സാക്ഷാല്‍ക്കാരത്തില്‍ ആത്മാനാത്മാവെന്നദ്വൈത പ്രതീതിയില്ല (278)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 ഡാക്ടര്‍ സെയ്യദ്. ഭഗവാന്‍റെ അരുണാചലസ്തുതി പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്വൈതിയായ ഭാഗവാന്‍ മലയെ സംബോധന ചെയ്തതെങ്ങനെ? മഹര്‍ഷി: ഭക്തനും ഈശ്വരനും സ്തുതിയുമെല്ലാമാത്മാവു തന്നെ. ചോദ്യം: പക്ഷേ അങ്ങ് മലയെ ഈശ്വരനെന്നു വിളിക്കുകയല്ലേ? മഹര്‍ഷി:...

സമത്വമെന്ന ആശയം (31)

സ്വാമി വിവേകാനന്ദന്‍ ഇനി സമത്വമെന്ന ആശയത്തെപ്പറ്റി ചിന്തിക്കാം. സകലര്‍ക്കും ഒരുപോലെ കലര്‍പ്പില്ലാത്ത സുഖവും സമൃദ്ധിയും മറ്റും വന്നു ചേരുന്ന സ്വര്‍ഗ്ഗീയയുഗത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ മനുഷ്യരെ കര്‍മ്മത്തിലേയ്ക്കു പ്രേരിപ്പിക്കുന്ന വലിയ ശക്തികളായിരുന്നിട്ടുണ്ട്. ഈ...

താന്‍ ആത്മാവാണെന്നായാല്‍ ലോകം ബ്രഹ്മാകാരമായി വിളങ്ങും (277)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 ചോദ്യം: ജനസേവകന്‍മാര്‍ക്കും വലിയ ഭരണാധിപര്‍ക്കും കൂടിയും ലോകദുരിതങ്ങളെ ദൂരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. മഹര്‍ഷി: അവരെല്ലാം അഹം ബോധത്തില്‍ നില്‍ക്കുകയാണ്. അതുകൊണ്ട് അവരതിനു കഴിവുള്ളവരാകുന്നില്ല. അവരാത്മബോധത്തില്‍ നിന്നിരുന്നുവെങ്കില്‍...

അനന്തവികാസപ്രാപ്തിതന്നെയാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യം (30)

സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യലബ്ധിപ്രയത്‌നത്തിന്റെ പ്രകാശനം ഓരോ മതത്തിലും കാണാം. എല്ലാ സദാചാരത്തിന്റേയും നിഃസ്വാര്‍ത്ഥതയുടേയും അടിത്തറ അതാകുന്നു. സദാചാരമെന്നും നിഃസ്വാര്‍ത്ഥതയെന്നും പറഞ്ഞാല്‍, മനുഷ്യന്‍ അവന്റെ ഈ ചെറിയ ശരീരമാണെന്നുള്ള ധാരണയില്‍നിന്നു...

ഈശ്വരന്‍, ഗുരു, ആത്മാവ് എല്ലാം ഒന്നാണ് (276)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 നെല്ലൂരിലെ ഒരിംഗ്ലീഷു ലക്ചറര്‍, ജി.വി. സുബ്ബരാമയ്യ: ഈശ്വരന്‍ എങ്ങും നിറഞ്ഞവനായിരിക്കവെ ഗീതയില്‍ ഭഗവാന്‍ തനിക്കു ചില ഉല്‍കൃഷ്ട സ്ഥാനങ്ങള്‍ കല്പിച്ചിരിക്കുന്നല്ലോ? മഹര്‍ഷി: ഈശ്വരനന്യമായൊന്നുമില്ലെങ്കിലും ഉപാസന സൗകര്യാര്‍ത്ഥം അങ്ങനെ...

വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരാം (29)

സ്വാമി വിവേകാനന്ദന്‍ വേദാന്തത്തിലെ പരമോത്കൃഷ്ടമായ ആശയം, നമുക്കു വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരാം എന്നുള്ളതത്രേ. ഈ മാര്‍ഗ്ഗങ്ങളെ പൊതുവെ കര്‍മ്മം, ഭക്തി, ധ്യാനം, ജ്ഞാനം എന്നിങ്ങനെ നാലായി തിരിച്ചിട്ടുള്ളതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാല്‍...
Page 105 of 218
1 103 104 105 106 107 218