊണ്ടിരിക്കുന്നതെന്തിന്‌? ഈ താപം മാറ്റുന്നതേ മുക്തി. ശ്രുതികള്‍ ‘അത്‌ നീയാകുന്നു’ (തത്ത്വമസി) എന്നു ബോധിപ്പിക്കുന്നു. എന്നാല്‍ നാം തന്നെ...
Page 134 of 218
1 132 133 134 135 136 218