തന്നുള്ളില്‍ നിന്നും ആനന്ദം കിട്ടുന്നവന്റെ മനസ്സ്‌ വിഷയാദികളുടെ പിറകെ പോവുകയില്ല (179)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 20, 1936 213. ബി. സി. ദാസ്‌: എത്രയോ പരിശ്രമിച്ചിട്ടും മനസ്സിനെ അന്തര്‍മുഖമാക്കാനൊക്കുന്നില്ലല്ലോ? ഉ: അത്‌ അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ക്രമേണ സംഭവിക്കേണ്ടതാണ്‌. അന്യന്റെ പറമ്പില്‍ ഒളിച്ചുചെന്നു മേഞ്ഞു ശീലിച്ച പശു സ്വന്തം തൊഴുത്തില്‍ പുല്ലു...

നാമാണ് നമുക്കേറ്റവും അടുത്തിരിക്കുന്ന വിഷയം (178)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 19, 1936 ചോ: ജഡദൃഷ്ടി ഉദ്ധരിക്കപ്പെടുമോ? അങ്ങനെതന്നെയിരിക്കുമോ? ഉ: ജഡദൃഷ്ടിയില്‍കൂടി നോക്കുന്നതാര്‌? നോക്കുന്ന ഞാനാര്‌? മനസ്സുകൊണ്ട്‌ ഇന്ദ്രിയങ്ങള്‍ മുഖേന ഞാന്‍ തന്നെയാണ്‌ നോക്കുന്നത്‌. ഈ ഞാന്‍ ആരെന്നറിഞ്ഞാല്‍ ഇത്തരം ചോദ്യങ്ങളുദിക്കുകയില്ല....

കര്‍ത്താവും ഭോക്താവും ഈശ്വരനാണ് (177)

ജൂണ്‍ 19, 1936 ബി. സി. ദാസ്‌: വിധി, മതി വാദത്തിന്റെ സത്യമെന്താണ്‌? ഉ: ആരുടെ വിധിമതികളെന്നു ചോദിച്ചാല്‍ നമ്മുടേതെന്നേ പറയുകയുള്ളൂ. വാസ്തവത്തില്‍ നാം വിധിമതികളറ്റവരാണ്‌. തന്റെ നിജനിലയില്‍ നില്‍ക്കുന്നവന്‍ വിധിമതികളെ കടന്നവനാണ്‌. വിധിയെ മതിയാല്‍ ജയിക്കണം എന്നു...

ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു (176)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 18, 1936 ഭഗവാന്‍: അഹംവൃത്തിയാണ്‌ അഹങ്കാരം. അഹംസ്ഫൂര്‍ത്തി ആത്മസ്വരൂപപ്രകാശവും. വിജ്ഞാനകോശത്തില്‍ അതെപ്പോഴും ‘ഞാന്‍- ഞാന്‍’ എന്നു പ്രകാശിക്കും,. അത്‌ ശുദ്ധ അറിവിന്റെ സ്വരൂപം. വ്യാവഹാരികജ്ഞാനം വൃത്തിസ്വരൂപമാണ്‌. അനന്ദമയമായ കോശത്തില്‍...

ഒരു യതി ദേഹമോചനത്തെ കാത്തിരിക്കുന്നവനാണ്‌ (175)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 17, 1936 203. പോസ്റ്റ്‌ & ടെലഗ്രാഫ്‌ ഫൈനാന്‍ഷ്യല്‍ സിക്രട്ടറി (ഡല്‍ഹി) ശ്രീ. വര്‍മ്മ പോള്‍ ബ്രണ്ടന്റെ രഹസ്യ ഇന്‍ഡ്യയും രഹസ്യ മാര്‍ഗ്ഗവും വായിച്ചിട്ടുണ്ട്‌. 12 വര്‍ഷത്തെ ആനന്ദകരമായ ദാമ്പത്യ ജീവിതത്തിനുശേഷം ഭാര്യ മരിച്ചുപോയി. ആ വേദനയില്‍...

ദേഹാത്മവിചാരം ഉള്ളിടത്തോളം മരണ ഭയം ഉണ്ടാകും (174)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 15, 1936. 202. കാമകോടി പീഠം ശങ്കരാചാര്യരുടെ നിര്‍ദ്ദേശാനുസരണം പുരി ജഗന്നാഥിനടുത്തുള്ള ജലേശ്വറില്‍ നിന്നും ദുഃഖാര്‍ത്തനായ ഒരു പഞ്ചാബി മാന്യന്‍ ഭഗവാനെ വന്നു കണ്ടു. അദ്ദേഹം ഒരു ലോകസഞ്ചാരിയായിരുന്നു. അദ്ദേഹം ഹഠയോഗവും അഹം ബ്രഹ്മാസ്മി ധ്യാനവും പരിശീലനം...
Page 31 of 61
1 29 30 31 32 33 61