സമാധിയുടെ പരമകാഷ്ഠയില്‍ നാം പരമാര്‍ത്ഥവസ്തുവിനെ കാണുന്നു (56)

സ്വാമി വിവേകാനന്ദന്‍ പ്രാണായാമത്തിനും പ്രേതതത്ത്വാന്വേഷണത്തിനും തമ്മില്‍ ബന്ധമെന്ത്? പ്രേതതത്ത്വാന്വേഷണം പ്രാണായാമത്തിന്റെ ഒരുവക പ്രകാശനംതന്നെ. പരേതജീവന്മാര്‍ ഉണ്ട്, അവര്‍ നമുക്ക് അദൃശ്യരാണെന്നേ ഉള്ളു എന്നതു വാസ്തവമാണെങ്കില്‍, അങ്ങനെ അദൃശ്യരും അവേദ്യരും അസ്പൃശ്യരുമായി...

ദേഹമാണ് താന്‍ എന്ന ദേഹാത്മബുദ്ധി മാറ്റുക (296)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16, 1936 ചോദ്യം: ആത്മാവ്, പരമാത്മാവ്, സച്ചിദാനന്ദം എന്നിവയെ ഞാന്‍ സാക്ഷാല്‍ക്കരിക്കാന്‍ അനുഗ്രഹിക്കണം. രമണ മഹര്‍ഷി: നിങ്ങള്‍ പറഞ്ഞ മൂന്നും താനും എപ്പോഴുമുള്ള ഒരേ സ്വയംപ്രകാശവസ്തുവാണ്. കാലത്രയങ്ങളിലും ഉള്ളത് എന്ന അതിനെ പുത്തനായി...

പ്രാണസ്ഥിതി കൂടുതലോ കുറവോ എന്നറിയുന്നത് പ്രാണായാമത്താലാണ് (55)

സ്വാമി വിവേകാനന്ദന്‍ വിശ്വാസചികിത്‌സകര്‍ക്കു നിയമേന ഒരു തെറ്റു പറ്റാറുണ്ട്: വെറും വിശ്വാസമാണു രോഗം ശമിപ്പിച്ചതെന്ന് അവര്‍ വിചാരിക്കുന്നു. എന്നാല്‍ വിശ്വാസംകൊണ്ടു കാര്യം മുഴുവനാകുന്നില്ല. രോഗമുണ്ടെന്നു രോഗിക്കു വിചാരമേ ഇല്ലാതിരിക്കുന്നതാകുന്നു ചില രോഗങ്ങളുടെ ഏറ്റവും...

മനസ്സിനെ ഒരേ നിലയില്‍ നിര്‍ത്തുക (295)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 14,1936 ചോദ്യം: ധ്യാനം ശീലിക്കുന്നതെങ്ങനെ? രമണ മഹര്‍ഷി: ധ്യാനം താന്‍ തന്നില്‍ തന്നെ നില്‍ക്കുന്ന ആത്മനിഷ്ഠയാണ്. എന്നാല്‍ മനസ്സിലെ വിചാരങ്ങളെ ഒഴിക്കുന്ന ശ്രമത്തെ ധ്യാനമെന്നു പറഞ്ഞുവരുന്നു. ആത്മനിഷ്ഠ നമ്മുടെ സ്വപ്രകൃതിയാണ്. അതിനെ...

പ്രസുപ്തപ്രാണശക്തിയെ ഉണര്‍ത്തുക (54)

സ്വാമി വിവേകാനന്ദന്‍ നമുക്കറിയാം, ഉറങ്ങിക്കിടക്കുന്ന ശക്തിയെ വീണ്ടും ഉണര്‍ത്താമെന്ന്. ശരീരത്തിലെ ചില ചലനങ്ങള്‍ ഇപ്പോള്‍ മുഴുത്ത പ്രസുപ്താവസ്ഥയിലാണെങ്കിലും കഠിനപ്രയത്‌നവും അഭ്യാസവുംകൊണ്ടു നമുക്കവയെ പൂര്‍ണ്ണമായി സ്വാധീനമാക്കാം. ഈ യുക്തിവഴിക്കു നോക്കുമ്പോള്‍ ശരീരത്തിലെ...

ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ്‌ ധ്യാനം (294)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 13, 1936 ചോദ്യം: സ്വപ്നത്തില്‍ തോന്നുന്ന കരണേന്ദ്രിയങ്ങളെയാണോ തന്മാത്രകളെന്നു പറയുന്നത്? രമണ മഹര്‍ഷി: അല്ല. തന്മാത്രകള്‍ അവയെക്കാളും സൂക്ഷമായിട്ടിരിക്കും, ജാഗ്രത്തിലെ കരണേന്ദ്രിയങ്ങളെക്കാളും സ്വപ്നത്തിലെ കരണങ്ങള്‍ സൂക്ഷ്മമായിരുന്നാലും...
Page 98 of 218
1 96 97 98 99 100 218