മനസ്സിനെ ഒരേ നിലയില്‍ നിര്‍ത്തുക (295)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 14,1936 ചോദ്യം: ധ്യാനം ശീലിക്കുന്നതെങ്ങനെ? രമണ മഹര്‍ഷി: ധ്യാനം താന്‍ തന്നില്‍ തന്നെ നില്‍ക്കുന്ന ആത്മനിഷ്ഠയാണ്. എന്നാല്‍ മനസ്സിലെ വിചാരങ്ങളെ ഒഴിക്കുന്ന ശ്രമത്തെ ധ്യാനമെന്നു പറഞ്ഞുവരുന്നു. ആത്മനിഷ്ഠ നമ്മുടെ സ്വപ്രകൃതിയാണ്. അതിനെ...

ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ്‌ ധ്യാനം (294)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 13, 1936 ചോദ്യം: സ്വപ്നത്തില്‍ തോന്നുന്ന കരണേന്ദ്രിയങ്ങളെയാണോ തന്മാത്രകളെന്നു പറയുന്നത്? രമണ മഹര്‍ഷി: അല്ല. തന്മാത്രകള്‍ അവയെക്കാളും സൂക്ഷമായിട്ടിരിക്കും, ജാഗ്രത്തിലെ കരണേന്ദ്രിയങ്ങളെക്കാളും സ്വപ്നത്തിലെ കരണങ്ങള്‍ സൂക്ഷ്മമായിരുന്നാലും...

അത്യാശ്രമികള്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല (293)

ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 5, 1936 (കമ്മിഷന്‍ വിചാരണയുടെ തുടര്‍ച്ച ) ചോദ്യം: അത്യാശ്രമികള്‍ക്കു സമ്പാദ്യം ഉണ്ടായിരിക്കാമോ? രമണ മഹര്‍ഷി: അവര്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല. അവര്‍ക്കു തോന്നിയതുപോലെയിരിക്കാം. ശുകബ്രഹ്മര്‍ഷി ഗൃഹസ്ഥനായിരുന്നു. അദ്ദേഹത്തിനു ഭാര്യയും...

ഞാന്‍ ആരുടെയും ശിഷ്യനല്ല, ഗുരുവുമല്ല (292)

ശ്രീ രമണമഹര്‍ഷി നവംബര്‍, 15 1936 മഹര്‍ഷിയുടെ ഭക്തന്മാരില്‍ ഒരാള്‍ തനിക്കു നഷ്ടപ്പെട്ടുപോയ ആശ്രമ ഭരണാധികാര സ്ഥാനം വീണ്ടുകിട്ടാന്‍ കോടതിയില്‍ പരാതി കൊടുത്തു. അതു സംബന്ധിച്ച് മഹര്‍ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ ആശ്രമത്തിലെത്തിയ കമ്മിഷന്‍: ചോദ്യം: ഇതെന്താശ്രമം? രമണ മഹര്‍ഷി:...

അഹന്തയുടെ ആദിയെ ഉള്ളിനുള്ളില്‍ അന്വേഷിക്കണം (291)

ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 ചോദ്യം: അങ്ങയെ ഒരാള്‍ അടിച്ചാല്‍ അങ്ങതറിയുകയില്ലേ? അറിഞ്ഞില്ലെങ്കില്‍ അതാണോ ജ്ഞാനം? മഹര്‍ഷി: മയക്കുമരുന്ന് കൊടുക്കപ്പെട്ടവര്‍ ബാഹ്യവിഷയങ്ങളറിയാതിരിക്കും. അതു ജ്ഞാനമാവുമോ? ചോദ്യം: ത്രിപുടി ഉണ്ടായിരിക്കുന്നതു ജ്ഞാനമല്ലല്ലോ. മഹര്‍ഷി:...

സംസ്കാരം തന്നെയാണ് ജനിമൃതി സംസാരത്തിനാസ്പദം (290)

ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 ഭഗവദ്ഗീത നല്ലപോലെ പഠിച്ചിരുന്ന സാഗര്‍മുള്‍ എന്ന മാര്‍വാനി മാന്യന്‍. ഭഗവദ്ഗീതയില്‍ ഒരിടത്ത് എനിക്കന്യനായിട്ടാരുമില്ലെന്നും മറ്റൊരിടത്ത് എല്ലാം എന്നില്‍, ചരടില്‍ മണികളെന്നോണം, കോര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഭഗവാന്‍ പറയുന്നത് എങ്ങനെ...
Page 20 of 70
1 18 19 20 21 22 70