ഉപശമപ്രകരണം – ലഘുയോഗവാസിഷ്ഠം (17)

ഹേ രാമചന്ദ്ര! രജസ്തമസ്സുകള്‍ വര്‍ദ്ധിച്ചു ചിത്തം ദുഷിച്ച് ഒരിക്കലും സത്യത്തെ അറിയാന്‍ പരിശ്രമിക്കാതെ ജീവിക്കുന്ന പ്രാകൃതന്മാരാണ് ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ ഈ സംസാരത്തെ നിലനിര്‍ത്തുന്നത്. സത്വഗുണം വളര്‍ന്നു മൈത്രാദിസല്‍ഭാവങ്ങളോടുകൂടിയ സജ്ജനങ്ങള്‍ ജീവിതത്തിന്റെ...

ഉപദേശാഖ്യാനം – ലഘുയോഗവാസിഷ്ഠം (16)

വസിഷ്ഠമഹര്‍ഷി പറകയുയാണ്. ഹേ രാമചന്ദ്ര! അനന്തമായ കാലപ്രവാഹത്തില്‍ നൂറുകൊല്ലമെന്നതെത്ര നിസ്സാരമാണ്! നൂറു കൊല്ലം ഒരാളുടെ പരമായുസ്സാണെങ്കില്‍ അയാള്‍ക്കീ പ്രപഞ്ചത്തില്‍ എത്രത്തോളം ആഗ്രഹിക്കാന്‍ വകയുണ്ട്? വളരെ വേഗത്തില്‍ കഴിയാവുന്ന ഒന്നേ ഉള്ളൂ നൂറു കൊല്ലം. ആഗ്രഹംകൊണ്ട്...

ദാശൂരോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (15)

ഹേ രാമ! പ്രസിദ്ധമായ മഗധരാജ്യത്തില്‍ മനോഹരമായൊരു പര്‍വ്വതത്തിന്റെ സാനുപ്രദേശത്ത് ഒരു കാലത്തു ശരലോമനെന്നു പ്രസിദ്ധനായൊരു മഹര്‍ഷി താമസിച്ചു വന്നിരുന്നു. തപസ്സുകൊണ്ടും ജ്ഞാനംകൊണ്ടും എന്നുവേണ്ട എല്ല‍ാംകൊണ്ടും അദ്ദേഹം മറ്റൊരു ബ്രഹ്മദേവനാണെന്നു പറയണം. ബൃഹസ്പതിക്കു...

ഭീമാദ്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (14)

വസിഷ്ഠമഹര്‍ഷി പറകയാണ്: ഹേ! രാമ! എല്ല‍ാം ആത്മാവിലാണ്. ആത്മാവു സര്‍വ്വാത്മകനാണ്. തന്നിലില്ലാത്ത ഐശ്വര്യമെന്താണുള്ളത്? ഒന്നുമില്ല. എല്ലാ ഐശ്വര്യങ്ങളും തന്നിലുണ്ട്. എന്നിരുന്നാലും അതൊന്നും അറിയാതെ ദൗര്‍ഭാഗ്യംകൊണ്ടും ദൈന്യതകൊണ്ടും താന്‍ അല്പനാണ്; നിസ്വനാണെന്നൊക്കെ...

ദാമാദ്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (13)

മനസ്സുതന്നെ സംസാരം. മനസ്സിനെ ജയിക്കാതെ എത്രായിരം കൊല്ലങ്ങള്‍ ജീവിച്ചിട്ടും കാര്യമില്ല; സംസാരനിവൃത്തിയോ, വിശ്രാന്തിയോ കിട്ടുന്നില്ല. അതിനാല്‍ മനസ്സടങ്ങിയവര്‍തന്നെ മഹാത്മക്കള്‍. ചിത്തവിജയംകൊണ്ടു കൃതകൃത്യനായി വസ്തുസ്ഥിതിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന മഹാത്മാവിന്...

സ്ഥിതിപ്രകരണം – ലഘുയോഗവാസിഷ്ഠം (12)

ഭാര്‍ഗവോപഖ്യനം വസിഷ്ഠമഹര്‍ഷി പറകയുയാണ്: ഹേ രാമചന്ദ്ര, ഭിത്തിയും ചായവും ചിത്രകാരനുമില്ലാതെ എഴുതപ്പെട്ട ചിത്രമാണ് ഈ ലോകം. എന്നാല്‍ അനുഭവം സുദൃഢവുമാണ്. ചിത്രകാരനും ചായവും ഭിത്തിയുമൊന്നുമില്ലാതെ ചിത്രമുണ്ടാവുമോ? കാരണമില്ലാതെ കാര്യമുണ്ടാവുന്നതെങ്ങിനെ? ജഗത്താകുന്ന...
Page 113 of 116
1 111 112 113 114 115 116