പഞ്ചഭക്ഷ്യപരമാന്നംകൂടി അതിന്നു സമമല്ല (219)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘ആദ്യഭിക്ഷ’ (ശ്രീരമണ തിരുവായ്മൊഴി) അന്നൊരുദിവസം മദ്ധ്യാഹ്നം ഭഗവാന്‍ ഈ ദേശത്തില്‍ വന്ന ആദികാലങ്ങളിലെ സംഭവം ഓര്‍മ്മയില്‍ വന്നു ഈ വിധം പറഞ്ഞു. “ഗോപുരസുബ്രഹ്മണ്യക്ഷേത്രത്തില്‍ ഒരു...

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (218)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ബന്ധനങ്ങള്‍ (ശ്രീരമണ തിരുവായ്മൊഴി) “അമ്മയുടെ സമാധിക്കു ശേഷം ബന്ധങ്ങള്‍ എല്ലാം വിട്ടു ഒരു സ്ഥലമെന്നില്ലാതെ മലയുടെ ഗുഹകളില്‍ എവിടെയെങ്കിലും തനിയെ വസിക്കാമെന്നു വിചാരിച്ചപ്പോള്‍ അതിലധികം ബന്ധമായി. അനങ്ങാനെ...

മാതൃദേവോഭവ (217)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ മാതൃദേവോഭവ (ശ്രീരമണ തിരുവായ്മൊഴി) ഒരു ദിവസം അഭ്യാസശീലത്തെകുറിച്ചു പ്രഭാഷണം നടന്നപ്പോള്‍, ഭഗവാന്‍ തന്റെ അമ്മ വന്നതും അവരുടെ നിവാസവും തുടങ്ങിയുള്ള സംഗതികള്‍ പറഞ്ഞു കൊണ്ട് എന്നോടിങ്ങനെ പറഞ്ഞു. “അമ്മ ഇവിടെക്കു...

‘വന്ന വഴിക്കു തന്നെ പോകുവിന്‍’ (216)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ വന്ന വഴിക്കു തന്നെ പോകുവിന്‍ (ശ്രീരമണ തിരുവായ്മൊഴി) മറ്റൊരു ദിവസം ഒരു ആന്ധ്രയുവാവു വന്നു “സ്വാമീ! ഞാന്‍ മോക്ഷലബ്ധിക്കായി അനേക വേദാന്ത ഗ്രന്ഥങ്ങള്‍ എത്രയോ വായിച്ചു മാര്‍ഗ്ഗമന്വേഷിച്ചും നോക്കി. ഓരോന്നിലും...

സംസാരം വിട്ടു എവിടേക്കു പോകാനാണ് ?(215)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ പ്രാരബ്ധം (ശ്രീരമണ തിരുവായ്മൊഴി) സുമാര്‍ രണ്ടു കൊല്ലത്തിനു മുമ്പായിരിക്കണം. വളരെക്കാലമായി പോക്കുവരവുള്ള ബ്രാഹ്മണദമ്പതികള്‍ (ഗുണ്ടൂര്‍ നിവാസികള്‍) ഇവിടെ വന്നു രണ്ടു മാസം താമസിച്ചു. ആ ബ്രാഹ്മണന്‍ സന്താനങ്ങളേയും...

സമത്വം യോഗമുച്യതെ(214)

ഒരു വര്‍ഷത്തിന്നുമുമ്പായിരിക്കണം രാമചന്ദ്രറാവു (ആയുര്‍വ്വേദവൈദ്യന്‍) ഭഗവാനു ദേഹാരോഗ്യത്തിനുള്ള മരുന്നുണ്ടാക്കുവാന്‍ സാധനങ്ങളുടെ കുറിപ്പു ഭഗവാനെ കാണിച്ചു. ഭഗവാന്‍ ആദരവോടെ വാങ്ങി വായിച്ചു, ബുദ്ധിമാനായ ബാലനെപോലെ മരുന്നുകളുടെ ഗുണഗണാദികള്‍ വര്‍ണ്ണിച്ചു ”...
Page 129 of 218
1 127 128 129 130 131 218