മനസ്സിനെ നിശ്ചലമാക്കുന്നതാണ്‌ ഏകാന്തം (146)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 9, 1936. 156. ചോ: ഏകാന്തത സാധനയ്ക്കു സഹായകമായിരിക്കുമോ? ഉ: ഏകാന്തതയെന്നാലെന്താണ്‌? ചോ: ജനക്കൂട്ടത്തില്‍ നിന്നും മാറിയിരിക്കുന്നത്‌. ഉ: കൂട്ടത്തെ കണ്ട്‌ ഭയപ്പെടുന്നതെന്തിന്‌? ഏകാന്തത്തെ ആരെങ്കിലും ഭജ്ഞിച്ചു കളയുമോ എന്ന ഭയം ജനിക്കാം....

യോഗ മാര്‍ഗത്തിന്റെ ലക്ഷ്യം ചിത്തനിരോധമാണ്‌ (145)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 5, 1936. 154. മേല്‍പ്പറഞ്ഞ യുവാവ്‌ പ്രാണായാമത്തെപ്പറ്റി ചോദിച്ചതിന്‌. ഉ: ജ്ഞാനമാര്‍ഗ്ഗത്തില്‍ ദേഹം ഞാനെന്ന വിചാരത്തെ വിടുന്നതാണ്‌ രേചകം (നാ-ഹം), ഞാനാരെന്ന അന്വേഷണമാണ്‌ പൂരകം (കോ-ഹം), ഞാന്‍ അവനാണെന്നിരിക്കുകയാണ് കുംഭകം (സോ-ഹം) — ഇതാണ്‌...

പരമാത്മാവ്‌ , ജീവാത്മാവ്‌ (144)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4 , 1936 153. പെഷവാറില്‍ നിന്നും ഉന്നത വിദ്യാഭ്യാസമുള്ള ഒരു യുവാവും ഒരുയര്‍ന്ന ഉദ്യോഗസ്ഥനും മറ്റു ചിലരും ഭഗവാനെ കാണാന്‍ വന്നിരുന്നു. യുവാവ്‌ പരമാത്മാവ്‌ വേറെ, ജീവാത്മാവ്‌ വേറെ എന്നു സ്ഥാപിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിച്ചു. ഉ: പര, ജീവ എന്നീ...

ഇന്ദ്രിയങ്ങളെ സ്പര്‍ശിക്കാതെ ഈശ്വരനെ ഉള്ളില്‍ ചിന്തിക്കുന്നതാണ്‌ ധ്യാനം (143)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 1. 1936 ശ്രീമതി കെല്ലി ധ്യാനമാര്‍ഗ്ഗത്തെപറ്റി ചോദിച്ചു. ഉ: ജലം എന്തെങ്കിലും ചെയ്യുന്നുണ്ടോ? ചോ: ഇല്ല. ഉ: ഈശ്വരനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ചോ: ഈശ്വരനെപ്പറ്റി പഠിച്ചിട്ടുണ്ട്‌. പ്രസംഗിച്ചിട്ടുണ്ട്‌. സ്വയം ചിന്തിച്ചിട്ടില്ല. ഉ: ഇന്ദ്രിയങ്ങളെ...

ഇന്ദ്രിയങ്ങളെ കീഴടക്കുന്നത്‌ ആത്മസാക്ഷാല്‍ക്കാരത്തിന് ആവശ്യമാണ്‌ (142)

ശ്രീ രമണമഹര്‍ഷി ജനുവരി 31, 1936. 151. മേല്‍പറഞ്ഞ അമേരിക്കന്‍ സന്ദര്‍ശകന്‍ അല്‍പം ശ്രവണമാന്ദ്യമുള്ള ആളായിരുന്നു. ജീവിതത്തില്‍ സ്വാശ്രയനായിക്കഴിഞ്ഞ അദ്ദേഹം സ്വന്തം കുറവിനെപ്പറ്റി പരാതിപ്പെട്ടു. ഉ: നിങ്ങള്‍ നിങ്ങളെ അശ്രയിക്കുന്നവനല്ല. അഹന്തയെ ആശ്രയിക്കുന്നയാളാണ്‌. അത്‌...

മനസ്സിനെ ധ്യാനത്തിലോട്ട്‌ തിരിച്ചു വിടുക (141)

ശ്രീ രമണമഹര്‍ഷി’ ജനുവരി 23, 1936 149. ഭക്തിമാര്‍ഗ്ഗത്തില്‍ ശരീരാദി പ്രപഞ്ചങ്ങളെ മറക്കേണ്ടിവരുമോ എന്ന്‌ ഒരു സാധു ചോദിച്ചു. ഉ: ഭക്തിയോടുകൂടിയിരിക്കുക മാത്രമാണ്‌ നാം ചെയ്യേണ്ടിയുള്ളത്‌. ശരീരാദി പ്രപഞ്ചങ്ങളെപ്പറ്റി നാമെന്തിനു വ്യാകുലപ്പെടുന്നു! 150. അമേരിക്കയില്‍...
Page 45 of 70
1 43 44 45 46 47 70