അര്‍ജ്ജുനോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (33)

വസിഷ്ഠമഹര്‍ഷി കൃഷ്ണാര്‍ജ്ജുന്മാരുടെ അവതാരത്തെയും അനന്തരം പാണ്ഡവരും കൗരവരും തമ്മിലുള്ള സംഘട്ടനത്തിന്റെ കാരണങ്ങളേയും സാമാന്യമായി പറഞ്ഞുകൊടുത്തതിനു ശേഷം പോര്‍ക്കളത്തില്‍ ഇരുസൈന്യങ്ങളുടെയും മദ്ധ്യത്തില്‍ ബന്ധുക്കളെ കൊല്ലേണ്ടിവരുന്നല്ലോ എന്നവ്യസന വ്യാമോഹംകൊണ്ടു...

ശിലോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (32)

അത്യന്തവിശാലവും മൃദുസ്പര്‍ശമുള്ളതും നീരന്ധ്രവുമായ ഒരു വലിയ പാറക്കല്ലുണ്ട്. അതിന്റെ വലിപ്പം എത്രയെന്നൊന്നും പറയാന്‍ വയ്യ. അത്രമാത്രം വലുതാണ്. അതിന്മേല്‍ അനേകമനേകം താമരപുഷ്പങ്ങള്‍ മുകളിലും ചുവട്ടിലുമായി വികസിച്ചുകൊണ്ടിരിക്കുന്നു. ഒന്നിനും വേരില്ല. അതുപോലെ വേറെയും അനേകം...

വില്വോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (31)

ഹേ, രാമചന്ദ്രാ, കോടി കോടി യോജനവലിപ്പമുള്ളതും വളരെ പഴയതാണെങ്കിലും ഇപ്പോഴും പുതുമയെ തോന്നിക്കുന്നതും മൃദുലവും മനോഹരവുമായ ഒരു വലിയ കൂവളക്കായയുണ്ട്. അതിനുള്ളില്‍ ആയിരക്കണക്കില്‍ ബ്രഹ്മാണ്ഡങ്ങള്‍ വിളങ്ങിക്കൊണ്ടിരിക്കുന്നു. മലയോരത്തു കടുകിന്മണികള്‍ വിതറിയാല്‍ എപ്രകാരം...

ദേവപൂജോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (30)

വസിഷ്ഠ മഹര്‍ഷി പറഞ്ഞു. പണ്ടൊരുകാലത്തു ദിവ്യധാമമായ കൈലാസപര്‍വ്വതത്തിന്റെ പരിസരത്തില്‍ ഗംഗാതീരത്തു് ഒരു പര്‍ണ്ണശാല കെട്ടി അതില്‍ സിദ്ധന്മാരായ ഏതാനും തപസ്വികളോടുംകൂടി ശാസ്ത്രാര്‍ത്ഥവിചാരവും ചെയ്തു ശ്രീപരമേശ്വരനെ സേവിച്ചുകൊണ്ടു ഞാന്‍ താമസിക്കുകയുണ്ടായി....

ഭ്രസുണ്ഡോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (29)

ഹേ രാമ‍ചന്ദ്ര! ‍പണ്ടൊരിക്കല്‍ ഞാന്‍ സുരലോകത്തു ദേവേന്ദ്രസ്ഥാനത്തുവെച്ചു നാരദാദി ഋഷികള്‍ ചിരംജീവികളുടെ കഥ പറയുന്നതിനെ കേട്ടുകൊണ്ടിരുന്നു . അക്കൂട്ടത്തില്‍ ശാതാതപനെന്ന ഒരു ഋഷി ശ്രേഷ്ഠനുമുണ്ടായിരുന്നു. അദ്ദേഹം ഒരു കഥ പറഞ്ഞു . സുമേരുപര്‍വ്വതത്തിന്റെ ഈശാനകോണിലുള്ള...

നിര്‍വ്വാണപ്രകരണം – ലഘുയോഗവാസിഷ്ഠം (28)

വസിഷ്ഠമഹര്‍ഷി വീണ്ടും പറയാന്‍ തുടങ്ങി. ഹേ രാമചന്ദ്ര! കാലദേശങ്ങളാല്‍ പരിച്ഛേദിക്കപ്പെടാതെ അപരിച്ഛിന്നമായി എങ്ങും നിറഞ്ഞതും, ക്ഷയവൃദ്ധികളില്ലാതെ നിത്യസത്യവും, ഗുണബാധയില്ലാത്തതിനാല്‍ പ്രശാന്തവും, ആദ്യന്തരഹിതവും, ചിന്മാത്രവും, യാതൊരു കലനകളുമില്ലാത്തതിനാല്‍ കേവലവുമായ...
Page 110 of 116
1 108 109 110 111 112 116