ജീവന്മാര്‍ നിജപ്രകൃതിയില്‍ ഉപാധി രഹിതനാണ് (318)

ശ്രീ രമണമഹര്‍ഷി ജനുവരി 17, 1937 ഒരു യൂറോപ്യന്‍ സന്ദര്‍ശകന്‍: ലോകവ്യവഹാരങ്ങളില്‍ വ്യഷ്ടിജീവന്മാര്‍ കുടുങ്ങിപ്പോകുന്നല്ലോ. അവര്‍ അവരുടെ ആത്മീയ ലോകത്തായിരുന്നുവെങ്കില്‍ ദുഃഖമില്ല. അവര്‍ക്കു മോചനവും ലഭിക്കുമായിരുന്നു. രമണമഹര്‍ഷി: ലോകം ആത്മമയം തന്നെയാണ്. നിങ്ങള്‍ നിങ്ങളെ...

വിചാരമില്ലെന്നിടത്ത് ശരീരം പ്രതീതമാവുകയില്ല (317)

ശ്രീ രമണമഹര്‍ഷി ജനുവരി 13 1937 രമണ മഹര്‍ഷി: മനസ് ചുമ്മാതിരിക്കുന്നില്ല എന്നാണു എല്ലാവര്‍ക്കും പരാതി. വിചാരങ്ങളുടെ കൂമ്പാരമാണ് മനസ്സ്. ആത്മാവിനോട് ചേര്‍ന്ന് നിന്നാലേ മനസ്സു ശാന്തമാകൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ ജപം നല്ലതാണ്. തെരുവില്‍ നടന്നുപോകുന്ന ആന ഏതു വാക്കിനും...

ചില സ്മരണകള്‍ (316)

ശ്രീ രമണമഹര്‍ഷി ജനുവരി 19. 1937 1. രമണമഹര്‍ഷി സ്കന്ദാശ്രമത്തിലായിരുന്നപ്പോള്‍ തനിക്കു പത്തടി അകലെയായി ഒരു വെളുത്ത തവളയെക്കണ്ടു. ഭഗവാന്‍ അതിനെ സൂക്ഷിച്ചുനോക്കി, അതു ഭഗവാനെയും. അതു പെട്ടന്ന് ഭഗവാന്‍റെ മുഖത്തുചാടി. ഭഗവാന്‍ കണ്ണടച്ചതുകൊണ്ട് കണ്ണില്‍പെട്ടില്ല. 2....

അദ്വൈത വസ്തു നീയാണ് (315)

ശ്രീ രമണമഹര്‍ഷി അരുണാചലാഷ്ടകം ആറാമദ്ധ്യായാത്തെപ്പറ്റി മഹര്‍ഷി ഇപ്രകാരം പറഞ്ഞു. മുന്‍ ശ്ലോകത്തില്‍ ‘ഒന്ന്’ ഉണ്ടോ എന്ന് ചോദിക്കുന്നു. ഈ ശ്ലോകത്തില്‍ ‘ഉണ്ട്’ എന്നുത്തരം. എന്നാലും ആ ‘ഒന്ന്’ അതിന്‍റെ അതിശയകരമായ പ്രതിഭ നിമിത്തം,...

സുഖാനുഭാവത്തെ മറയ്ക്കുന്ന വിചാരങ്ങളെ ഒഴിവാക്കുക (314)

ശ്രീ രമണമഹര്‍ഷി ചോ: ജാഗ്രത്തില്‍ ദുഃഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. മഹര്‍ഷി: നിങ്ങള്‍ നിങ്ങളെ നോക്കിയിരുന്നാല്‍ മറ്റൊന്നും പ്രത്യക്ഷപ്പെടുകയില്ല. ദുഃഖത്തിനു ഹേതുവായ അഹന്ത ഒഴിയും. ചോ: ഞാനാരെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആരെയും കാണുന്നില്ല. മഹര്‍ഷി: നിങ്ങള്‍...

അദ്വൈതമാണ് സമത്വം (313)

ശ്രീ രമണമഹര്‍ഷി സാധു ശ്രീധരന്‍ (ഗോവ): ‘യോഗഃകര്‍മ്മസുകൗശലം’ എന്നതില്‍ കൗശലം എന്താണ്‌? മഹര്‍ഷി: ഫലാസക്തി കൂടാതെ കര്‍മ്മം ചെയ്യുകയാണ് കര്‍മ്മകൗശലം. താന്‍ കര്‍ത്താവാണെന്നു കരുതരുത്. കര്‍മ്മത്തെ ഈശ്വരനര്‍പ്പിക്കുക. ചോ: ‘സമത്വംയോഗമുച്യതെ’ എന്നതില്‍...
Page 16 of 61
1 14 15 16 17 18 61