നിങ്ങളുടെ സത്ത ആനന്ദമാണ് (408)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 1, 1939 വെല്ലോരില്‍ നിന്നും അദ്ധ്യാപകയോഗത്തിനു വന്നിരുന്ന ചിലര്‍ ഭഗവദ്ദര്‍ശനത്തിനു വന്നു. ഒരാള്‍, ‘വലിയൊരു കാട്ടിലകപ്പെട്ടേ,നയ്യോ വഴിയും കാണാതെ ഉഴലുന്നേന്‍’ എന്നു പറഞ്ഞു. രമണ മഹര്‍ഷി: കാടും മേടുമെല്ലാം മനസ്സിലേ ഉള്ളൂ....

ദ്രഷ്ടാവും ദൃശ്യവും ഒന്നിച്ചുതോന്നി ഒന്നിച്ചുമറയുന്നു (407)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 22,1939 ഒരാന്ധ്രാസന്ദര്‍ശകന്‍: ഞാന്‍ ചെയ്തുവരുന്ന ജപത്തെപ്പറ്റി ഭഗവാന്‍ എന്തുപറയുന്നു? രമണമഹര്‍ഷി: ‘നമ’ എന്ന ജപം വണക്കത്തെ കുറിക്കുന്നു. അതായത് മനസ്സ് ആത്മാവിനുള്ളില്‍ ഒടുങ്ങിയിരിക്കുന്ന അവസ്ഥയെ കുറിക്കുന്നു. ജപത്തിന്‍റെ തീര്‍ന്ന...

നമ്മെയും ലോകത്തെയും വിട്ടുള്ള ഒരീശ്വരന്‍ എങ്ങുമില്ല (406)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 18, 1939 ഹിന്ദുവേദാന്തം പഠിക്കാന്‍ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചു വരുന്ന, വളരെ ശാലീനനായ ഒരിംഗ്ലീഷ് വിദ്യാര്‍ത്ഥി. ചോദ്യം: ഭഗവദ്ഗീതയില്‍ ഒരിടത്ത് പറയുന്നു ഞാന്‍ ബ്രഹ്മത്തിനും ആധാരമാണ്. ഇനിയൊരിടത്ത് പറയുന്നു ഞാന്‍ എല്ലാ...

ഒരു യഥാര്‍ത്ഥ മുമുക്ഷു തന്നെ അന്വേഷിച്ചാല്‍ മതിയാവും (405)

ശ്രീ രമണമഹര്‍ഷി ചോദ്യം: വിചാരമറ്റ അവസ്ഥയാണ് സത്യം. ആ അവസ്ഥ കൈവരണമെന്നു വിചാരിക്കുന്നതും തടസ്സമാണെങ്കില്‍ സാധനാദികളും തടസ്സമാണെന്ന് പറയേണ്ടിയില്ലല്ലോ. മഹര്‍ഷി: ഇവ തടസ്സമായിത്തീരുന്നത് പ്രാരംഭത്തിലല്ല. സാധനാദികള്‍ വിഘ്നങ്ങളെ മാറ്റാനാണ്. ആത്മാവിനെ പ്രാപിക്കാനല്ല....

താനും ഒഴിഞ്ഞയിടത്താണ് ആനന്ദം വെളിപ്പെടുന്നത് (404)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 12, 1939 മുപ്പതോളം വയസ്സ് തോന്നിക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ കുറെ ചങ്ങാതിമാരുമായി ഹാളില്‍ വന്നു. “ഞാനാര്, ഞാനാര് എന്നു പറഞ്ഞാല്‍ പോരാ. കാണിച്ചു തന്നെങ്കിലെ പ്രയോജനമുള്ളൂ.” രമണമഹര്‍ഷി: ഞാനെന്നത് ഒരാള്‍ മറ്റൊരാളിനു...

ഏതു പ്രശ്നത്തിനും മൂലകാരണം താനാണ് (403)

ശ്രീ രമണമഹര്‍ഷി ഒരു ജില്ലാ ഓഫീസര്‍: പുനര്‍ജനനത്തി‍ന്‍റെ ആവശ്യമെന്ത്? മഹര്‍ഷി: പുനര്‍ജനനത്തെപ്പറ്റിപ്പറയുന്ന നിങ്ങള്‍ ഇപ്പോള്‍ തന്നെ ജനിച്ചിട്ടുണ്ടോ? മനുഷ്യന്‍ ദേഹമോ ജീവനോ? ചോദ്യം: രണ്ടും ചേര്‍ന്നതുതന്നെ. മഹര്‍ഷി: ഉറക്കത്തില്‍ നിങ്ങള്‍ ഉണ്ടായിരുന്നോ? ചോദ്യം: ഉറക്കം...
Page 1 of 61
1 2 3 61