ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ് (397)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4 1939. ഓരോ വിചാരവും ദ്രഷ്ടാവും ദൃശ്യവുമായി ഉദിച്ചസ്തമിക്കുന്നു. ദ്രഷ്ടാവ് മറയുന്നിടത്ത് ‘ഞാ’നും മറയുന്നുവെങ്കില്‍ ;ഞാനാരാ’ണെന്ന അന്വേഷണം തുടര്‍ന്നു പോകുന്നതെങ്ങനെ? രമണമഹര്‍ഷി: ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ്. അത്...

ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ് (396)

ശ്രീ രമണമഹര്‍ഷി ജനുവരി 24, 1939 രമണമഹര്‍ഷി ഹാളിലുണ്ടായിരുന്ന കുറെ മാന്യസന്ദര്‍ശകരോട്: ഭൂതകാലത്തെയും ഭാവികാലത്തെയും പറ്റിയുള്ള അന്വേഷണങ്ങളെല്ലാം പാഴാണ്. നോക്കേണ്ടത് വര്‍ത്തമാനകാലത്തെപ്പറ്റിയാണ്‌. പ്രാരബ്ധവശാല്‍ എന്തോ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്. അവയുടെ...

ആത്മജ്ഞാനികള്‍ കുഞ്ഞുങ്ങളെപ്പോലെ (395)

ശ്രീ രമണമഹര്‍ഷി ജനുവരി 19 1939 മിസിസ് ഹിക്ക്റിഡിങ്ങ്: ഗുരുകാരുണ്യത്താലും സാക്ഷാല്‍ക്കാരപ്രാപ്തി ഉണ്ടാകുന്നു എന്നു പറയുന്നതെങ്ങനെ? രമണമഹര്‍ഷി: ഗുരുവാര്? ശിഷ്യനാര്? ചോദ്യം: ആത്മാവ് മഹര്‍ഷി: രണ്ടും ഒന്നാണെങ്കില്‍ ഈ ചോദ്യമെങ്ങനെ ഉദിച്ചു? ചോദ്യം: ഇതു പരസ്പര വിരുദ്ധമാണെന്ന്...

ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ സൃഷ്ടി എന്തിന്? (394)

ശ്രീ രമണമഹര്‍ഷി ചോദ്യം: ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ ഇടയ്ക്ക് ഈ സൃഷ്ടി എന്തിന്? രമണമഹര്‍ഷി: ജീവാത്മാവിനെ തന്‍റെ സത്യസ്വരൂപത്തെ അറിഞ്ഞുകൊള്ളാന്‍ പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് (മിഥ്യയായ) ഈ സൃഷ്ടി. നിദ്രയില്‍ ദേഹാദി പ്രപഞ്ചങ്ങള്‍ ദൃശ്യമല്ല. എങ്കിലും ജീവന്‍...

ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്(393)

ശ്രീ രമണമഹര്‍ഷി ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്. അതില്‍ ഉറക്കത്തിലെ ഭേദമറ്റ ശാന്തിയും ജാഗ്രത്തിലെ ഉണര്‍വും ഒന്നായി കലര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ആ അനുഭൂതിയെ ജാഗ്രത് – സുഷുപ്തി എന്നു പറയുന്നത്. അതില്‍ ഉറക്കതിലുള്ളതിനെക്കാള്‍...

ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ് (392)

ശ്രീ രമണമഹര്‍ഷി ജനുവരി 18 1939 മിസിസ് ഹിക്ക്റിഡിങ് രണ്ടു ചോദ്യം എഴുതി കാണിച്ചു. രമണമഹര്‍ഷി: ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ്. സംശയിക്കുന്നത് ആത്മാവായ ഞാനോ അഹങ്കാരനായ ഞാനോ എന്നറിയണം. ആത്മാവ് സംശയാതീതനും സത്യവുമായതിനാല്‍ സംശയം അഹങ്കാരനാണ്. അത്...
Page 3 of 70
1 2 3 4 5 70