യഥാര്‍ത്ഥഭക്തനു പരവിദ്യയും പരഭക്തിയും ഒന്നുതന്നെ (155)

സ്വാമി വിവേകാനന്ദന്‍ ഉപനിഷത്തുകള്‍ വിദ്യയെ പര എന്നും അപര എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. യഥാര്‍ത്ഥഭക്തന് പരവിദ്യയും പരഭക്തിയും തമ്മില്‍ വ്യത്യസ്തമല്ല. വിദ്യയെപ്പറ്റി മുണ്ഡകോപനിഷത്തില്‍ പറയുന്നു; ദ്വേ വിദ്യേ വേദിതവ്യേ ഇതി ഹ സ്മ യദ് ബ്രഹ്മവിദോ വദന്തി പരാ ചൈവാപരാ ച:...

സ്ഥൂലചക്ഷുസ്സിനെ അടച്ചിട്ടു കാര്യമില്ല (369)

ശ്രീ രമണമഹര്‍ഷി ചോദ്യം: ഞാന്‍ ഏകാന്തത ആഗ്രഹിക്കുന്നു. അവിടെ എനിക്കാവശ്യമുള്ള എല്ലാം ലഭിക്കുമെങ്കില്‍ മുഴുവന്‍ സമയവും ധ്യാനത്തിലിരിക്കാനും ആഗ്രഹിക്കുന്നു. മഹര്‍ഷി: ഒരാള്‍ എവിടെ എങ്ങനെ ഇരുന്നാലെന്ത്? മനസ്സ് അതിന്‍റെ ആദിയില്‍ തന്നെ നില്ക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്....

സമഷ്ടിപ്രേമവും അത് ആത്മസമര്‍പ്പണത്തിനു വഴിയാകുന്ന വിധവും (154)

സ്വാമി വിവേകാനന്ദന്‍ സമഷ്ടിയെ സ്നേഹിക്കാതെ വ്യഷ്ടിയെ സ്നേഹിപ്പാന്‍ എങ്ങനെ സാധിക്കും? ഈ കാണുന്ന പ്രപഞ്ചം ഒരു വ്യഷ്ടിയാകുന്നു. ഇങ്ങനെയുള്ള ലക്ഷോപലക്ഷം ചെറിയ വ്യഷ്ടികളെ ഉള്‍ക്കൊള്ളുന്ന സര്‍വ്വസമാനമായ ഏകമത്രേ സമഷ്ടി: അത് ഈശ്വരനാകുന്നു. പ്രപഞ്ചമാകുന്ന വ്യഷ്ടിയെ അടക്കി...

സുഖദുഃഖങ്ങള്‍ മനസ്സിന്‍റേതുകളാണ് (368)

ശ്രീ രമണമഹര്‍ഷി മഹാത്മാഗാന്ധി യര്‍വാദ ജയിലില്‍ 21 ദിവസത്തെ നിരാഹാരാസത്യാഗ്രഹം നടത്താന്‍ നിശ്ചയിചിരിക്കുന്നതറിഞ്ഞു രണ്ടുപേര്‍ ആവേശഭരിതരായി ഭഗവാന്‍റെ മുമ്പില്‍ എത്തി. ചോദ്യം: മഹാത്മജിയോടൊത്തുപവാസമനുഷ്ടിക്കാന്‍ ഞങ്ങളും നിശ്ചയിക്കുന്നു. ഭഗവാന്റെ ആശിസ്സ് വേണം. മഹര്‍ഷി:...

ബഹുമാനഭാവം ഉദിക്കുന്നത് പ്രേമമെന്ന മൂലത്തില്‍നിന്നാണ് (153)

സ്വാമി വിവേകാനന്ദന്‍ പ്രേമം സ്വയം പ്രകാശിക്കുന്ന ചില രൂപങ്ങള്‍; ഒന്നാമത് ബഹുമാനം. ക്ഷേത്രങ്ങളോടും തീര്‍ത്ഥസ്ഥാനങ്ങളോടും ജനങ്ങള്‍ ബഹുമാനം കാണിക്കുന്നതെന്തുകൊണ്ട്? അവിടെ ഈശ്വരനെ ആരാധിക്കുന്നതുകൊണ്ടും ഈശ്വരസാന്നിദ്ധ്യമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടും. മതോപദേഷ്ടാക്കളെ...

ഈ ലോകദുഃഖത്തിനു പരിഹാരമൊന്നില്ലേ? (367)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 3, 1938 ഒക്ടോബര്‍ 15, 1938 ഒരു സംഭാഷണമദ്ധ്യേ തിരുജ്ഞാനസംബന്ധര്‍ അരുണാചലത്തെപ്പറ്റി പാടിയിട്ടുണ്ടെന്നു പറഞ്ഞു. തിരുജ്ഞാനസംബന്ധരുടെ ചരിത്രത്തെ ഇങ്ങനെ സംക്ഷേപിച്ചു. 1500 വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം ഒരാഢ്യകുലത്തില്‍ ജനിച്ചു. 3 വയസുള്ളപോള്‍...
Page 69 of 218
1 67 68 69 70 71 218