അവസ്ഥാഭേദങ്ങളില്ലാതെ സത്യം ഒരേ അവസ്ഥയില്‍ നില്‍ക്കുന്നു (101)

ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1935 101. അംബാലയില്‍ നിന്നും വന്ന ഒരു ഭക്തന്‍: ദ്രൗപതിയുടെ വസ്ത്രം നീണ്ടുകൊണ്ടിരുന്നു എന്നു പറയുന്നതിന്റെ യുക്തിയെന്തായിരിക്കും? ഉ: ആത്മീയ കാര്യങ്ങള്‍ തത്വങ്ങള്‍ ആസ്പദമാക്കിയുള്ളവയല്ല. തത്വാതീതമാണ്‌. ദ്രൗപതി, തന്നെ ഭഗവാനര്‍പ്പിച്ചപ്പോള്‍ ഈ...

നിത്യസത്തായ ആത്മസ്വരൂപത്തിന് അന്യമായൊന്നുമില്ല (100)

ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1935 ചോ: മനസ്സിനെ അടക്കുന്നതെങ്ങനെ? ഉ: മനസ്സെന്നാലെന്താണ്‌? ആര്‍ക്കുള്ളത്‌? ചോ: മനസ്സ്‌ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതിനെ എന്നെക്കൊണ്ടടക്കാന്‍ കഴിയുന്നില്ല. ഉ: അതെ, ചലിക്കുന്നത്‌ തന്നെ അതിന്റെ സ്വഭാവം. എന്നാല്‍ മനസ്സ്‌ നാമല്ല. മനസ്സ്‌...

മനസ്സിനെ അടക്കുന്നതെങ്ങനെ? (99)

ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1935 97. പഞ്ചാബില്‍ നിന്നും ദര്‍ശനത്തിനു വന്നിരുന്ന രാമചന്ദര്‍ എന്ന ഭക്തന്‍ ഹൃദയത്തെയും ആത്മസാക്ഷാല്‍ക്കാരത്തെയും പറ്റി ഭഗവാനോട്‌ ചോദിച്ചു. ഉ: ഹൃദയമെന്നു വേദാന്തങ്ങളില്‍ പറയുന്നത്‌ സ്ഥൂല ശരീരത്തിലുള്ള ഹൃദയമല്ല. ഹൃദ്‌ + അയം (മൈയം) ഇതു...

അഖണ്ഡചൈതന്യബോധം (98)

ശ്രീ രമണമഹര്‍ഷി നവംബര്‍ 9, 1935 95. മേജര്‍ എ. ഡബ്ല്യു. ചാഡ്വിക്‌ ഇപ്രകാരം ചോദിച്ചു. തനിക്ക്‌ ചിലപ്പോള്‍ സാക്ഷാല്‍ക്കാര അനുഭൂതി ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതിന്റെ ശക്തി കുറെ നേരം ഉണ്ടായിരുന്നിട്ട്‌ പിന്നീട്‌ ക്രമേണ ഇല്ലാതായിപ്പോകുമെന്നും മി. എഡ്വേര്‍ഡ്‌ കാര്‍പ്പന്റര്‍...

പ്രപഞ്ചത്തെ മനുഷ്യന്‍ തനിക്കന്യമായി കാണുന്നു (97)

ശ്രീ രമണമഹര്‍ഷി നവംബര്‍ 9, 1935 ആരും സ്വരൂപത്തെ അറിഞ്ഞു കൊണ്ടിരിക്കുകതന്നെയാണ്‌. എങ്കിലും തനിക്കൊരു സ്ഥിതിയില്ലെന്നാണ്‌ അവര്‍ക്കു തോന്നിക്കൊണ്ടിരിക്കുന്നത്‌. അത്ഭുതം! തനിക്കെന്തില്ലയോ അതുണ്ടെന്നും എന്തുണ്ടോ അതില്ലെന്നും കല്‍പിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തെ...

താനുണ്ടെന്നറിയാന്‍ മറ്റൊന്നിന്റെ സഹായം വേണോ? (96)

ശ്രീ രമണമഹര്‍ഷി നവംബര്‍ 7, 1935. 92. ഒരു സന്ദര്‍ശകന്‍: മനോനാശമാര്‍ഗ്ഗം ആപല്‍ക്കരമാണെന്നും മൂര്‍ത്ത്യുപസനയേ ആകാവുള്ളുവെന്നും ചിലര്‍ പറയുന്നു. അതെന്താണ്‌? ഉ: ആര്‍ക്കാണാപല്‍ക്കരം? ആപത്തായാലും സമ്പത്തായാലും അത്‌ ആത്മാവിന് അന്യമായിട്ടായിരിക്കാനൊക്കുമോ? ഇടതടവില്ലാതെ...
Page 44 of 61
1 42 43 44 45 46 61