നിര്‍വ്വികല്പസമാധിയെപ്പറ്റി ശ്രീ മഹര്‍ഷികള്‍ (173)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 10, 1936. 200. ‘രഹസ്യ ഇന്‍ഡ്യ’ (Secret India) ഒടുവിലത്തെ അദ്ധ്യായത്തില്‍ ഭഗവല്‍സന്നിധിയില്‍ പോള്‍ ബ്രണ്ടനനുഭവപ്പെട്ട ജ്യോതിയെപ്പറ്റി മി. കോഹന്‍ ചോദിച്ചു. ഉ: ആ അനുഭവം മനസ്സിന്റേതായിരുന്നതിനാല്‍ അത്‌ ജ്യോതിസ്സല്ല, ജ്യോതിര്‍മയമായിരുന്നു....

ഈശ്വരഭജനത്താല്‍ ഹൃദയം പരിശുദ്ധമാവുന്നു (172)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 10, 1936. 198. ദര്‍ശനത്തിനു വന്നിരുന്ന സ്ത്രീകളില്‍ ചിലര്‍, മനുഷ്യന്‍ മൃഗമായി ജനിക്കുമോ എന്നു ചോദിച്ചു. ഉ: ആഹാ, അങ്ങനെയും വരും. ജഡഭരതന്‍ മാനായിട്ടു ജനിച്ചതതിനുദാഹരണമാണ്‌. ഈശ്വരനും ഗുരുവും ആത്മാവ്‌ തന്നെയാണ്‌. ലോകത്ത്‌ ദുഃഖത്തെക്കണ്ടിട്ട്‌...

സ്വസ്വരൂപം നിത്യസ്ഥിതമാണ്‌ (171)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1936 ചോ: മിഥ്യയായ അഹന്തയെ എങ്ങനെ ഒഴിക്കും? ഉ: അഹന്ത (തല്‍ക്കാലം) അവിടെ ഇരുന്നോട്ടെ. അതിന്റെ ആദിയെന്തെന്നറിഞ്ഞ്‌ താന്‍ അതായി നില്‍ക്കണം. നാമത്രയ്ക്കു ശ്രമിച്ചാല്‍ മതി. അത്‌ സ്വയം പ്രകാശിക്കും. ചോ: താന്‍, തനിക്കെപ്പൊഴുമുണ്ടെങ്കില്‍...

അറിവിന്റെ സത്യം തന്നെ നമ്മുടെ സത്യം (170)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1936 196. രമണഗീത, രണ്ടാമദ്ധ്യായത്തില്‍ പറയുന്ന മൂന്നു മാര്‍ഗ്ഗങ്ങളെപ്പറ്റി ഒരു ഭക്തന്‍ ചോദിച്ചതിനുത്തരം. ശ്വാസനിയന്ത്രണം മനോനിയന്ത്രണത്തിനു മാര്‍ഗ്ഗമാണ്‌. രേചക, പൂരക, കുംഭക പ്രാണായാമത്തെയോ കേവല കുംഭകത്തെയോ ഒരാള്‍ അഭ്യസിക്കാം. നേരിട്ടുള്ള...

മനസ്സ്‌ ചിന്തയുടെ സംഘാതമാണ്‌ (169)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 6, 1936 195. ബനാറീസ്‌ യൂനിവേര്‍സിറ്റിയില്‍ നിന്നും ജാര്‍ക്ക (എം.എ & എം.എസ്‌സി) തനിക്ക്‌ ഭാര്യപുത്രാദികളുടെ വേര്‍പാടാലുള്ള അസഹ്യമായ ദുഃഖത്തെപ്പറ്റി പറഞ്ഞപ്പോള്‍. ഭ: ജനനമരണങ്ങളും സുഖദുഃഖങ്ങളും ഈ ലോകം പോലും മനസ്സിലേ സ്ഥിതി ചെയ്യുന്നുള്ളൂ....

ജ്ഞാനാജ്ഞാനങ്ങള്‍ക്കുമപ്പുറത്തുള്ളതാണ് ആത്മാവ്‌ (168)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 3, 1936. 192. ഒരു സംഭാഷണത്തിനിടയില്‍ ഭഗവാന്‍ ഇപ്രകാരം പ്രസ്താവിച്ചു. മോക്ഷത്തെ ആരാഗ്രഹിക്കുന്നു? ഇന്ദ്രിയ സുഖഭോഗങ്ങളെയാണ് ആരുമാഗ്രഹിക്കുന്നത്‌. വിഷയസുഖം സ്വതന്ത്രമല്ല. അതു താല്‍ക്കാലികവുമാണ്‌. അതുകൊണ്ട്‌ അറിയാതെയാണെങ്കിലും എല്ലാവരും മോക്ഷസുഖത്തെ...
Page 32 of 61
1 30 31 32 33 34 61