ഒന്നിനാലും ബന്ധിക്കപ്പെടാതെ എപ്പോഴുമുള്ളത്‌, ആത്മസ്വരൂപം (131)

ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 ചോ: ഗാഢനിദ്രയില്‍ ഞാന്‍ ഏതോ ഒരു തരം സമാധിയിലിരിക്കുന്നു എന്നു വിചാരിക്കുന്നു. ആ അനുഭവം ശരിയാണോ? ഉ: ഈ ചോദിക്കുന്നത്‌ ഉണര്‍ന്നിരിക്കുന്ന ഞാനാണ്‌. ഉറക്കത്തിലിരിക്കുന്ന ഞാനല്ല. സമാധിക്കുതുല്യമായി ഉണര്‍ച്ചയോടുകൂടിയ ഉറക്കം...

സൃഷ്ടിയില്‍ പാകപ്പിഴ ഒന്നുമില്ല (130)

ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 135. മദ്രാസ്‌ അടയാറില്‍ നടന്ന ബ്രഹ്മജ്ഞാന മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന മൂന്നു യൂറോപ്യന്‍ സ്ത്രീകള്‍ ഭഗവാനെ കാണാന്‍ വന്നിരുന്നു. താഴെ കാണുന്ന സംഭാഷണം നടന്നു. ചോ: ഈ സൃഷ്ടി സംവിധാനം മുഴുവനും ശരിയായിട്ടുള്ളതാണോ? അതൊ ഇതില്‍...

സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌ (129)

ശ്രീ രമണമഹര്‍ഷി ജനുവരി 14, 1936 134. ഹൃദയത്തെപ്പറ്റി ഒരു ചോദ്യമുണ്ടായി. തന്റെ ആത്മാവിനെ ശരണമാക്കി അതിനെ സാക്ഷാല്‍ക്കരിക്കണമെന്നു ഭഗവാന്‍ പറഞ്ഞു. അപ്പോള്‍ അത്‌ സ്വയം പ്രവര്‍ത്തിച്ചു കൊള്ളും. സാക്ഷാല്‍ക്ക്കാരത്തിനാധാരം ആത്മാവാണ്‌. അതുള്ളിലോ പുറത്തോ എന്നു പറയാന്‍...

വിശ്വാസത്തിനു മാറ്റം വരാം, പക്ഷെ സത്യം മാറുകയില്ല (128)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ: താന്‍ ‘ബഹായ്‌’ മത സിദ്ധാന്തം പഠിച്ചതോടെ തന്റെ ശൈവ സിദ്ധാന്തത്തിലുള്ള വിശ്വാസത്തിനു ശൈഥില്യം വന്നു പോയി എന്നും തന്നെ ശിക്ഷിക്കണമെന്നും ചോദ്യ കര്‍ത്താവപേക്ഷിച്ചു. ഉ: തന്റെ ആത്മാവിനെ ദൃഢമായറിഞ്ഞാല്‍ ലോകത്തൊന്നിനും തന്നെ...

മൗനമാണ്‌ പരിപൂര്‍ണ്ണജ്ഞാനം (127)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ: തന്നെ അറിയണമെന്നാണല്ലോ ഇപ്പറഞ്ഞതിന്റെ എല്ലാം സാരം. ഉ: അതെ. സര്‍വ്വത്തിന്റെയും സാരം. അദ്വൈതസിദ്ധാന്തത്തില്‍ രണ്ടു ഘടകങ്ങള്‍ ഉണ്ട്‌. ഒന്ന്‌ സൃഷ്ടിദൃഷ്ടിയും മറ്റൊന്ന്‌ ദൃഷ്ടിസൃഷ്ടിയും. ഈശ്വരസൃഷ്ടിയില്‍ മുമ്പിനാലേ ഉള്ള ജഗത്തിനെ ജീവന്‍...

തന്റെ സ്വരൂപത്തെ അറിയാന്‍ അന്യരോട്‌ ചോദിക്കുകയോ? (126)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ: ജാഗ്രത്ത്‌, സ്വപ്ന, സുഷുപ്തികളില്‍ ഇരിക്കുന്നവന്‍ ഞാനൊരാള്‍ മാത്രമാണെങ്കില്‍ ഇടയ്ക്ക്‌ ഈ അഹന്ത എന്നെ മറച്ചിരിക്കുകയാണോ? അഥവാ അതെന്റെ സ്വയം കൃതാനര്‍ത്ഥമാണോ? ഉ: നിങ്ങളെക്കൂടാതെ എന്തെങ്കിലും സംഭവിച്ചോ? ചോ: എനിക്കൊരു മാറ്റവും...
Page 146 of 218
1 144 145 146 147 148 218