ജ്ഞാനേശ്വരി എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

നമ്മുടെ ശത്രുക്കളാണ് രാഗവും ദ്വേഷവും (ജ്ഞാ. 3.34)

ഓരോ ഇന്ദ്രിയത്തിനും അതിന്റേതായ വിഷയത്തില്‍ ഇഷ്ടമുള്ളതിനോട് രാഗവും ഇഷ്ടമില്ലാത്തതിനോടും ദ്വേഷവും നിയമേന കാണപ്പെടുന്നു. അവയ്ക്ക് അടിമപ്പെട്ടു പോകരുത്. എന്തെന്നാല്‍ അവ ഇവന്റെ ശത്രുക്കളാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഇന്ദ്രിയങ്ങളെ ഇഷ്ടത്തിനു വിട്ടാല്‍ അത് ദുരന്തമായിരിക്കും (ജ്ഞാ. 3.33)

ആത്മജ്ഞാനി പോലും സ്വന്തം സ്വഭാവത്തിനനുരൂപമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. എന്തെന്നാല്‍ സകലപ്രാണികളും പ്രകൃതിയെ (പൂര്‍വ്വകര്‍മ്മ സംസ്കാരത്തിന്നധീനമായിരിക്കുന്ന സ്വഭാവത്തെ)അനുസരിക്കുന്നു. ഇന്ദ്രിയങ്ങളെയോ മനസ്സിനേയോ ബലാല്‍ പിടിച്ചടക്കിയത് കൊണ്ട് എന്തു പ്രയോജനമാണ്? ലേഖനം മുഴുവന്‍ വായിക്കുക »

മൂഢന്‍മാര്‍ക്ക് വിജ്ഞാനം വിവേചിച്ചറിയാന്‍ പറ്റുകയില്ല (ജ്ഞാ. 3.31,32)

ഒരു പിണത്തിന്റെ കൈയ്യില്‍വെയ്ക്കുന്ന രത്നം ഉപയോഗശൂന്യമാകുന്നത് പോലെ, ഒരന്ധന് പ്രഭാതകിരണങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തത് പോലെ, ചന്ദ്രോദയം കൊണ്ട് കാക്കയ്ക്ക് ഒരു പ്രയോജനവും ഇല്ലാത്തത് പോലെ, മൂഢന്‍മാര്‍ക്ക് വിജ്ഞാനം വിവേചിച്ചറിയാന്‍ പറ്റുകയില്ല. ലേഖനം മുഴുവന്‍ വായിക്കുക »

ശരീരത്തോടുള്ള താല്‍പര്യം അവസാനിപ്പിക്കണം (ജ്ഞാ. 3.30)

“ഇതാണ് കര്‍മ്മം, ഞാനാണ് ഇത് ചെയ്യുന്നത്, ഞാന്‍ ഇത് ചെയ്യും. ” എന്ന വിധത്തിലുള്ള അഹന്ത ഒരിക്കലും മനസ്സില്‍ തോന്നരുത്. ശരീരത്തോട് ഉള്ള താല്‍പര്യം അവസാനിപ്പിക്കണം. ആഗ്രഹങ്ങളെല്ലാം കൈവെടിയണം. അതിനുശേഷം വന്നു ചേരുന്ന എല്ലാ ഇന്ദ്രിയ വിഷയങ്ങളും അനുഭവിച്ചു കൊള്ളുക. ലേഖനം മുഴുവന്‍ വായിക്കുക »

അഹംഭാവത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കുക (ജ്ഞാ. 3.28,29)

പ്രകൃതിയുടെ പരിണാമത്തില്‍ നിന്നുടലെടുക്കുന്ന കര്‍മ്മങ്ങള്‍ ജ്ഞാനിയായ ഒരുവനെ ഒരിക്കലും ബാധിക്കുന്നില്ല. അഹംഭാവത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കിയ അവന്‍ ‍അതില്‍ ‍നിന്നു നിശ്ശേഷം മോചിതനാണ്. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍