നമുക്ക് ഈശ്വരനെ മനുഷ്യഭാവത്തില്‍ വിചാരിക്കയല്ലാതെ ഗത്യന്തരമില്ല (143)

സ്വാമി വിവേകാനന്ദന്‍ നാം നമ്മുടെ ഇപ്പോഴത്തെ (മനുഷ്യ) പ്രകൃതികൊണ്ട് പരിമിതരാണ്. ഈശ്വരനെ മനുഷ്യഭാവത്തില്‍ വിചാരിപ്പാന്‍ നിര്‍ബ്ബദ്ധരുമാണ്. അതുപോലെ മഹിഷങ്ങള്‍ ഈശ്വരഭജനത്തിനു തുനിഞ്ഞാല്‍ അവ സ്വപ്രകൃതിയനുസരിച്ച് ഈശ്വരനെ ഒരു മഹാമഹിഷമായി വിചാരിക്കും. മത്‌സ്യങ്ങളാണ്...

ഉള്ള വിധത്തില്‍ ഇരിക്കുന്നത് ഉള്ളം (357)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 18, 1938 ശ്രീ അരവിന്ദഘോഷിന്‍റെ അതീന്ദ്രീയം, മനാതീതം, ദൈവീകം, ആത്മീയം എന്നീ സിദ്ധാന്തങ്ങളെപ്പറ്റി ഒരു സന്ദര്‍ശക ചോദിച്ചു രമണമഹര്‍ഷി: ആത്മാവിനെ ഉണരൂ. ഈ ഭേദബുധികളെല്ലാമോഴിയും. ബാബു രാജേന്ദ്രപ്രസാദ്‌: മഹാത്മാഗാന്ധിയുടെ അനുമതിയോടുകൂടി ഞാന്‍...

ഗുരുക്കന്മാരില്‍ക്കൂടിയല്ലാതെ ആര്‍ക്കും ഈശ്വരദര്‍ശനം സാദ്ധ്യമല്ല (142)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനാമം എവിടെവെച്ചുച്ചരിക്കപ്പെടുന്നുവോ അവിടംകൂടി പവിത്രമാകുന്നു. അപ്പോള്‍ ആ നാമമുച്ചരിക്കുന്ന ആള്‍ ആ സ്ഥലത്തേക്കാള്‍ എത്രയധികം പവിത്രനാവണം ആ ആളുടെ അടുക്കല്‍ -ഈശ്വരതത്ത്വം ഉപദേശിച്ചുതരുന്ന ആ മഹാത്മാവിന്റെ അടുക്കല്‍ – നാം ചെല്ലുന്നത് എത്ര...

ഗുരു വെളിയിലില്ല ഉള്ളില്ലാണ് (356)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 17, 1938 ജെ. എം. ലോറി എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ രണ്ടുമാസമായി ആശ്രമത്തില്‍ താമസിക്കുകയായിരുന്നു. ആദേഹം മഹര്‍ഷിയോട്: ഞാനിന്നു രാത്രി മടങ്ങിപ്പോകുകയാണ്‌. ഇവിടെ നിന്നും പിരിഞ്ഞുപോകേണ്ടി വരുന്നതിനാല്‍ എനിക്കു അളവറ്റ വേദനയുണ്ട്. ഞാന്‍ ഗുരുവില്‍...

സാധകന്റെ കണ്ണുതുറപ്പിക്കുന്നവനാകുന്നു ഗുരു (141)

സ്വാമി വിവേകാനന്ദന്‍ മതത്തെ സ്നേഹിക്കാനും അനുമോദിക്കാനും സാത്മീകരിക്കാനും പഠിപ്പിച്ചുതരാന്‍ എവിടെയും എല്ലാവര്‍ക്കും കഴിയുന്നതല്ല എന്നാണ് ഇതുവരെ പറഞ്ഞതില്‍നിന്നു വന്നുകൂടന്നത്. “കല്ലുകളില്‍ ധര്‍മ്മോപദേശവും ഒഴുക്കുചോലകളില്‍ ശ്രുതിവാക്യങ്ങളും സര്‍വ്വവസ്തുക്കളിലും...

മനസ്സിനെ നല്ല മാര്‍ഗ്ഗത്തിലുറപ്പിച്ചു നിര്‍ത്തുന്നതെങ്ങനെ? (355)

ശ്രീ രമണമഹര്‍ഷി ജൂലൈ 12, 1938 മൈസൂറില്‍ നിന്നും ഒരു സന്ദര്‍ശകന്‍: എനിക്കീ ദേഹമെങ്ങനെ ഉണ്ടായി? രമണമഹര്‍ഷി: നിങ്ങള്‍ ‘ഞാന്‍’ എന്നും ‘ദേഹ’മെന്നും പറയുന്നു. രണ്ടിനും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങള്‍ ദേഹമല്ല. ദേഹം ചെതന്യമല്ല. അതുകൊണ്ട് അത് ആ...
Page 73 of 218
1 71 72 73 74 75 218