ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ്‌ ധ്യാനം (294)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 13, 1936 ചോദ്യം: സ്വപ്നത്തില്‍ തോന്നുന്ന കരണേന്ദ്രിയങ്ങളെയാണോ തന്മാത്രകളെന്നു പറയുന്നത്? രമണ മഹര്‍ഷി: അല്ല. തന്മാത്രകള്‍ അവയെക്കാളും സൂക്ഷമായിട്ടിരിക്കും, ജാഗ്രത്തിലെ കരണേന്ദ്രിയങ്ങളെക്കാളും സ്വപ്നത്തിലെ കരണങ്ങള്‍ സൂക്ഷ്മമായിരുന്നാലും...

അത്യാശ്രമികള്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല (293)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 5, 1936 (കമ്മിഷന്‍ വിചാരണയുടെ തുടര്‍ച്ച ) ചോദ്യം: അത്യാശ്രമികള്‍ക്കു സമ്പാദ്യം ഉണ്ടായിരിക്കാമോ? രമണ മഹര്‍ഷി: അവര്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല. അവര്‍ക്കു തോന്നിയതുപോലെയിരിക്കാം. ശുകബ്രഹ്മര്‍ഷി ഗൃഹസ്ഥനായിരുന്നു. അദ്ദേഹത്തിനു ഭാര്യയും...

ഞാന്‍ ആരുടെയും ശിഷ്യനല്ല, ഗുരുവുമല്ല (292)

ശ്രീ രമണമഹര്‍ഷി നവംബര്‍, 15 1936 മഹര്‍ഷിയുടെ ഭക്തന്മാരില്‍ ഒരാള്‍ തനിക്കു നഷ്ടപ്പെട്ടുപോയ ആശ്രമ ഭരണാധികാര സ്ഥാനം വീണ്ടുകിട്ടാന്‍ കോടതിയില്‍ പരാതി കൊടുത്തു. അതു സംബന്ധിച്ച് മഹര്‍ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ ആശ്രമത്തിലെത്തിയ കമ്മിഷന്‍: ചോദ്യം: ഇതെന്താശ്രമം? രമണ മഹര്‍ഷി:...

അഹന്തയുടെ ആദിയെ ഉള്ളിനുള്ളില്‍ അന്വേഷിക്കണം (291)

ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 ചോദ്യം: അങ്ങയെ ഒരാള്‍ അടിച്ചാല്‍ അങ്ങതറിയുകയില്ലേ? അറിഞ്ഞില്ലെങ്കില്‍ അതാണോ ജ്ഞാനം? മഹര്‍ഷി: മയക്കുമരുന്ന് കൊടുക്കപ്പെട്ടവര്‍ ബാഹ്യവിഷയങ്ങളറിയാതിരിക്കും. അതു ജ്ഞാനമാവുമോ? ചോദ്യം: ത്രിപുടി ഉണ്ടായിരിക്കുന്നതു ജ്ഞാനമല്ലല്ലോ. മഹര്‍ഷി:...

സംസ്കാരം തന്നെയാണ് ജനിമൃതി സംസാരത്തിനാസ്പദം (290)

ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 ഭഗവദ്ഗീത നല്ലപോലെ പഠിച്ചിരുന്ന സാഗര്‍മുള്‍ എന്ന മാര്‍വാനി മാന്യന്‍. ഭഗവദ്ഗീതയില്‍ ഒരിടത്ത് എനിക്കന്യനായിട്ടാരുമില്ലെന്നും മറ്റൊരിടത്ത് എല്ലാം എന്നില്‍, ചരടില്‍ മണികളെന്നോണം, കോര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഭഗവാന്‍ പറയുന്നത് എങ്ങനെ...

അജ്ഞാനം എന്നൊന്നില്ല എന്നറിയുന്നതാണ് ആത്മജ്ഞാനത്തിന്‍റെ രഹസ്യം (289)

ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 കര്‍മ്മത്തിനു ഫലമുണ്ട്‌, കാരണത്തിനു കാര്യമെന്നപോലെ. ഫലദാതാവിനെ ദൈവമെന്നു പറയുന്നു. ഒരു ഭക്തന്‍ വിസ്മൃതിയിലാണ്ടിരിക്കുന്ന ആത്മാവിനെപ്പറ്റി സംസാരിച്ചു. അല്‍പം കഴിഞ്ഞ് ഭഗവാന്‍: ലോകം ആത്മാവിനു സ്മൃതി വിസ്മൃതികളെ ആരോപിക്കുന്നു. ഇതും വെറും...
Page 20 of 61
1 18 19 20 21 22 61