യഥാര്‍ത്ഥ ‘ഞാന്‍'(ആത്മാവ്‌) എന്നുമുണ്ട്‌ (185)

ശ്രീ രമണമഹര്‍ഷി ജൂലൈ 2, 1936 222. ഡോക്ടര്‍ പോപ്പട്ട്‌ലാല്‍ ലോറെ എന്ന സന്ദര്‍ശകന്‍ വന്നിരുന്നു. ഭഗവാന്റെ ഉപദേശസാരം ഉള്‍പ്പെടെ അനവധി ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്‌. സാധുക്കള്‍, മഹത്തുക്കള്‍, യോഗിമാര്‍ തുടങ്ങിയ 1500-ഓളം പേരെ കണ്ടിട്ടുണ്ട്‌. ഒരാള്‍ കര്‍മ്മം...

ശൂന്യത്തിനും ചൈതന്യം സാക്ഷിയായിരിക്കുന്നു (184)

ശ്രീ രമണമഹര്‍ഷി ജൂലൈ 1, 1936. 221. അരവിന്ദബോസ്‌: രൂപധ്യാനത്തില്‍ ദ്വൈതം വന്നുചേരുന്നല്ലോ. അതെന്തിന്‌? ഉ: ഇങ്ങനെ പറയുന്നവര്‍ക്ക്‌ മനനമാണ്‌ നല്ല മാര്‍ഗ്ഗം അവനു രൂപധ്യാനം ആവശ്യമില്ല. ചോ: ധ്യാനിക്കുമ്പോള്‍ ശൂന്യാവസ്ഥയിലെത്തിച്ചേരുന്നു. ഒരു രൂപവും അവിടെ ദൃശ്യമല്ല. ഉ: അതെ,...

വൈരാഗ്യമോ തത്വജ്ഞത്വമോ ഏതും ഗുരുവരുള്‍ കൂടാതെ സിദ്ധിക്കുകയില്ല (183)

ശ്രീ രമണമഹര്‍ഷി ജൂലൈ 1, 1936. 220. ബി. സി. ദാസ്‌: മനസ്സടങ്ങിയാലേ ധ്യാനം ശരിയാവുകയുള്ളൂ. എന്നാല്‍ ധ്യാനം ശരിയായാല്‍ മാത്രം മനസ്സടങ്ങുമെന്നും മനസ്സിലാകുന്നു. ഇവ ഒന്നിനൊന്നാപേക്ഷികമായിരിക്കുന്നതെങ്ങനെ? ഉ: അതെ. അങ്ങനെതന്നെ. അതിനാല്‍ മനസ്സടക്കി ധ്യാനം ശീലിക്കണം....

അഖണ്ഡമായ ‘ഞാന്‍’ (182)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 30, 1936 218. ഭഗവാന്‍ ശിവപുരാണം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ശിവന്‍ നിഷ്കളവും സകളവുമാവും. സര്‍വ്വത്തിനും അതീതമായ നിര്‍ഗ്ഗുണ സ്വരൂപത്തെ നിഷ്കളമെന്നും സര്‍വ്വത്തിനും അന്തര്യാമിയായിരിക്കുന്ന തത്വത്തെ സഗുണമെന്നും...

കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ ദാഹിക്കുകയാണോ? (181)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 29, 1936 217. എന്‍ജിനീയര്‍ എ. ബോസ്‌ (ബോംബെ) ഭഗവാന്‍ ഞങ്ങളുടെ മേല്‍ കരുണാകടാക്ഷം പൊഴിക്കുന്നുണ്ടോ? ഉ: കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ വെള്ളത്തിനു ദാഹിക്കുകയാണോ? നിങ്ങള്‍ പറയുന്നത്‌, വെള്ളത്തില്‍ കിടക്കുന്ന മത്സ്യത്തിന്‌ അഥവാ ആ ജലത്തിനും ദാഹം...

സൂക്ഷ്മമായ മനസ്സിന്റെ സ്ഥൂലപരിണാമമാണ്‌ സ്ഥൂലശരീരം (180)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 22, 1936 215. ഭഗവാന്‍: ജി. യു. പോപ്പിന്റെ ‘തിരുവാചകം’ പരിഭാഷ (ഇംഗ്ലീഷ്‌) നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതില്‍ തിരുവണ്ഡ വിഭാഗത്തിലുള്ള “അര്‍പ്പുതമാനവമുതത്താരൈകള്‍ എര്‍പ്പുത്തുളൈതൊറുമേറ്റി” എന്ന മൂലവരി വായിച്ചിട്ട്‌ “മാണിക്ക...
Page 30 of 61
1 28 29 30 31 32 61