ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ് (396)

ശ്രീ രമണമഹര്‍ഷി ജനുവരി 24, 1939 രമണമഹര്‍ഷി ഹാളിലുണ്ടായിരുന്ന കുറെ മാന്യസന്ദര്‍ശകരോട്: ഭൂതകാലത്തെയും ഭാവികാലത്തെയും പറ്റിയുള്ള അന്വേഷണങ്ങളെല്ലാം പാഴാണ്. നോക്കേണ്ടത് വര്‍ത്തമാനകാലത്തെപ്പറ്റിയാണ്‌. പ്രാരബ്ധവശാല്‍ എന്തോ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്. അവയുടെ...

ആത്മജ്ഞാനികള്‍ കുഞ്ഞുങ്ങളെപ്പോലെ (395)

ശ്രീ രമണമഹര്‍ഷി ജനുവരി 19 1939 മിസിസ് ഹിക്ക്റിഡിങ്ങ്: ഗുരുകാരുണ്യത്താലും സാക്ഷാല്‍ക്കാരപ്രാപ്തി ഉണ്ടാകുന്നു എന്നു പറയുന്നതെങ്ങനെ? രമണമഹര്‍ഷി: ഗുരുവാര്? ശിഷ്യനാര്? ചോദ്യം: ആത്മാവ് മഹര്‍ഷി: രണ്ടും ഒന്നാണെങ്കില്‍ ഈ ചോദ്യമെങ്ങനെ ഉദിച്ചു? ചോദ്യം: ഇതു പരസ്പര വിരുദ്ധമാണെന്ന്...

ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ സൃഷ്ടി എന്തിന്? (394)

ശ്രീ രമണമഹര്‍ഷി ചോദ്യം: ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ ഇടയ്ക്ക് ഈ സൃഷ്ടി എന്തിന്? രമണമഹര്‍ഷി: ജീവാത്മാവിനെ തന്‍റെ സത്യസ്വരൂപത്തെ അറിഞ്ഞുകൊള്ളാന്‍ പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് (മിഥ്യയായ) ഈ സൃഷ്ടി. നിദ്രയില്‍ ദേഹാദി പ്രപഞ്ചങ്ങള്‍ ദൃശ്യമല്ല. എങ്കിലും ജീവന്‍...

ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്(393)

ശ്രീ രമണമഹര്‍ഷി ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്. അതില്‍ ഉറക്കത്തിലെ ഭേദമറ്റ ശാന്തിയും ജാഗ്രത്തിലെ ഉണര്‍വും ഒന്നായി കലര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ആ അനുഭൂതിയെ ജാഗ്രത് – സുഷുപ്തി എന്നു പറയുന്നത്. അതില്‍ ഉറക്കതിലുള്ളതിനെക്കാള്‍...

ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ് (392)

ശ്രീ രമണമഹര്‍ഷി ജനുവരി 18 1939 മിസിസ് ഹിക്ക്റിഡിങ് രണ്ടു ചോദ്യം എഴുതി കാണിച്ചു. രമണമഹര്‍ഷി: ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ്. സംശയിക്കുന്നത് ആത്മാവായ ഞാനോ അഹങ്കാരനായ ഞാനോ എന്നറിയണം. ആത്മാവ് സംശയാതീതനും സത്യവുമായതിനാല്‍ സംശയം അഹങ്കാരനാണ്. അത്...

ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു (391)

ശ്രീ രമണമഹര്‍ഷി ജനുവരി 10, 1939 ഒരു സ്ത്രീഭക്ത തന്‍റെ പ്രാര്‍ത്ഥനയ്ക്കിടയില്‍ ഇങ്ങനെ പാടി. ‘അങ്ങാണ് എന്‍റെ പിതാവ്, മാതാവ്, മിത്രങ്ങള്‍, എന്നല്ല എന്റെതുകളെല്ലാവും’. രമണമഹര്‍ഷി: (ചിരിച്ചുകൊണ്ട്) അതെ, അതെ. അങ്ങ് അതാണ്‌, ഇതാണ്, എല്ലാമാണ്, ‘ഞാ’നല്ല....
Page 3 of 61
1 2 3 4 5 61