ഭഗവദ്ഗീത
-
ഒരു നീരൊഴുക്കു മറ്റൊരു നീര്‍ച്ചാലിനോടു യോജിച്ച് ഒന്നാകുന്നതുപോലെ (ജ്ഞാ.5 .23)
ദേഹം ത്യജിക്കാനിടവരുത്തുന്നതിനുമുമ്പ് ഈ ജീവിതത്തില്‍ത്തന്നെ, കാമം ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന മനക്ഷോഭത്തെ നിയന്ത്രിക്കാന്‍ ശക്തനായിത്തീരുന്നത് ആരാണോ, അവന് ആത്മാനുഭവത്തിനു പാത്രമായിത്തീരുന്നു. അവന് മനസമാധാനമുള്ള യോഗിയും യഥാര്‍ത്ഥ സുഖം കണ്ടെത്തിയവനുമാകുന്നു.
Read More »