എല്ലാ ആശകളും അടങ്ങിയ മനസ്സ് നിര്‍മ്മലമത്രേ (157)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 157 [ഭാഗം 4. സ്ഥിതി പ്രകരണം] പ്രതിഭാസവശാദസ്തി നാസ്തി വസ്ത്വവലോകനാത് ദീര്‍ഘസ്വപ്നോ ജഗജ്ജാലമാലാനം ചിത്തദന്തിന: (4/17/18) രാമന്‍ ചോദിച്ചു: മഹര്‍ഷേ, ശുക്രന്‍ സ്വര്‍ഗ്ഗത്തില്‍ പോകണമെന്നാഗ്രഹിച്ചത് അപ്രകാരം തന്നെ നിറവേറിയല്ലോ. എന്നാല്‍...

ആത്മവിദ്യയില്‍ അടിയുറച്ചിരുന്നാല്‍ സ്ഥലകാലവ്യതിയാനങ്ങള്‍ ബാധിക്കില്ല (156)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 156 [ഭാഗം 4. സ്ഥിതി പ്രകരണം] മത്പുത്രോയമിതി സ്നേഹോ ഭൃഗുമപ്യഹരത്തദാ പരമാത്മീയതാ ദേഹേ യാവദാകൃതിഭാവിനീ (4/16/18) വസിഷ്ഠന്‍ തുടര്‍ന്നു: യുവമുനിയായ വാസുദേവന്‍ തന്റെ പൂര്‍വ്വജന്മശരീരത്തിന്റെ ഇപ്പോഴത്തെ സ്ഥിതികണ്ട് വിലപിക്കവേ കാലദേവന്‍...

ഇന്ദ്രിയങ്ങള്‍ സ്വതന്ത്രവും കര്‍മ്മേന്ദ്രിയങ്ങള്‍ നിയന്ത്രണാധീനവും ആകുക (155)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 155 [ഭാഗം 4. സ്ഥിതി പ്രകരണം] ജ്ഞാനസ്യ ച ദേഹസ്യ യാവദ്ദേഹമയം ക്രമ: ലോകവദ്വ്യവഹാരോയം സക്ത്യാസക്ത്യാധവാ സദാ (4/15/35) വസിഷ്ഠന്‍ തുടര്‍ന്നു: ഭൃഗുപുത്രനായ ശുക്രന്റെ ജീര്‍ണ്ണിച്ചുവരണ്ട ദേഹമിരിക്കുന്നയിടത്ത് അവരെത്തി. അതുകണ്ട് ശുക്രന്‍...

സാമംഗ നദിക്കരയിലെ കാഴ്ചകള്‍ (154)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 154 [ഭാഗം 4. സ്ഥിതി പ്രകരണം] യോ ന ശാസ്ത്രേണ തപസാ ന ജ്ഞാനേനാപി വിദ്യയാ വിനഷ്ടോ മേ മനോ മോഹ: ക്ഷീണോസൗ ദര്‍ശനേന വാം (4/14/31) വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ഭൃഗു മഹര്‍ഷിയും കാലദേവനായ യമനും സാമംഗാ നദിക്കരയിലേയ്ക്ക് പുറപ്പെട്ടു. അവര്‍...

സത്യാന്വേഷണപാതയില്‍ വേദഗ്രന്ഥങ്ങളെയും സദ്ഗുരുക്കളേയും ആശ്രയിക്കുക (153)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 153 [ഭാഗം 4. സ്ഥിതി പ്രകരണം] സ്വയ വാസനയാ ലോകോ യദ്യത്കര്‍മ്മ കരോതി യ: സ തഥൈവ തദാപ്നോതി നേതരസ്യേഹ കര്‍തൃതാ (4/13/11) കാലം (യമരാജന്‍) തുടര്‍ന്നു: അല്ലയോ മഹര്‍ഷേ, ദേവന്മാരും അസുരന്മാരും മനുഷ്യരും എല്ലാം ബ്രഹ്മം എന്നറിയപ്പെടുന്ന...

ബന്ധനമോ മോക്ഷമോ ഇല്ല. ഉള്ളത് അനന്തമായ പരമപുരുഷന്‍ മാത്രം.(152)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 152 [ഭാഗം 4. സ്ഥിതി പ്രകരണം] നാസ്തി ബന്ധോ ന മോക്ഷോസ്തി തന്മയസ്ത്വിവ ലക്ഷ്യതേ ഗ്രസ്തം നിത്യമനിത്യേന മായാമയമഹോ ജഗത് (4/11/63) കാലം തുടര്‍ന്നു: ഞാന്‍ ദുര്‍ബ്ബലന്‍, അസന്തുഷ്ടന്‍, മൂഢന്‍ തുടങ്ങിയ വിവിധങ്ങളായ ധാരണകളാല്‍ മനസ്സ്...
Page 82 of 116
1 80 81 82 83 84 116