പ്രണവം എന്താണ്‌? (360)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 9, 1938. സാധു അരുണാചലമെന്ന പേരില്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന മേജര്‍ സദ്വിക്, ‘ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗനൈകേ അമൃതത്വ മാനസുഃ എന്ന് തുടങ്ങുന്ന മന്ത്രത്തെ ഇംഗ്ലീഷില്‍ ഭാഷാന്തരം ചെയ്തിരുന്നു. ഈ മന്ത്രം ഭഗവാനെ നമസ്ക്കരിക്കുന്നതിന്...

ഹൃദയം (ഉള്ളം) ചിന്തയറ്റ മനസ്സാണ് (359)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 24, 1938 ഒരു I.C.S.ഉദ്യോഗസ്ഥന്‍ : ആഹിംസമൂലം ലോകത്ത് യുദ്ധമെല്ലാം ഒഴിച്ചുവെയ്ക്കാമല്ലോ? രമണ മഹര്‍ഷി: ഉത്തരം ചോദ്യത്തില്‍ തന്നെ ഉണ്ട്. പരിപൂര്‍ണ്ണ അഹിംസപ്രായോഗികമായാല്‍ യുദ്ധമില്ല. അഗസ്റ്റ് 26, 1938 മാക്‌ഇവര്‍ ഭഗവാനോട് ദീക്ഷയെപ്പറ്റി ചോദിച്ചു:...

ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം (358)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 22, 1938 ആശ്രമത്തില്‍ ജാതിഭേദം പുലര്‍ത്തുന്നു എന്ന് ഒരാര്യസമാജക്കാരന്‍ ഉദ്വേഗത്തോടുകൂടി പരാതിപ്പെട്ടു. രമണ മഹര്‍ഷി: ഭേദം കണ്ടതാണ് ചോദ്യം: ഞാന്‍ തന്നെ കണ്ടതാണ്. പക്ഷേ ഭഗവാനറിഞ്ഞിട്ടായിരിക്കുയില്ല. മറ്റുള്ളവര്‍ അതു പുലര്‍ത്തിവരികയാണ്. മഹര്‍ഷി:...

ഉള്ള വിധത്തില്‍ ഇരിക്കുന്നത് ഉള്ളം (357)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 18, 1938 ശ്രീ അരവിന്ദഘോഷിന്‍റെ അതീന്ദ്രീയം, മനാതീതം, ദൈവീകം, ആത്മീയം എന്നീ സിദ്ധാന്തങ്ങളെപ്പറ്റി ഒരു സന്ദര്‍ശക ചോദിച്ചു രമണമഹര്‍ഷി: ആത്മാവിനെ ഉണരൂ. ഈ ഭേദബുധികളെല്ലാമോഴിയും. ബാബു രാജേന്ദ്രപ്രസാദ്‌: മഹാത്മാഗാന്ധിയുടെ അനുമതിയോടുകൂടി ഞാന്‍...

ഗുരു വെളിയിലില്ല ഉള്ളില്ലാണ് (356)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 17, 1938 ജെ. എം. ലോറി എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ രണ്ടുമാസമായി ആശ്രമത്തില്‍ താമസിക്കുകയായിരുന്നു. ആദേഹം മഹര്‍ഷിയോട്: ഞാനിന്നു രാത്രി മടങ്ങിപ്പോകുകയാണ്‌. ഇവിടെ നിന്നും പിരിഞ്ഞുപോകേണ്ടി വരുന്നതിനാല്‍ എനിക്കു അളവറ്റ വേദനയുണ്ട്. ഞാന്‍ ഗുരുവില്‍...

മനസ്സിനെ നല്ല മാര്‍ഗ്ഗത്തിലുറപ്പിച്ചു നിര്‍ത്തുന്നതെങ്ങനെ? (355)

ശ്രീ രമണമഹര്‍ഷി ജൂലൈ 12, 1938 മൈസൂറില്‍ നിന്നും ഒരു സന്ദര്‍ശകന്‍: എനിക്കീ ദേഹമെങ്ങനെ ഉണ്ടായി? രമണമഹര്‍ഷി: നിങ്ങള്‍ ‘ഞാന്‍’ എന്നും ‘ദേഹ’മെന്നും പറയുന്നു. രണ്ടിനും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങള്‍ ദേഹമല്ല. ദേഹം ചെതന്യമല്ല. അതുകൊണ്ട് അത് ആ...
Page 9 of 61
1 7 8 9 10 11 61