മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ്‌ വേദാന്തം തുടങ്ങുന്നത്‌ (119)

ശ്രീ രമണമഹര്‍ഷി ജനുവരി 4 1936 126. ഡോക്ടര്‍ സയ്യദ്‌ വീണ്ടും ചോദിച്ചു. ആത്മീയ പുരോഗതിക്കു കര്‍മ്മമാര്‍ഗ്ഗമോ സന്യാസമാര്‍ഗ്ഗമോ നല്ലത്‌? ഉ: നിങ്ങളെ വിടുകയോ? സന്യാസമെന്നാലെന്ത്‌? ഒരമേരിക്കന്‍ എഞ്ചിനീയര്‍ സത്സംഗത്തെപ്പറ്റി ചോദിച്ചു. ഉ: സത്ത്‌ നമുക്കുള്ളിലാണ്‌. ചോ: അങ്ങ്‌...

അനാത്മാവിനെ താനെന്നഭിമാനിച്ചതാണജ്ഞാനം (118)

ശ്രീ രമണമഹര്‍ഷി ജനുവരി 3, 1936 125 ഡോക്ടര്‍ സയ്യദ്‌: സന്നിധിയിലിരിക്കുമ്പോള്‍ എന്റെ മനസ്സ്‌ ശാന്തിയനുഭവിക്കുന്നു. മാറിയപ്പോള്‍ എത്രയോ കാര്യങ്ങളുടെ പിറകെ ഓടുന്നു. ഉ: നമുക്കന്യമായി വിഷയങ്ങളിരിക്കുന്നോ? വിഷയജ്ഞനെ വേര്‍പ്പിരിഞ്ഞു വിഷയങ്ങള്‍ക്കിരിക്കാനാവില്ല. ചോ: വിഷയജ്ഞനെ...

താനായ ആത്മാവിനെ നിങ്ങള്‍ക്കെപ്പോഴെങ്കിലും വിട്ടിരിക്കാനോക്കുമോ? (117)

ശ്രീ രമണമഹര്‍ഷി ജനുവരി 3, 1936 123. അലഹബാദിലെ ഒരു മുസ്ലിം പ്രൊഫസറായ ഡോക്ടര്‍ മുഹമ്മദ്‌ ഹാഫിസ്‌ സയ്യദ്‌ ഭഗവാനെ കാണാന്‍ വന്നു. ബാഹ്യവിഷയരൂപങ്ങളുടെ ആവശ്യമെന്താണെന്നു ചോദിച്ചു. ഉ: ഈ വിഷയാദികള്‍ തന്നെ നിങ്ങളെക്കൊണ്ടിതു ചോദിപ്പിച്ചു. ചോ: അതെ, ഞാന്‍ മായാബദ്ധന്‍ തന്നെ. അതില്‍...

തന്നെ, താനറിയുന്നതിനു സഹായമെന്തിന്‌? (116)

ശ്രീ രമണമഹര്‍ഷി ജനുവരി, 1, 1936 122. ക്രിസ്തുമസ്സ്‌ ഒഴിവുകാലത്ത്‌ ഭഗവാനെ ദര്‍ശിക്കാന്‍ ധാരാളം പേര്‍ വന്നിരുന്നു. ഒരാള്‍: ഏകത്വാനുഭവം എങ്ങനെയുണ്ടാകുന്നു? ഉ: നാം ഏക ഉണര്‍വ്വ്വു തന്നെ ആയിരിക്കുമ്പോള്‍ അതിനെ പ്രാപിക്കുന്നതെങ്ങനെ? പ്രാപിക്കുന്നതെങ്ങനെ എന്ന ചോദ്യത്താല്‍,...

ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന്‌ ആരു കണ്ടു? (115)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 121. രണ്ട്‌ മുസ്ലീം ഭക്തന്മാര്‍ വന്നു. ഒരാള്‍ ഇപ്രകാരം സംഭാഷണമാരംഭിച്ചു. ചോ: ഈശ്വരനു രൂപം ഉണ്ടോ? ഉ: ഉണ്ടെന്നാരു പറഞ്ഞു? ചോ: ഈശ്വരനു രൂപമില്ലെങ്കില്‍ വിഗ്രഹാരാധന ശരിയാവുമോ? ഉ: ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന്‌ ആരു കണ്ടു? നാമെങ്ങനെ...

ശ്രീ മഹര്‍ഷികളും ന്ഷ്കാമകര്‍മവും (114)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 118. വെല്ലുര്‍ വൂര്‍ഹിസ്‌ കോളേജ്‌ തെലുങ്ക്‌ പണ്ഡിതന്‍ ശ്രീ രങ്കാചാരി ഭഗവാനോട്‌ നിഷ്ക്കാമ കര്‍മ്മത്തെപറ്റി ചോദിച്ചു. അദ്ദേഹത്തിനു സമാധാനമൊന്നും പറഞ്ഞില്ല. അല്‍പനേരം കഴിഞ്ഞ്‌ ഭഗവാന്‍ മലയ്ക്ക്‌ സമീപം പോയി. ഈ പണ്ഡിതനും മറ്റു ചിലരും...
Page 41 of 61
1 39 40 41 42 43 61