വൃത്തിജ്ഞാനം വിഷയസംബന്ധിയാണ് (399)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 9, 1939 ചോദ്യം: ദ്രഷ്ടാവ് (അഹം) ദൃശ്യത്തോടു (ഇദം) ബന്ധപ്പെട്ടേ ഇരിക്കുന്നുള്ളൂ. രമണമഹര്‍ഷി: ഇപ്പോള്‍ അങ്ങനെ തന്നെ തോന്നും. ക്രമേണ ദൃശ്യങ്ങള്‍ അതിനാധാരമായ ദ്രഷ്ടാവിലൊടുങ്ങി ദ്രഷ്ടാവു ശേഷിച്ചു നില്‍ക്കും. ഈ ദ്രഷ്ടാവ് യഥാര്‍ത്ഥ...

നാമെങ്ങനെയോ, അങ്ങനെയാണ് നമുക്കു ലോകം (185)

സ്വാമി വിവേകാനന്ദന്‍ ഈ കാലത്ത് കര്‍മ്മപരതയെ പ്രശംസിപ്പാനും ചിന്താപരതയെ നിന്ദിപ്പാനും ഒരു വാസന കാണുന്നുണ്ട്. കര്‍മ്മം വളരെ നല്ലത്, എന്നാല്‍ അത് ആലോചനയുടെ ഫലമാണ്. ശക്തി ശരീരത്തില്‍ കൂടെ ലഘുവായി പ്രകാശിക്കുന്നതിനെ കര്‍മ്മമെന്നു പറയുന്നു. എന്നാല്‍ എവിടെ വിചാരമില്ലയോ അവിടെ...

നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ് (398)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 7, 1937 മിസ്‌മെര്‍സ്റ്റണ്‍ എന്ന ഇംഗ്ലീഷ് സ്ത്രീ: ഞാന്‍ അങ്ങയുടെ ‘ഞാനാര്’ എന്ന പുസ്തകം പഠിച്ചിട്ടുണ്ട്. എന്നാല്‍ ‘ഞാനാര്’ എന്നന്വേഷിക്കുമ്പോള്‍ ഒന്നും പിടികിട്ടുന്നില്ല. മാത്രമല്ല ജീവിതത്തില്‍ എനിക്ക് താല്പര്യമുള്ള...

യഥാര്‍ത്ഥമനുഷ്യനോ അഖണ്ഡം അനാദ്യന്തം (184)

സ്വാമി വിവേകാനന്ദന്‍ അതിനെ അറിവാന്‍ വയ്യ, അറിവാന്‍ ശ്രമിക്കുന്നതു വെറുതെ. അറിയാവുന്ന വസ്തുവായാല്‍, അതു പിന്നെ അതായിരിക്കയില്ല. അത് എന്നും അറിയുന്നവനാണ് (ജ്ഞാതാവാണ്, ജ്ഞേയമല്ല). അറിയുകയെന്നാല്‍ അളവില്‍ പെടുത്തലാണ്. അറിയുക എന്നാല്‍ വിഷയീകരിക്കലാണ്. അവനാകട്ടെ,...

ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ് (397)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4 1939. ഓരോ വിചാരവും ദ്രഷ്ടാവും ദൃശ്യവുമായി ഉദിച്ചസ്തമിക്കുന്നു. ദ്രഷ്ടാവ് മറയുന്നിടത്ത് ‘ഞാ’നും മറയുന്നുവെങ്കില്‍ ;ഞാനാരാ’ണെന്ന അന്വേഷണം തുടര്‍ന്നു പോകുന്നതെങ്ങനെ? രമണമഹര്‍ഷി: ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ്. അത്...

പരഹിതാര്‍ത്ഥം ജീവിക്കുന്ന നിമിഷങ്ങളിലേ നാം വാസ്തവത്തില്‍ ജീവിക്കുന്നുള്ള (183)

സ്വാമി വിവേകാനന്ദന്‍ ഈ സംഗതി പറയുമ്പോള്‍ ജനങ്ങള്‍ക്കു ഭയമാകുന്നു. അങ്ങനെയാകുമ്പോള്‍ തങ്ങളുടെ സ്വന്തം നില നശിച്ചുപോകയില്ലേ എന്ന് അവര്‍ വീണ്ടും വീണ്ടും ചോദിക്കുന്നു. ഈ സ്വന്തം നിലയെന്നതെന്ത്? അതൊന്നു കണ്ടാല്‍ കൊള്ളാമായിരുന്നു. കുട്ടിക്കു മേല്‍മീശയില്ല. അതു വളരുമ്പോള്‍...
Page 59 of 218
1 57 58 59 60 61 218