ദേഹം വിചാരത്തിന്റെ സന്തതിയാണ്‌. (63)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 12, 1935 46. ഭഗവാന്‍ മലയാളത്തില്‍ മൊഴിഞ്ഞ ഉപദേശസാരം കുമ്മിപ്പാട്ട്‌ ചില ഭക്തന്മാര്‍ ആലപിച്ചതിനെ കേട്ടുകൊണ്ടിരുന്നിട്ട്‌ നാഗര്‍കോവില്‍ രാമചന്ദ്രന്‍ തികഞ്ഞ നിഷ്കളങ്കതയോടെ മനസ്സെന്താണെന്നും അതിനെ ഏകാഗ്രമാക്കുന്നതും നിയന്ത്രിക്കുന്നതും...

മനസ്സ്‌ തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു (62)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 6, 1935 45. ചോ: ആത്മസാക്ഷാല്‍ക്കാരമാര്‍ഗ്ഗം കടുപ്പമായിരിക്കുന്നു. ലോകവിഷയങ്ങള്‍ എളുപ്പം ബോധമാവുന്നു. എന്നാല്‍ ഇതങ്ങനെയല്ല. ഉ: അതെ. മനസ്സ്‌ തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു. ചോ: ഭഗവാന്റെ സന്നിധിയില്‍ ഒരു ദിവസം...

ഏകാന്തത തനിക്കു വെളിയിലല്ല (61)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 3, 1935 44. എന്‍ജിനീയര്‍ ഏകനാഥറാവു ധ്യാനത്തിന്‌ ഏകാന്തത ആവശ്യമാണോ എന്നു ചോദിക്കുകയുണ്ടായി. ഉ: ഏകാന്തത എല്ലായിടത്തുമുണ്ട്‌. ഒരു വ്യക്തി എപ്പോഴും ഏകാന്തതയിലാണ്‌. അവനതിനെ തന്നകത്ത്‌ കാണേണ്ടതാവശ്യം. തനിക്കു വെളിയിലല്ല. ചോ: വ്യവഹാരങ്ങള്‍...

ബോധം ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും നമ്മിലുണ്ട്‌. (60)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 28, 1935 ചോ: (രാമമൂര്‍ത്തി) ഭഗവാനേ! ഞാന്‍ ബ്രണ്ടന്റെ “എ സേര്‍ച്ച്‌ ഇന്‍ സീക്രട്ട്‌ ഇന്‍ഡ്യ” എന്ന പുസ്തകം വായി്ചിട്ടുണ്ട്‌. അതില്‍ ഒടുവിലത്തെ അധ്യായത്തില്‍ വിചാരം കൂടാതെ ബോധമാത്രമായിട്ടിരിക്കാമെന്നു പറഞ്ഞിരിക്കുന്നു. അതെനിക്കു...

ബോധം (അറിവ്‌) ഒന്നേയുള്ളൂ (59)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 28, 1935 43. വേലൂര്‍ കളക്റ്റര്‍ രങ്കനാഥന്‍ ഐ.സി.എസ്‌, എസ്‌.വി. രാമമൂര്‍ത്തി ഐ.സി.എസ്‌, പുതുക്കോട്ട ദിവാന്‍ ടി. രാഘവയ്യ – ഈ മൂന്നുപേരും ചേര്‍ന്ന്‌ ആശ്രമത്തില്‍ ഭഗവദ്ദര്‍ശനത്തിനു വന്നു ചേര്‍ന്നു. രങ്കനാഥന്‍: ചോ: മനസ്സിനെ...

ശുദ്ധ ചൈതന്യം അഖണ്ഡമാണ്‌ (58)

ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 24, 1936 42. മദനപ്പള്ളിയില്‍ നിന്നും മി. ഡങ്കണ്‍ ഗ്രീന്‍ലിസ്‌ (Duncan Greenlees) ആശ്രമത്തിലേക്ക് ഇപ്പ്രകാരം എഴുതുകയുണ്ടായി. ചിലപ്പോള്‍ എനിക്കു ചൈതന്യ സ്ഫൂര്‍ത്തിയുടെ വ്യക്തമായ അനുഭവം ഉണ്ടാകാറുണ്ട്‌. അത്‌ എന്നെയും ഉള്‍ക്കൊണ്ടുകൊണ്ട്‌...
Page 59 of 70
1 57 58 59 60 61 70