വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ (373)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 21 1938 വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ (373) സ്വരൂപദര്‍ശനം ഒരിക്കലുണ്ടായാലും അക്കാരണത്താല്‍ അവന്‍ മുക്തനായിത്തീരുന്നില്ല. പൂര്‍വ്വവാസനകള്‍ വീണ്ടും തുടര്‍ന്നുണ്ടായിരിക്കും. അതിനാല്‍ പൂര്‍വ്വവാസന മുഴുവനും വിട്ടുമാറിയവനേ...

അഖണ്ഡബോധത്തെയാണ് മഹത്തത്ത്വമെന്നു പറയുന്നത് (372)

ശ്രീ രമണമഹര്‍ഷി ചോദ്യം: ജീവിതത്തിന്‍റെ ഉദ്ദേശ്യമെന്താണ്? മഹര്‍ഷി: ഇങ്ങനെ ഒരു ചോദ്യമുണ്ടായത് പൂര്‍വ്വപുണ്യത്തിന്‍റെ ഫലമായിട്ടാണ്. താന്‍ യഥാര്‍ത്ഥത്തിലാര് എന്നറിയുമ്പോള്‍ ജീവിതത്തിന്‍റെ ഉദ്ദേശ്യമറിയും. ചോദ്യം: ഞാനെപ്പോള്‍ ജ്ഞാനിയാവുമെന്നു ഭഗവാനരുളിചെയ്യുമോ? മഹര്‍ഷി:...

ലോകമുണ്ടെന്നതിനാധാരം നമ്മുടെ അനുഭവം മാത്രമാണ് (371)

ശ്രീ രമണമഹര്‍ഷി ആശ്രമത്തിലുള്ളവര്‍ ചോദിച്ചു: നാമെല്ലാം കഴിഞ്ഞ ജനമ്ത്തിലെങ്ങനെയിരുന്നു? മഹര്‍ഷി: ഈശ്വരന്‍ കാരുണ്യാതിരേകത്താല്‍ ആ അറിവ് മനുഷ്യരില്‍ നിന്ന് മാറ്റിക്കളഞ്ഞു. കഴിഞ്ഞ ജന്മം ധര്‍മ്മികളായിരുന്നു എന്നറിഞ്ഞാല്‍ അഹങ്കരിക്കും. മറിച്ചായിരുന്നുവെന്നറിഞ്ഞാല്‍...

ആത്മവിദ്യ ഋതുവായ മാര്‍ഗ്ഗമാകുന്നതെങ്ങനെ? (370)

ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 30 1938. സാമര്‍സെറ്റ് മാഹം എന്ന സുപ്രസിദ്ധനായ (ഇംഗ്ലീഷ്) ഗ്രന്ഥകാരന്‍ ഭഗവാനെ സന്ദര്‍ശിച്ചു. അദ്ദേഹം മേജര്‍ സാടികന്റെ മിരിയിലും പോയി. അവിടെച്ചെന്നപനേരത്തിനുള്ളില്‍ അദ്ദേഹത്തിനു ബോധക്കെടുണ്ടായി. സാദ്വിക് പെട്ടെന്ന് ഭഗവാനെ കൂട്ടികൊണ്ടുപോയി....

സ്ഥൂലചക്ഷുസ്സിനെ അടച്ചിട്ടു കാര്യമില്ല (369)

ശ്രീ രമണമഹര്‍ഷി ചോദ്യം: ഞാന്‍ ഏകാന്തത ആഗ്രഹിക്കുന്നു. അവിടെ എനിക്കാവശ്യമുള്ള എല്ലാം ലഭിക്കുമെങ്കില്‍ മുഴുവന്‍ സമയവും ധ്യാനത്തിലിരിക്കാനും ആഗ്രഹിക്കുന്നു. മഹര്‍ഷി: ഒരാള്‍ എവിടെ എങ്ങനെ ഇരുന്നാലെന്ത്? മനസ്സ് അതിന്‍റെ ആദിയില്‍ തന്നെ നില്ക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്....

സുഖദുഃഖങ്ങള്‍ മനസ്സിന്‍റേതുകളാണ് (368)

ശ്രീ രമണമഹര്‍ഷി മഹാത്മാഗാന്ധി യര്‍വാദ ജയിലില്‍ 21 ദിവസത്തെ നിരാഹാരാസത്യാഗ്രഹം നടത്താന്‍ നിശ്ചയിചിരിക്കുന്നതറിഞ്ഞു രണ്ടുപേര്‍ ആവേശഭരിതരായി ഭഗവാന്‍റെ മുമ്പില്‍ എത്തി. ചോദ്യം: മഹാത്മജിയോടൊത്തുപവാസമനുഷ്ടിക്കാന്‍ ഞങ്ങളും നിശ്ചയിക്കുന്നു. ഭഗവാന്റെ ആശിസ്സ് വേണം. മഹര്‍ഷി:...
Page 7 of 70
1 5 6 7 8 9 70