വിഷയങ്ങളൊടുങ്ങിയ ശുദ്ധമനസ്സ്‌ ആത്മാകാരമായിത്തീരും (167)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 1, 1936. ചോ: മാര്‍ഗ്ഗങ്ങള്‍ പലതെന്തിന്‌? മുക്തിക്കു ഭക്തിയാണുത്തമമെന്നു ശ്രീരാമകൃഷ്ണന്‍ പറയുന്നു. ഉ: അത്‌ അധികാരിഭേദമനുസരിച്ചു പറഞ്ഞതാണ്‌. നിങ്ങള്‍ ഗീത പഠിച്ചിട്ടുണ്ടല്ലോ. അതില്‍ കൃഷ്ണന്‍ പറയുന്നു: “അര്‍ജ്ജുനാ! ഞാനോ നീയോ ഈ...

ഏറ്റവും നല്ല ഭാഷ മൗനമാണ്‌ (166)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 1, 1936. 189. എം. ഒളിവര്‍ ലാക്കൊംബ്‌ എന്ന ഫ്രഞ്ച്‌ സര്‍വ്വകലാശാലാ പ്രതിനിധി ഒരാള്‍ ഭഗവാനെ കാണാന്‍ വന്നു. അദ്ദേഹം ശ്രീ ശങ്കരാചാര്യരുടെയും ശ്രീ രാമാനുജന്റെയും ഭാഷ്യങ്ങളും ഭഗവദ്‌ഗീതയും സംസ്കൃതത്തില്‍ പഠിച്ചിരുന്നു. ചോ: ശങ്കരോപദേശവും മഹര്‍ഷിയുടെ...

മനസ്സിന്റെ സാരം പ്രജ്ഞമാത്രമാണ്‌ (165)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 1, 1936. ചോ: ആത്മവിചാരമെന്തിനാണ്‌? ഉ: ആത്മവിചാരമില്ലെങ്കില്‍ ലോകവിചാരം തള്ളിക്കയറും. ഏതില്ലയോ അതിനെ അന്വേഷിക്കും. പ്രത്യക്ഷത്തിലുള്ളതിനെ വിട്ടുകളയും. താനാരാണെന്ന അന്വേഷണം മുഖേന താന്‍ തന്നെ സ്പഷ്ടമായറിഞ്ഞാല്‍ അതോടുകൂടി വിചാരവും ഒടുങ്ങുന്നു....

ആത്മധ്യാനത്തില്‍ മുങ്ങിയ മനസ്സ്‌ നിശ്ചഞ്ചലമായിരിക്കുന്നു (164)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 1, 1936. 183. ബോംബെയില്‍ നിന്നും ഒരു ഭക്തന്‍: ‘ഈശ്വരസ്വരൂപത്തെ പ്രത്യക്ഷത്തില്‍ ദര്‍ശിക്കുന്നതിനു വേണ്ടി എന്റെ മനസ്സിനെ വിചാരലേശമെന്യേ ശുദ്ധമാക്കി വച്ചു. എന്നിട്ടും ഞാനൊന്നും കണ്ടില്ല. ഇക്കാര്യം ഞാന്‍ അരവിന്ദാശ്രമത്തിലെ അമ്മയോട്‌...

ബ്രഹ്മലോകം പോലും പുനര്‍ജനനത്തില്‍ നിന്നും വിമുക്തമല്ല (163)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 11, 1936. 179. ഫ്രീഡ്‌മാന്‍: ഞാന്‍ രാമദാസ്‌ സ്വാമികളുമായി സംസാരിച്ചുകൊണ്ടിരിക്കവേ തനിക്ക്‌ പുനര്‍ജന്മമില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. പുനര്‍ജന്മത്തെപ്പറ്റി വ്യാകുലപ്പെടുന്നതെന്തിനെന്നും രാമനും രാമദാസും രാമലീലയും എപ്പോഴുമുണ്ടായിരിക്കുമെന്നും...

ബോധത്തിന്റെ ത്യാഗമാണ്‌ നിര്‍വാണം (162)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 7, 1936. 176. ഡോക്ടര്‍ ഹാന്‍ഡ്‌ അമേരിക്കയ്ക്കു മടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. തിരുവണ്ണാമലയ്ക്കു മുകളില്‍ ഭഗവാനോടൊന്നിച്ചു പോകാനാഗ്രഹിച്ചു. അല്ലെങ്കില്‍ അല്‍പദൂരമെങ്കിലും ഭഗവാന്‍ തന്നോടുകൂടി നടക്കണമെന്നഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍...
Page 33 of 61
1 31 32 33 34 35 61