ആത്മാവിനെ പുസ്തകത്തിനകത്ത്‌ കാണാന്‍ ശ്രമിക്കരുത്. (113)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 117. ലങ്കയില്‍നിന്നുള്ള ഒരാള്‍ ആത്മസാക്ഷാല്‍ക്കാരത്തിന്റെ ആദ്യ നടപടി എന്താണെന്നു ഭഗവാനോട്‌ ചോദിച്ചു. പുസ്തകം പഠിച്ചു പ്രയോജനം കാണുന്നില്ല. മഹര്‍ഷി സഹായിക്കുമോ? ഉ: അങ്ങനെ പറയൂ. ആത്മാവ്‌ പുസ്തകത്തിലുണ്ടെങ്കില്‍ അതെന്നേ...

നിങ്ങള്‍ കര്‍ത്താവല്ലെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ സ്വതന്ത്രനായി (112)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 115. മി. മാരിസ്‌ ഫ്രിഡ്‌മാന്‍: നാമാഗ്രഹിക്കാതെ തന്നെ ചില അത്ഭുത അനുഭവങ്ങള്‍ ഉണ്ടാകുന്നു. അതെവിടെ നിന്നുണ്ടാകുന്നു? ഉ: ഇപ്പോളതാഗ്രഹിച്ചില്ലെങ്കിലും ആഗ്രഹം മുന്‍പുണ്ടായിരുന്നു. നിങ്ങള്‍ക്കത് അറിവില്ലെങ്കിലും ആ ആഗ്രഹം പിന്നീട്‌...

ഭൗതിക ജ്ഞാനവും ആദ്ധ്യാത്മിക ജ്ഞാനവും (111)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 23, 1935 114. കിഴക്കേ ജര്‍മ്മനിയില്‍ നിന്നും ബാരണ്‍ ഫൊന്‍ വെല്‍ഥീം ചോദിച്ചു. ഭൗതിക ജ്ഞാനത്തിനും ആദ്ധ്യാത്മിക ജ്ഞാനത്തിനും പൊരുത്തം വേണം. ഒരാള്‍ അവ രണ്ടിലും തേറണം. ഞാന്‍ പറയുന്നത്‌ ശരിയാണോ എന്തോ? ഉ: അതെ. ചോ: ബുദ്ധിയ്ക്കും മേല്‍ ജ്ഞാനോദയത്തിനു...

കര്‍മ്മങ്ങള്‍ക്കെല്ലാം സത്ത്‌ ആധാരമായുണ്ടായിരിക്കും (110)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 17, 1935 112. ഭഗവാന്‍ പ്രവചിച്ച ഉപദേശമജ്ഞരിയെ പഠിച്ചുകൊണ്ടിരുന്ന പോള്‍ ബ്രണ്ടന്‍ ജീവേശ്വരജഗല്‍ഭേദമെല്ലാം മിഥ്യ എന്ന ഭാഗത്തെ പരാമര്‍ശിച്ച്‌ ‘അവിടെ ഈശ്വരന്‍ എന്നതിനു പകരം സൃഷ്ടിശക്തി, അഥവാ ഈശ്വരസ്വരൂപം എന്നായാല്‍ നന്നായിരിക്കുകയില്ലേ?’...

സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ്‌ വേണ്ടത്‌. (109)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16, 1935 ചോ: ബ്രഹ്മഭാവനയെപ്പറ്റി അറിഞ്ഞാല്‍ കൊള്ളാം. ഉ: ഞാന്‍ ബ്രഹ്മമെന്ന്‌ മനസ്സുകൊണ്ട്‌ ഭാവിക്കുന്നതിലര്‍ത്ഥമില്ല. സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ്‌ വേണ്ടത്‌. അതാണ്‌ ജീവന്മുക്തി. ചോ: അരുള്‍വൃത്തി എന്താണ്‌? ഉ: യാതൊരു പറ്റുതലുമില്ലാതെ അന്തഃകരണം...

സമാധി മനസ്സൊഴിഞ്ഞാലുള്ളതാണ്‌ (108)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 14, 1935 110. ഒരമേരിക്കന്‍ വനിത ഭഗവാന്റെ സമാധി അനുഭവങ്ങളെപ്പറ്റി ചോദിച്ചു. ഭഗവാന്റെ അനുഭവം നമുക്കു പ്രമാണമായിത്തീരും എന്റെ അനുഭവം മറ്റുള്ളവര്‍ക്ക്‌ പഠനാര്‍ഹമായിരിക്കുകയില്ല. സമാധിയില്‍ ഭഗവാന് ഉഷ്ണമോ, തണുപ്പോ അനുഭവപ്പെട്ടോ? പ്രാരംഭത്തില്‍...
Page 42 of 61
1 40 41 42 43 44 61