സ്വരൂപാനന്ദം (300)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 26, 1936 ഒരു സ്വിസ്സ് വനിത ഭഗവാനെ നോക്കിയപ്പോള്‍ കണ്ട ദര്‍ശനത്തെപ്പറ്റി പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഭഗവാന്‍റെ മുഖം പൂവുകൊണ്ടലങ്കരിക്കപ്പെട്ട ഒരു കുഞ്ഞിന്‍റെ സുന്ദരമുഖം പോലെ തോന്നി. ഞാന്‍ സ്നേഹത്തില്‍ മുങ്ങി നിന്നു. രമണ മഹര്‍ഷി:...

സുഖവും വൈരാഗ്യവും (299)

ശ്രീ രമണമഹര്‍ഷി ഉപദേശമഞ്ജരിയില്‍ പറയുന്ന തീവ്രവൈരാഗ്യം, വ്യാവഹാരികങ്ങളിലുള്ള വിരക്തിയും മുക്തിക്കുള്ള ആഗ്രഹവുമല്ലേ എന്ന് ഒരു ഭക്തന്‍ ചോദിച്ചു. രമണ മഹര്‍ഷി: സുഖത്തെ അന്വേഷിക്കാത്തവര്‍ ആരുണ്ട്‌? എന്നാലും ദു:ഖസമ്മിശ്രമായ സുഖത്തെയാണാരും സുഖമെന്നു കരുതുന്നത്. ആ സുഖം...

നാം എല്ലാവരും ഒരേ ആത്മാവാണ് (298)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 25, 1936 ബി. എസ്. സി. ഡിഗ്രിയുള്ള ഒരു ബ്രഹ്മചാരി ഒരുദ്യോഗലബ്ധിക്കുവേണ്ടി ആശ്രമം ഹാളില്‍ നാലഞ്ചുമാസമായി വ്രതമിരിക്കുകയായിരുന്നു. അയാള്‍ മറ്റു പരിശ്രമങ്ങളൊന്നും ചെയ്യുന്നില്ല, അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ സഹോദരന്‍ വന്നു. ബ്രഹ്മചാരി...

സ്വപ്നത്തിലും സുഷുപ്തിയിലും ധ്യാനിക്കാന്‍ കഴിയുമോ ? (297)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16, 1936 പൂവന്‍ എന്ന കോനാര്‍ക്ക് ഭഗവാന്‍ വിരൂപാക്ഷഗുഹയില്‍ ഇരുന്ന കാലം മുതല്‍ മുപ്പതുവര്‍ഷത്തോളം പരിചയമുണ്ടായിരുന്നു. ഭഗവാനെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് അയാള്‍ ചിലപ്പോള്‍ പാല്‍ വിതരണം ചെയ്തിരുന്നു. ആശ്രമം വക ചില്ലറ ജോലികളും അയാള്‍ ചെയ്യും....

ദേഹമാണ് താന്‍ എന്ന ദേഹാത്മബുദ്ധി മാറ്റുക (296)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16, 1936 ചോദ്യം: ആത്മാവ്, പരമാത്മാവ്, സച്ചിദാനന്ദം എന്നിവയെ ഞാന്‍ സാക്ഷാല്‍ക്കരിക്കാന്‍ അനുഗ്രഹിക്കണം. രമണ മഹര്‍ഷി: നിങ്ങള്‍ പറഞ്ഞ മൂന്നും താനും എപ്പോഴുമുള്ള ഒരേ സ്വയംപ്രകാശവസ്തുവാണ്. കാലത്രയങ്ങളിലും ഉള്ളത് എന്ന അതിനെ പുത്തനായി...

മനസ്സിനെ ഒരേ നിലയില്‍ നിര്‍ത്തുക (295)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 14,1936 ചോദ്യം: ധ്യാനം ശീലിക്കുന്നതെങ്ങനെ? രമണ മഹര്‍ഷി: ധ്യാനം താന്‍ തന്നില്‍ തന്നെ നില്‍ക്കുന്ന ആത്മനിഷ്ഠയാണ്. എന്നാല്‍ മനസ്സിലെ വിചാരങ്ങളെ ഒഴിക്കുന്ന ശ്രമത്തെ ധ്യാനമെന്നു പറഞ്ഞുവരുന്നു. ആത്മനിഷ്ഠ നമ്മുടെ സ്വപ്രകൃതിയാണ്. അതിനെ...
Page 19 of 61
1 17 18 19 20 21 61