സനാതനധര്‍മ്മം അസംഖ്യം വാതിലുകള്‍ തുറന്നുകൊടുക്കുന്നു (146)

സ്വാമി വിവേകാനന്ദന്‍ അടുത്തു വിചാരിക്കേണ്ട വിഷയം ‘ഇഷ്ടനിഷ്ഠ.’ “എത്രമതങ്ങളോ അത്ര മാര്‍ഗ്ഗങ്ങള്‍”: ഇത് ഭക്തിസാധകന്‍ മനസ്സിലാക്കിയിരിക്കണം. നാനാമതങ്ങളും അതുകളിലെ നാനാശാഖകളും ഒരേ ഈശ്വരന്റെ മാഹാത്മ്യത്തെയാണ് നാനാപ്രകാരത്തില്‍...

പ്രണവം എന്താണ്‌? (360)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 9, 1938. സാധു അരുണാചലമെന്ന പേരില്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന മേജര്‍ സദ്വിക്, ‘ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗനൈകേ അമൃതത്വ മാനസുഃ എന്ന് തുടങ്ങുന്ന മന്ത്രത്തെ ഇംഗ്ലീഷില്‍ ഭാഷാന്തരം ചെയ്തിരുന്നു. ഈ മന്ത്രം ഭഗവാനെ നമസ്ക്കരിക്കുന്നതിന്...

പ്രതീകോപാസനയുടെ അര്‍ഥങ്ങള്‍ (145)

സ്വാമി വിവേകാനന്ദന്‍ ഇനി നിരൂപിപ്പാനുള്ളത് പ്രതീകപ്രതിമോപാസനയെപ്പറ്റിയാണ്. പ്രതീകമെന്നത് ഈശ്വരന്റെ സ്ഥാനത്ത് ഏറെക്കുറെ തൃപ്തികരമായി പകരംവെയ്ക്കുന്ന വസ്തുവാകുന്നു. പ്രതീകംവഴി ഈശ്വരനെ ഉപാസിക്കുന്നതെങ്ങനെ? അബ്രഹ്മണി ബ്രഹ്മദൃഷ്ട്യാ അനുസന്ധാനം (ബ്രഹ്മമല്ലാത്തതില്‍...

ഹൃദയം (ഉള്ളം) ചിന്തയറ്റ മനസ്സാണ് (359)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 24, 1938 ഒരു I.C.S.ഉദ്യോഗസ്ഥന്‍ : ആഹിംസമൂലം ലോകത്ത് യുദ്ധമെല്ലാം ഒഴിച്ചുവെയ്ക്കാമല്ലോ? രമണ മഹര്‍ഷി: ഉത്തരം ചോദ്യത്തില്‍ തന്നെ ഉണ്ട്. പരിപൂര്‍ണ്ണ അഹിംസപ്രായോഗികമായാല്‍ യുദ്ധമില്ല. അഗസ്റ്റ് 26, 1938 മാക്‌ഇവര്‍ ഭഗവാനോട് ദീക്ഷയെപ്പറ്റി ചോദിച്ചു:...

ഓംകാരത്തില്‍നിന്നാകുന്നു സര്‍വ്വജഗത്തും സൃഷ്ടിക്കപ്പെട്ടതെന്നു വിചാരിക്കാം (144)

സ്വാമി വിവേകാനന്ദന്‍ എന്നാല്‍ നാമിപ്പോള്‍ നിരൂപിക്കുന്നത് ഈ അവതാരമഹാപുരുഷന്മാരെക്കുറിച്ചല്ല, (ലക്ഷ്യം പ്രാപിച്ച) സിദ്ധഗുരുക്കന്മാരെക്കുറിച്ചാണ്. അവര്‍ സാധാരണമായിട്ട് ശിഷ്യന്മാര്‍ക്ക് അദ്ധ്യാത്മജ്ഞാനബീജങ്ങള്‍ ചെലുത്തിക്കൊടുക്കുന്നത് ധ്യാനത്തിനുള്ള വാക്കുകള്‍...

ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം (358)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 22, 1938 ആശ്രമത്തില്‍ ജാതിഭേദം പുലര്‍ത്തുന്നു എന്ന് ഒരാര്യസമാജക്കാരന്‍ ഉദ്വേഗത്തോടുകൂടി പരാതിപ്പെട്ടു. രമണ മഹര്‍ഷി: ഭേദം കണ്ടതാണ് ചോദ്യം: ഞാന്‍ തന്നെ കണ്ടതാണ്. പക്ഷേ ഭഗവാനറിഞ്ഞിട്ടായിരിക്കുയില്ല. മറ്റുള്ളവര്‍ അതു പുലര്‍ത്തിവരികയാണ്. മഹര്‍ഷി:...
Page 72 of 218
1 70 71 72 73 74 218