സ്വയം അറിയുക (306)

ശ്രീ രമണമഹര്‍ഷി വി.കെ.ചോക്കര്‍ (പൂന) ‘സ്വയം’ അറിയുക, അല്ലെങ്കില്‍ ഉള്ളിലുള്ള ‘ഞാന്‍’ ആരെന്നറിയുക എന്ന് പറഞ്ഞാല്‍ അതെങ്ങനെ ചെയ്യാനാണ്? യാന്ത്രികമായി മന്ത്രവും മറ്റും ഉരുവിട്ടിട്ടാണോ? രമണമഹര്‍ഷി: മന്ത്രജപം സദാ നടന്നുകൊണ്ടിരിക്കുകയാണ്. അതു അജപ....

ജാഗ്രത്ത് – സുഷുപ്തി (305)

ശ്രീ രമണമഹര്‍ഷി ജനുവരി 2, 1937 പൊന്തിവരുന്ന ‘വ്യഷ്ടി – ഞാന്‍'(അഹന്ത) താഴുകയും ചെയ്യും. പൊന്തിവരാത്ത ‘സമഷ്ടി – ഞാന്‍’ (ആത്മാവു) പൊങ്ങുകയോ താഴുകയോ, അഥവാ ഉദിക്കുകയോ അണയുകയോ ചെയ്യുന്നില്ല. വൈകിട്ട് അഞ്ചരമണിക്കു സ്വിസ്സ് വനിത ധ്യാനം...

ധ്യാനം നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതമാണ്‌ (304)

ശ്രീ രമണമഹര്‍ഷി ജനുവരി 1, 1937 ചോദ്യം: ‘അഹം ബ്രഹ്മാസ്മി’, ‘ബ്രഹ്മൈവാഹം’ ഇവ തമില്ലുള്ള വ്യത്യാസമെന്ത്? രമണ മഹര്‍ഷി: ആദ്യത്തേത് ഒന്നാം മഹാവാക്യമായ പ്രത്യക്ഷവൃത്തിയും മറ്റേത്‌ പരോക്ഷജ്ഞാനവുമാണ്. ആദ്യത്തേതില്‍ ‘ഞാന്‍’ എന്നതിന്‍റെ...

ഈശ്വരസങ്കല്പം (303)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 31, 1936 ഒരാള്‍ അയിത്തത്തെപ്പറ്റി ഒരു ചോദ്യമുന്നയിച്ചു. രമണ മഹര്‍ഷി: നാം തീണ്ടാന്‍ പാടില്ലാത്തത്‌ അനാത്മാകാരങ്ങളെയാണ്. സമൂഹത്തിലെ അയിത്തം മനുഷ്യ നിര്‍മ്മിതമാണ്. ചോദ്യം: നമ്മുടെ ക്ഷേത്രങ്ങളില്‍ അയിത്തം ആചരിക്കേണ്ടേ? മഹര്‍ഷി: അതു ബന്ധപ്പെട്ടവര്‍...

അഹംസ്ഫുരണവും അഹംവൃത്തിയും (302)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 27, 1936 മൈസൂറില്‍ നിന്നും വന്ന ഷാമണ്ണ അഹംസ്ഫുരണത്തെപ്പറ്റി ചോദിച്ചു. രമണ മഹര്‍ഷി: അത് നിദ്രയിലുണ്ടാകുന്നതല്ല. ഉണര്‍ച്ചയില്‍ ശരീരാദി പ്രപഞ്ചാദികളോടു ചേര്‍ന്നിരിക്കവേതന്നെ ആത്മ വൃത്തി തോന്നാറുണ്ട്. ഇതിനെ അഹംവൃത്തി എന്നു പറയുന്നു. എന്നാല്‍...

അറിവോടുകൂടി ആദിയോടു ചേര്‍ന്നിരിക്കുന്നതാണ് ധ്യാനം (301)

ശ്രീ രമണമഹര്‍ഷി സന്ദര്‍ശകര്‍ തമ്മില്‍ “പരമ്പരാഗതമായ അദ്ധ്യാത്മജ്ഞാനം നമ്മുക്കുണ്ടായിരുന്നിട്ടും അതില്ലാത്ത അന്യനാട്ടുകാരാണല്ലോ നമ്മെക്കാള്‍ എളുപ്പത്തില്‍ ഭഗവാന്‍റെ ജ്ഞാനം ഗ്രഹിക്കുന്നത്.” ഭഗവാന്‍: ദര്‍ശനം ഇല്ലാത്തതിനേക്കാള്‍ നല്ലതാണ് ദര്‍ശനം ഉണ്ടാകുന്നത്....
Page 18 of 61
1 16 17 18 19 20 61