ആത്മാവോടു ചേര്‍ന്നു നിന്നാല്‍ വിശ്വം നിര്‍വിഷയമായിത്തീരും. (4)

ശ്രീ രമണമഹര്‍ഷി മേയ്‌ 15, 1935 6. ചോ: അലഞ്ഞു തിരിയുന്ന മനസ്സിനെ എങ്ങനെ അടക്കാം എന്നൊരു സന്ന്യാസി രമണ മഹര്‍ഷിയോട് ചോദിച്ചു. ഉ: മനസ്സ്‌ തന്നെ (ആത്മാവിനെ) മറയ്ക്കുമ്പോള്‍ വിഷയങ്ങളെ കാണുന്നു. തന്നോട്‌ (ആത്മാവോടു) ചേര്‍ന്നു നിന്നാല്‍ ഈ വിഷയം (വിശ്വം) നിര്‍വിഷയമായിത്തീരും....

അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം (48)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: സൃഷ്ടിക്രമത്തെപ്പറ്റി വേദങ്ങളില്‍ ഒന്നിനൊന്നു വിരുദ്ധമായി പറയപ്പെട്ടിരിക്കുന്നത്‌ അവയെപ്പറ്റിയുള്ള വിശ്വാസത്തിന്‌ ഹാനികരമാണ്‌. പ്രാരംഭസൃഷ്ടി ആകാശമാണെന്നും, പ്രാണനാണെന്നും ജലമാണെന്നും മാറിമാറിപ്പറഞ്ഞിരിക്കുന്നതെങ്ങനെ തമ്മില്‍...

ഹൃദയസ്ഥാനം മാറിടത്തിനു വലതു ഭാഗത്താണ്. (3)

ശ്രീ രമണമഹര്‍ഷി മേയ്‌ 15, 1935 4. നല്ല വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു: ജീവശാസ്ത്രജ്ഞന്മാര്‍ പറയുന്നു, ഹൃദയസ്ഥാനം ശരീരത്തിന്റെ ഇടതു വശത്താണെന്ന്‌, അങ്ങു പറയുന്നു വലതു ഭാഗത്താണെന്ന്‌, വലതു വശത്താണെന്നതിനു പ്രമാണമെന്തെങ്കിലുമുണ്ടോ? ഉ: ആഹാ, ഉണ്ട്‌, ഇടതു...

സുഖത്തിന്റെ സ്വരൂപം (2)

ശ്രീ രമണമഹര്‍ഷി മേയ്‌ 15, 1935 3. സുഖത്തിന്റെ സ്വരൂപമെന്താണെന്നു വേറൊരാള്‍ ചോദിച്ചു. ഉ: സുഖം ബാഹ്യവസ്തുക്കള്‍മൂലവും തന്റേതുകള്‍മൂലവും ലഭിക്കുന്നതാണെങ്കില്‍ അവ അധികപ്പെടുമ്പോള്‍ സുഖവും അധികമാവുകയും കുറയുമ്പോള്‍ സുഖവും കുറയുകയും ചെയ്യുന്നു. ബാഹ്യമായി...

അതീതാവസ്ഥയില്‍ നാം ബ്രഹ്മസ്വരൂപം തന്നെയാണ് (1)

ശ്രീ രമണമഹര്‍ഷി മേയ്‌ 15, 1935 ജ്ഞാനാര്‍ത്ഥിയായ ഒരു സന്ന്യാസി രമണഭഗവാന്റെ സന്നിധിയില്‍ വന്നുചേര്‍ന്നു. അദ്ദേഹം ഭഗവാന്റെ മുന്‍പില്‍ തന്റെ സംശയങ്ങളുണര്‍ത്തിച്ചു. 1. ഈ വിശ്വം മുഴുവന്‍ ഈശ്വരമയമാണെന്നു പറയുന്നതിനെ എങ്ങനെ ബോധ്യപ്പെടുത്തിക്കൊള്ളാനാവും? ഉ: ബുദ്ധിയില്‍ കൂടി...

ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF

വിമലമായ ധര്‍മ്മാചരണത്താല്‍ പ്രശോഭിതമായ ഭാരതസംസ്കാരത്തിനു സര്‍വ്വഥാപ്രമാണമായി പ്രശോഭിക്കുന്ന ശ്രീ രമണമഹര്‍ഷികളെ കേരളീയര്‍ക്ക് ആദരപൂര്‍വം പരിചയപ്പെടുത്തുന്നതാണ് ഈ എളിയ ശ്രമം എന്ന് ഗ്രന്ഥകര്‍ത്താവായ ശ്രീ വി. കെ. ശങ്കരന്‍, തൃശ്ശിവപേരൂര്‍ മുഖവുരയില്‍ വ്യക്തമാക്കുന്നു....
Page 69 of 70
1 67 68 69 70