സര്‍വ്വദൃശ്യങ്ങളുടെയും ആധാരവും അധിഷ്ഠാനവും (16)

ശ്രീ രമണമഹര്‍ഷി ജനുവരി 19, 1935 മഹര്‍ഷി തമിഴ്‌ യോഗവാസിഷ്ഠത്തില്‍ ഒരു പാഠം വായിച്ചു. ദീര്‍ഗതാപസിയുടെ രണ്ടുമക്കള്‍ പുണ്യവും പാപവും. മാതാപിതാക്കന്മാര്‍ മരിച്ചുപോയപ്പോള്‍ ഇളയവന്‍ കരഞ്ഞു. മൂത്തവന്‍ – “നീ എന്തിനു കരയുന്നു, അച്ഛനമ്മമാര്‍ നമ്മെ വിട്ടുപോയെന്നാണോ,...

സ്വസ്വരൂപ സാക്ഷാല്‍ക്കാരം എന്നാല്‍ എന്ത് ? (15)

ശ്രീ രമണമഹര്‍ഷി ജനുവരി 19, 1935 മരിച്ചു പോയവരുടെ അവസ്ഥയെപ്പറ്റിയുള്ള എയിന്‍സ്ലീയുടെ പ്രശ്നത്തിനു മഹര്‍ഷി അരുളിച്ചെയ്തു. മാതാവെന്നു പറഞ്ഞാല്‍ എന്താണ്‌? നമ്മുടെ ദേഹത്തിന്റെ ജ്ഞാനം വഹിച്ചവര്‍ എന്നല്ലേ? എന്നാല്‍ നാം ദേഹമാണോ? അല്ല, ദേഹത്തെ പറ്റി നില്‍ക്കുന്ന അറിവാണ്‌....

ആത്മജ്ജ്ഞാനത്തിനു പ്രായം ബാധകമല്ല (14)

ശ്രീ രമണമഹര്‍ഷി ജനുവരി 19, 1935 16. ഭഗവദ്ഭക്തനായ പോള്‍ ബ്രണ്ടന്റെ പരിചയക്കത്തുമായി ഇംഗ്ലണ്ടില്‍നിന്നും ഗ്രാന്റ്‌ ഡഫ്‌ എന്ന്‌ മുന്‍പേരുള്ള മി. ഡഗ്ലസ്‌ എയിന്‍സ്ലീ ഭഗവദ്ദര്‍ശനത്തിനു വന്നുചേര്‍ന്നു. തനിക്ക്‌ 70 വയസ്സായെന്നും ഈ പ്രായത്തില്‍ ആത്മജ്ഞാനം നേടാന്‍ തരമാവുമോ...

മനസ്സ്‌ ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്‌ (13)

ശ്രീ രമണമഹര്‍ഷി ജനുവരി 8, 1935 15. ആത്മാവ്‌ അണുവിനെക്കാളും ചെറുതും ഏറ്റവും വലിയതിനെക്കാളും വലുതുമാണെന്നു പറയുന്ന ഉപനിഷദ്‌ വാക്യത്തെപ്പറ്റി ഒരാള്‍ ചോദിച്ചു. ഭ: ആറ്റം നിര്‍മ്മാണംപോലും മനസ്സാണ്‌ കണ്ടുപിടിച്ചതു. അതിനാല്‍ മനസ്സ്‌ ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്‌....

ആത്മാവ്‌ ഏത്‌ വലുതിനും വലുതാണ്‌ (12)

ശ്രീ രമണമഹര്‍ഷി ജനുവരി 8, 1935 14. ഒരു വൃദ്ധന്‍ ഹാളില്‍ ഹാജരായിരുന്നു. അപ്പോള്‍ ഭഗവാന്‍ തന്റെ അക്ഷരമണമാല ശ്രീ. ലക്ഷ്മണശര്‍മ്മ സംസ്കൃതത്തില്‍ തര്‍ജ്ജമചെയ്ത്‌ വ്യാഖ്യാനിച്ചതിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വൃദ്ധന്‍: സാക്ഷാല്‍ക്കാരം വാചാമഗോചരമാണെന്നും വര്‍ണ്ണനകള്‍...

ഉണ്ട്‌ എന്നു പറയാന്‍ ആത്മാവല്ലാതെ മറ്റൊന്നുമില്ല (11)

ശ്രീ രമണമഹര്‍ഷി ജനുവരി 7, 1935 ചോ: എന്റെ സാക്ഷാല്‍ക്കാരം മറ്റുള്ളവര്‍ക്കും നന്മയെ ചെയ്യുന്നുണ്ടോ? ഉ: ആഹാ, തീര്‍ച്ചയായും. ഏറ്റവും ഉത്തമമായ പരോപകാരം അതാണ്‌. പക്ഷെ അവിടെ സഹായം വാങ്ങുവാന്‍ ആരുമുണ്ടായിരിക്കുകയില്ല. സ്വര്‍ണ്ണപ്പണിക്കാരന്‍ വിവിധ ആഭരണങ്ങളിലും ഒരേ...
Page 169 of 218
1 167 168 169 170 171 218