അഹംസ്ഫുരണത്തിന്‌ മനസ്സടങ്ങി ബുദ്ധിയും മായണം (34)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 24. മിസിസ്‌ പിഗട്ട്‌: ചോ: അങ്ങ്‌ മുട്ട ഉപയോഗിക്കുന്നില്ല. പാലു കഴിക്കുന്നുണ്ടല്ലോ? ഉ: വളര്‍ത്തു പശുവിന്‌ കന്നിനാവശ്യമുള്ളതില്‍ കവിഞ്ഞു പാലൂറും. കൂടുതലുള്ള പാല്‍ കറന്നെടുക്കുന്നത്‌ അതിനൊരു സുഖമാണ്‌. ചോ: മുട്ടയിടുന്നത്‌ കോഴിക്കും...

സ്വന്തം ആത്മാവ്‌ തന്നെ ഗുരു (33)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 2, 1935 23. മി. ഇവാന്‍സ്‌ വേണ്‍സ്‌ തുടര്‍ന്ന്‌ മറ്റൊരു ദിവസം: ചോ: ഒരാളിന്‌ ഒന്നില്‍ കൂടുതല്‍ ആത്മീയഗുരു ആകാമോ? ഉ: ഗുരു ആരാണ്‌? എന്തൊക്കെയായാലും ഗുരു താന്‍തന്നെയാണ്‌. മനോവികാസത്തിനനുസരണമായി സ്വന്തം ആത്മാവുതന്നെ തനിക്കു ഗുരുവായി...

സാധകന്റെ ആഹാരരീതി (32)

ശ്രീ രമണമഹര്‍ഷി ജനുവരി 31, 1935 22. മിസിസ്‌ പിഗട്ട്‌ മദ്രാസ്സില്‍ നിന്നും വീണ്ടും മഹര്‍ഷിയെ കാണാന്‍ വന്നു. ചോ: ഒരു സാധകന്റെ ആഹാരരീതി എന്തായിരിക്കണം? ഉ: മിതമായുള്ള സാത്വികാഹാരം നല്ലതാണ്‌. ചോ: സ്വാത്വികാഹാരം എന്തെല്ലാമായിരിക്കും? ഉ: ധാന്യങ്ങള്‍, കായ്കറികള്‍, പഴം, പാല്‍...

പരോക്ഷജ്ഞാനം കൊണ്ട്‌ ഫലമില്ല (31)

ശ്രീ രമണമഹര്‍ഷി ജനുവരി 31, 1935 മദ്രാസ്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സില്‍ മെംബറും ഒരു ഹിന്ദുമതപ്രവര്‍ത്തകനുമായ ശ്രീ എല്ലപ്പച്ചെട്ടിയാര്‍ ഭഗവാനോട്‌ ചോദിക്കുകയുണ്ടായി. ചോ: കേട്ടുപഠിച്ച അറിവു സ്ഥായിയല്ല. എന്നാല്‍ ധ്യാനവശാല്‍ ലഭിക്കുന്ന അറിവ്‌ സ്ഥായിയായിട്ടിരിക്കും എന്നു...

രാജയോഗത്തെക്കുറിച്ച് രമണ മഹര്‍ഷി (30)

ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 ചോ: അഷ്ടാംഗമാര്‍ഗ്ഗം സനാതനനായിരിക്കാന്‍ ഉത്തമമാണെന്നു ബുദ്ധന്‍ ഉപദേശിക്കുന്നുണ്ട്‌. ഉ: അതെ, ഹിന്ദുക്കള്‍ അതിനെ രാജയോഗമെന്നു പറയുന്നു. ചോ: ജ്ഞാനമാര്‍ഗ്ഗത്തിന്‌ യോഗമാവശ്യമാണോ? ഉ: യോഗം ചിത്തനിരോധത്തെ സഹായിക്കുന്നു. ചോ: അത്‌ ആപത്തായ...

സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ്‌ (29)

ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 ഛൊ: സിദ്ധികളാരംഭിക്കുന്നത്‌ നല്ലതല്ലേ? ടെലിപ്പതി മുതലായവയെപ്പോലെ. ഉ: ടെലിപ്പതിയും റേഡിയോവും മറ്റും ദൂരെയുള്ളതിനെ അടുത്ത്‌ കേള്‍ക്കാനുതകുന്നു. ശ്രവണത്തിന്‌ അടുത്തുനിന്നുമായാലും ദൂരെനിന്നുമായാലും വ്യത്യാസമൊന്നുമില്ല. അതിന്റെ അടിസ്ഥാനതത്വം...
Page 166 of 218
1 164 165 166 167 168 218