അഹന്താസ്വരൂപിയായ ജീവന്‌ ആത്മാവിനെക്കൂടാതെ നിലനില്‍പില്ല (152)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 163. ഉദ്ദേശം 70 വയസ്സ്‌ പ്രായം വരുന്ന ഡോക്ടര്‍ ഹെന്റി ഹാന്‍ഡ് എന്ന അമേരിക്കക്കാരന്‍ അഹന്തയെപ്പറ്റി ഭഗവാനോട്‌ ചോദിച്ചു. ഉ: നിങ്ങളില്‍ തന്നെയിരിക്കുന്ന അഹന്തയെപ്പറ്റി നിങ്ങള്‍ക്ക്‌ സ്പഷ്ടമായറിയത്തക്കതാണ്‌. ചോ: അതിന്റെ ലക്ഷണമെന്താണ്‌?...

ഭ്രൂമധ്യ ധ്യാനം (151)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 23, 1936. 162. ‘ജ്ഞാനേശ്വരി”യും ‘വിചാരസാഗര’വും പഠിച്ച മധ്യവയസ്കയായ ഒരു മഹാരാഷ്ട്ര സ്ത്രീ ഭ്രൂമധ്യ ധ്യാനം അഭ്യസിക്കുകയായിരുന്നു. അവര്‍ക്കു ചില വിറയലും ഭയവുമുണ്ടായതിനാല്‍ ഉപദേഷ്ടാവിന്റെ ആവശ്യം തോന്നി. നോക്കുന്ന,...

ആദ്യം താനാരാണെന്ന് മനസ്സിലാക്കൂ (150)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 13, 1936. 161. ഭഗവല്‍ സന്നിധിയില്‍ സായാഹ്ന വേളയില്‍ സാധാരണ നടത്തിവരുന്ന വേദപാരായണം തീര്‍ന്നപ്പോള്‍ മുന്‍വശത്തിരുന്ന അനന്തപ്പൂര്‍ക്കാരന്‍ ഒരാള്‍ എഴുന്നേറ്റ്‌, അബ്രാഹ്മണര്‍ കേള്‍ക്കത്തക്ക വിധം വേദപാരായണം ചെയ്യാന്‍ പാടില്ലെന്നു പറയുന്നത്‌...

മനം ഏകാഗ്രമായാല്‍ മനസ്സതില്‍ ഒടുങ്ങുന്നു (149)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 12, 1936 159. കോഹന്‍: ആത്മസാക്ഷാല്‍ക്കാരത്തിന്‌ സമാധി അത്യന്താപേക്ഷിതമാണോ? ഉ: ജാഗ്രദ്‌, സ്വപ്ന, സുഷുപ്തികളിലും നാം ആത്മാവില്‍ തന്നെ ഇരിക്കുന്നു. നാമതില്‍ നിന്നും വ്യതിചലിച്ചു നമ്മെ ഇന്ദ്രിയദേഹാദികളോട്‌ ബന്ധിപ്പിച്ചാല്‍ നാം ആളു മാറും. സമാധി...

ജ്ഞാനി ആത്മാവിനന്യമായിട്ടൊന്നുമറിയുന്നില്ല (148)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 11, 1936. 158. ഫ്രീഡ്‌മാന്‍: ജനകന്‍ ജ്ഞാനിയായിരുന്നു. എങ്കിലും രാജ്യം ഭരിച്ചു. കര്‍മ്മത്തിന്‌ മനസ്സിന്റെ വ്യാപാരം ആവശ്യമില്ലേ? അഖണ്ഡാത്മാനുഭവ സ്വരൂപമായിരിക്കുന്ന ജ്ഞാനിയുടെ മനസ്സ്‌ വൃത്തിപ്പെടുന്നതെങ്ങനെ? ഉ: ജനകന്‍ ജ്ഞാനിയായിരുന്നുവെന്നും...

അടിമുടിനടുവെല്ലാം അരുളാണ്‌ (147)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 9, 1936. ചോ: ചിന്തയറ്റ ശൂന്യനില അരുളിനെത്തരുന്നതെങ്ങനെ? ഉ: അരുളിനെക്കൂടാതെയാണോ ഈ ചോദ്യം ചോദിക്കുന്നത്‌?. അടിമുടിനടുവെല്ലാം അരുളാണ്‌. അതുതന്നെ ആത്മസ്വരൂപം. സത്യം ഇതായിരിക്കെ, ശരീരമാണ്‌ താനെന്നു കരുതി ഗുരുവിനെ ശരീരത്തില്‍ കൂടി കാണുന്നു....
Page 44 of 70
1 42 43 44 45 46 70