തന്റെ സിദ്ധികള്‍ക്ക്‌ താനല്ല കര്‍ത്താവ് (28)

ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 ചോ: യേശുദേവന്‍ രോഗികളുടെ രോഗങ്ങള്‍ മാറ്റീട്ടുണ്ട്‌. അത്‌ സിദ്ധിയില്‍ കൂടിയാണോ? ഉ: തത്സമയം താന്‍ രോഗങ്ങള്‍ ഭേദപ്പെടുത്തുകയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ? തന്റെ സിദ്ധിയെപ്പറ്റി അദ്ദേഹത്തിനറിഞ്ഞിരിക്കന്‍ ഇടയില്ല. ഒരു കഥ പറയാം. അദ്ദേഹം...

മായാവാദത്തെക്കുറിച്ച് രമണ മഹര്‍ഷി (27)

ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 ചോ: മഹര്‍ഷിമാര്‍ ജനങ്ങളോടിടകലര്‍ന്ന്‌ അവര്‍ക്ക്‌ നന്മ ചെയ്യുന്നവരാവണമെന്നില്ലേ? ഉ: ആത്മസ്വരൂപം മാത്രമാണ്‌ യഥാര്‍ത്ഥം. ഈ ലോകവും മറ്റും അതിനുള്ളിലിരിക്കുന്നു. ആത്മസ്വരൂപത്തിലിരിക്കുന്ന ഒരാള്‍ ലോകത്തെ തനിക്കന്യമായിട്ടു കാണുന്നില്ല. ചോ:...

ഏകാന്തത എവിടെ ലഭിക്കും ? (26)

ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 20. ഇവാന്‍സ്‌: ജ്ഞാനിക്ക്‌ ഏകാന്തത ആവശ്യമാണോ? ഉ: ഏകാന്തത മനസ്സിലല്ലാതെ മറ്റെവിടെയിരിക്കുന്നു. ഞെരുങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിലും ഒരുത്തന്‌ തന്റെ മനസ്സിനെ സ്വച്ഛമായി വച്ചുകൊള്ളാം. അതാണ്‌ ഏകാന്തത. കാട്ടിലിരിക്കുന്നവനു മനസ്സിനെ...

“കാശിയാംതൂ മരണാന്മുക്തി” (25)

ശ്രീ രമണമഹര്‍ഷി ജനുവരി 26, 1935 ചോ: അരുണാചലത്തിനു മുകളില്‍ ജ്യോതിസ്സിനെ കാണാമോ? ഉ: കാണാം. ചോ: കൈലാസപര്‍വ്വതം, കാശീക്ഷേത്രം മുതലായ പവിത്രസ്ഥലങ്ങള്‍ ദര്‍ശിച്ചാല്‍ ആദ്ധ്യാത്മിക സംസ്കാരം ഉണ്ടാവുമോ? ഉ: ഉണ്ടാവും. ചോ: കാശിയില്‍ മരിച്ചാല്‍ പുണ്യമാണെന്നു പറയുന്നുണ്ടല്ലോ. ഉ:...

മനസ്സുണരാതെ ദ്രഷ്ടാവുമില്ല. ദൃശ്യവുമില്ല (24)

ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 18. മി. ഇവാന്‍സ്‌ വേണ്‍സ്‌ വീണ്ടും ചോദിച്ചു. ചോ: സിദ്ധിയുള്ള യോഗിമാരുണ്ടല്ലോ, അവരെപ്പറ്റി ഭഗവാന്റെ അഭിപ്രായം എന്ത്‌? ഉ: സിദ്ധികള്‍ കേട്ടുകേള്‍വികളോ പ്രകടനങ്ങളോ ആയിരിക്കും. അങ്ങനെ മനസ്സിന്റെ മണ്ഡലത്തില്‍പ്പെട്ടവ മാത്രമാണ്‌ അവ. ചോ:...

ജനനമോ മരണമോ ഇല്ലെന്നതാണു സത്യം (23)

ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ഒരുത്തന്റെ കര്‍മ്മം ജന്മാന്തരങ്ങളില്‍ അവനെ സ്പര്‍ശിക്കുകയില്ലേ? ഉ: നിങ്ങള്‍ ഇപ്പോള്‍ തന്നെ ജനിച്ചിട്ടുണ്ടോ? മറ്റു ജന്മങ്ങളെപറ്റി എന്തിനു ചിന്തിക്കണം. ജനനമോ മരണമോ ഇല്ലെന്നതാണു സത്യം. ജനിച്ചിട്ടുള്ളവര്‍ മരണത്തെപ്പറ്റിയും മരണാനന്തര...
Page 167 of 218
1 165 166 167 168 169 218