യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ്‌ (74)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 24 1935 രമണഗീതയിലെ ഒരു സംശയത്തിന്‌ സമാധാനം പറഞ്ഞു. അദ്ധ്യായം 14, ശ്ലോകം 10 (സാരം) മേലും പുരോഗമിക്കുമ്പോള്‍ തിരസ്കരണിവിദ്യ വശമാവും. ആത്മബോധത്തില്‍ മാത്രം നില്‍ക്കുന്ന ആ മഹാത്മാവ്‌ സിദ്ധനായിത്തീരുന്നു. അദ്ധ്യായം 14 ഒടുവിലത്തെ ശ്ലോകം. സിദ്ധിയുടെ...

ആത്മനാഡി, അമൃതനാഡി, പര (73)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 23, 1935 57. ശ്രീരമണഗീത ഒന്‍പതാമധ്യായത്തില്‍ – ‘ചൈതന്യം തു പൃഥങ്ങ്‌ നാട്യാം’ എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ സാരം ഭഗവാന്‍ വിശദീകരിക്കുകയായിരുന്നു. ചൈതന്യം ഒരു പ്രത്യേക നാഡിയില്‍ വര്‍ത്തിക്കുന്നു. അതിനെ സുഷുമ്നയെന്നു പറയും....

ബ്രഹ്മത്തെ അറിയുന്നതെങ്ങനെ? (72)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 22 1935 ചോ: ബ്രഹ്മത്തെ അറിയുന്നതെങ്ങനെ? ഉ: തന്നെത്തന്നെ അറിയാത്തവന്‍ ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നതെന്തിന്‌? ചോ: ബ്രഹ്മം എന്നിലും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നുവെന്നു വേദശാസ്ത്രാദികള്‍ പറയുന്നുണ്ടല്ലോ? ഉ: എന്നെ എന്നു നീ പറയുന്ന ‘ഞാന്‍...

എനിക്കറിയില്ല എന്നതിലെ ഞാന്‍ ആര് ? (71)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 18, 1935 55. ചോ: ‘രാമകൃഷ്ണാ’ദി നാമജപത്താല്‍ അദ്വൈതാനുഭൂതി സിദ്ധിക്കുമോ? ഉ: ആഹാ! ചോ: ജപിക്കുന്നത്‌ മുന്‍ രീതിയില്‍ തന്നല്ലോ? ഉ: ജപം നല്ലത്‌, ജപിക്കുക എന്നു പറഞ്ഞാല്‍ അത്‌ മേലെയോ താഴെയോ എന്നെല്ലാമന്വേഷിക്കുന്നതെന്തിന്‌. 56. 20 വയസ്സുള്ള...

പ്രാണായാമത്തിന്റെ തത്വം (70)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 16, 1935 ചോ: ഒരു ഗൃഹനാഥനെങ്ങനെ മോക്ഷം പ്രാപിക്കും? ഉ: നിങ്ങള്‍ ഗൃഹസ്ഥനാണെന്നെന്തിനു വിചാരിക്കുന്നു? സന്ന്യാസിയായാല്‍ ആ ചിന്തയും ഉണ്ടാകുന്നു. വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും മനസ്സല്ലേ ഉപദ്രവിക്കുന്നത്‌. വിചാരത്തിനു ഹേതുവായ അഹങ്കാരനാണ്‌...

ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ല. (69)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 16, 1935 54. കാവ്യകണ്ഠയുടെ അദ്വൈതവാദത്തെപ്പറ്റി ഒരു സംശയം ആന്ധ്രക്കാരന്‍ ഒരു വൃദ്ധ പണ്ഡിതന്‍ ഭഗവാനോട്‌ ചോദിച്ചു. ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ലെന്നു അദ്ദേഹം ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിരുന്നു. ഇത്‌ വിവര്‍ത്തവാദത്തിനു...
Page 57 of 70
1 55 56 57 58 59 70