സ്ഥൂലസൂക്ഷ്മഭേദങ്ങള്‍ മനസിനുള്ളതാണ് (275)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 ആശ്രമ മൃഗങ്ങളുടെ ചങ്ങാതിത്വത്തെപ്പറ്റി ഹാളില്‍ സംസാരിക്കുന്നതിനിടയില്‍ ഭഗവാന്‍ ഔവ്വയാരുടെ ഒരു പാട്ട്‌പാടി. ഔവ്വയാര്‍ തന്‍റെ സഞ്ചാരമധ്യേ ഒരാള്‍ കമ്പരേപ്പുകഴ്ന്നു പാടുന്നതുകേട്ടു. അതിനു മറുപടിയായി ഔവ്വയാര്‍ പാടിയതാണത്‌ അതിന്‍റെ ആശയം :...

കര്‍മ്മയോഗ ലക്ഷ്യം (28)

സ്വാമി വിവേകാനന്ദന്‍ ഗൗതമബുദ്ധന്റെ ജീവചരിത്രത്തില്‍, താന്‍ ഇരുപത്തഞ്ചാമത്തെ ബുദ്ധനാണെന്ന് അദ്ദേഹം കൂടെക്കൂടെ പറയുന്നതു കാണാം. അദ്ദേഹത്തിനുമുമ്പുണ്ടായിരുന്ന ഇരുപത്തിനാലു ബുദ്ധന്മാര്‍ ചരിത്രത്തിന് അജ്ഞാതരാണ്. എങ്കിലും അവര്‍ പാകിയ അടിത്തറയിന്‌മേലായിരിക്കണം...

മുക്തി ആത്മാവിന്‍റെ പര്യായപദമാണ് (274)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍21, 1936 മുമ്പു വന്നിരുന്ന ഒരാഢ്യസ്ത്രീ വീണ്ടും വന്നു. താന്‍ മുമ്പു വീട്ടുവിചാരത്താല്‍ ധൃതിപിടിച്ചു പോയതു തെറ്റായിപ്പോയെന്നു പിന്നീടു തോന്നി എന്നും ഭഗവല്‍ക്കാരുണത്തിനു വീണ്ടും വന്നതാണെന്നും പറഞ്ഞു. ഹാളിലാരുമുണ്ടായിരുന്നില്ല. ആ സ്ത്രീ ഒരു...

കര്‍ത്തവ്യമെന്നാലെന്താണ്? (27)

സ്വാമി വിവേകാനന്ദന്‍ കര്‍ത്തവ്യമെന്നാലെന്താണ്? മാംസത്തിന്റെ, നമ്മുടെ ആസക്തിയുടെ, തള്ളിച്ചതന്നെ. ഒരു ആസക്തി ഉറച്ചുപോയാല്‍ നാം അതിനെ കര്‍ത്തവ്യമെന്നു വിളിക്കുന്നു. ഉദാഹരണത്തിന്, വിവാഹമെന്ന ഏര്‍പ്പാടില്ലാത്ത രാജ്യങ്ങളില്‍ ഭാര്യാഭര്‍ത്തൃകര്‍ത്തവ്യങ്ങളില്ല. വിവാഹം...

താന്‍ തന്നെയുണരാതെയിരിക്കുന്നതാണവിദ്യ (273)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 20,1936 ഡാക്ടര്‍ സെയ്യദ് : ഹൃദയം അതാത്മാവിലിരിക്കുകയാണെന്നു ഭഗവാന്‍ പറയുന്നു, എന്നാല്‍ അഷ്ടരാഗാദികള്‍ ഹൃദയത്തിലിരിക്കുന്നുവെന്നാണു മന:ശ്ശാസ്ത്രത്തില്‍. ഈ രണ്ടും എങ്ങനെ യോജിക്കും ? മഹര്‍ഷി: ഈ ലോകമേ ഹൃദയത്തിന്‍റെ ഒരു സുഷിരത്തില്‍...

അനാസക്തിയാണ് എല്ലാ യോഗങ്ങള്‍ക്കും അധിഷ്ഠാനം (26)

സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗം ഇങ്ങനെ ഉപദേശിക്കുന്നു. ഒന്നാമത് ഈ സ്വാര്‍ത്ഥഹസ്തം നീട്ടുവാനുള്ള വാസന നശിപ്പിക്കുക. അതു നിയന്ത്രിക്കുവാന്‍ വേണ്ടത്ര ശക്തി നിങ്ങള്‍ക്കുണ്ടാകുമ്പോള്‍ അതിനെ പാട്ടില്‍നിറുത്തുക; മേലാല്‍ സ്വാര്‍ത്ഥപരമായ ചിന്താഗതികളിലേയ്ക്കു മനസ്സിനെ വിടാതെ...
Page 106 of 218
1 104 105 106 107 108 218