ഭക്തിയോഗത്തിന്‍റെ മൂലരഹസ്യം (152)

സ്വാമി വിവേകാനന്ദന്‍ ‘എപ്പോഴും മനസ്സിരുത്തി സര്‍വ്വപ്രകാരേണയും നിന്തിരുവടിയെ ഉപാസിക്കുന്ന ഭക്തന്മാരുണ്ട്: അവ്യക്തമായ അക്ഷര(ബ്രഹ്മ)ത്തെ ഉപാസിക്കുന്നവരുമുണ്ട്. ഇവരില്‍വെച്ച് യോഗനിലയില്‍ മികച്ചുനില്ക്കുന്നവര്‍ ആരാണ്?’ എന്ന് അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോടു...

മന്ത്രജപം സദാപി ഉള്ള അജപാ മന്ത്രത്തെ ഉണര്‍ത്തും (366)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 3, 1938 ഒരു സന്ദര്‍ശകന്‍: മനുഷ്യന്‍ ഈശ്വരന് നാമങ്ങള്‍ കല്പിക്കുന്നു. ആ നാമങ്ങള്‍ പവിത്രമാണെന്നും അവ എത്രത്തോളം കൂടുതല്‍ ജപിക്കുന്നുവോ അത്രത്തോളം ഗുണം ചെയ്യുമെന്നും പറയുന്നു. ശരിയാണോ? മഹര്‍ഷി: എന്തുകൊണ്ടല്ല. നിങ്ങള്‍ ഒരഭിധാനത്തെ വഹിക്കുന്നു....

ഭക്തിയോഗിയുടെ പരഭക്തി ദര്‍ശനം (151)

സ്വാമി വിവേകാനന്ദന്‍ തികച്ചും ഇന്ദ്രിയാധീനവും നികൃഷ്ടവുമായാല്‍പ്പോലും ആനന്ദം എവിടെയുണ്ടോ അവിടെ സാക്ഷാല്‍ പരമേശ്വരസ്വരൂപമായ നിത്യാനന്ദത്തിന്റെ ഒരു സ്ഫുലിംഗമുണ്ട്! അതിനീചനീചാകര്‍ഷണങ്ങളില്‍പ്പോലും ദിവ്യാനന്ദത്തിന്റെ മൂലബീജം കിടപ്പുണ്ട്. ഈശ്വരന് സംസ്‌കൃതഭാഷയില്‍ ഹരി...

ഞാനെങ്ങനെയാണ് വികാരങ്ങളെ അടക്കേണ്ടത് (365)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 2,1938 ബംഗാളില്‍നിന്ന് തീര്‍ത്ഥയാത്രക്കാരുടെ ഒരു സ്പെഷ്യല്‍ തീവണ്ടി നിറയെ സന്ദര്‍ശകര്‍ വന്നിറങ്ങി. ഒരാള്‍: ഞാന്‍ മി: പാള്‍ബ്രണ്ടന്‍റെ പുസ്തകം വളരേമുമ്പേ വായിച്ചിരുന്നു. അന്നുമുതല്‍ക്കേ ഭാഗവാനെക്കണാനാഗ്രഹിച്ചിരുന്നതാണ്. ഞാനങ്ങനെയാണ് വികാരങ്ങളെ...

ഉത്കൃഷ്ടരൂപത്തിലുള്ള പ്രേമത്തിന്റെ ശാസ്ത്രമാകുന്നു ഭക്തിയോഗം (150)

സ്വാമി വിവേകാനന്ദന്‍ പ്രേമം പ്രകൃതിയിലെങ്ങും കാണാം. മനുഷ്യസമുദായത്തില്‍ ഉത്കൃഷ്ടവും മഹത്തും ഗംഭീരവുമായി എന്തുണ്ടോ അത് പ്രേമത്തിന്റെ വിലാസമാണ്: നികൃഷ്ടവും ആസുരവുമായി എന്തുണ്ടോ? അതും പ്രേമത്തിന്റെ വിലാസമത്രേ: ഇത് ദുര്‍മ്മാര്‍ഗ്ഗത്തില്‍ക്കൂടിയുള്ള പ്രകടനമാണെന്നു മാത്രം....

അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവു (364)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 27, 1938 തെലുങ്കു പണ്ഡിതനായ വി. ഗുപ്തയോട്: രമണമഹര്‍ഷി: അഹങ്കാരവും അഹംസ്ഫുരണവും വെവ്വേറാണ്. അഹംസ്ഫുരണം ആത്മപ്രകാശമാണ്. ദേഹാദികളെ താനെന്നഭിമാനിച്ച് ലോകത്തെ തനിക്കന്യമായി കാണുന്ന മനോവൃത്തിയാണ്. അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവുകയുള്ളൂ....
Page 70 of 218
1 68 69 70 71 72 218