സ്വസ്വരൂപത്തെ അറിയുന്നത്‌ മനസ്സല്ല (134)

ശ്രീ രമണമഹര്‍ഷി ജനുവരി 20, 1936 142. ബസ്വാഡയില്‍ നിന്നും പ്രകാശറാവു: ബ്രഹ്മാകാരവൃത്തി ഉദയമാവുംമുമ്പേ അവിദ്യാമായ ഒഴിയുകയില്ലേ? അല്ല, അത്‌ തുടര്‍ന്നു നില്‍ക്കുമോ? ഉ: വാസന ക്ഷയിച്ചതില്‍ പിന്നീ‍ട്‌ അവിദ്യ ഉണ്ടായിരിക്കുകയില്ല. വാസനാക്ഷയത്തിനും സഹജാനുഭൂതിക്കും...

ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം (133)

ശ്രീ രമണമഹര്‍ഷി ജനുവരി 19, 1936 139. ശ്രീ എല്ലപ്പച്ചെട്ടിയാര്‍, (എം എല്‍ സി) സേലത്തുനിന്നും ഭഗവാനെ കാണാന്‍ വന്നിരുന്നു. ചോ: നാം അന്തര്‍മുഖ വ്യാപാരത്തിലിരുന്നാല്‍ പോരേ, അതോ ‘ഞാന്‍ ബ്രഹ്മമാണ്‌’ എന്ന്‌ ധ്യാനിക്കുകയും വേണമോ? ഉ: ബഹിര്‍മുഖമായിരിക്കുന്ന മനസ്സിനെ...

ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ (132)

ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 ചോ: പ്രാണായാമം അന്വേഷണ മാര്‍ഗ്ഗത്തിനാവശ്യമാണോ? ഉ: അത്‌ ഒഴിച്ചു വയ്ക്കാന്‍ പാടില്ലാത്തതാണെന്നില്ല. ചോ: ‘മദ്ധ്യേ ഒന്നുമറിയാത്ത ഇരുള്‍ ഒന്നു ചൂഴും’ എന്നീ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതെന്താണ്‌? ഉ: അതെ. അവിടെ നാം...

ഒന്നിനാലും ബന്ധിക്കപ്പെടാതെ എപ്പോഴുമുള്ളത്‌, ആത്മസ്വരൂപം (131)

ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 ചോ: ഗാഢനിദ്രയില്‍ ഞാന്‍ ഏതോ ഒരു തരം സമാധിയിലിരിക്കുന്നു എന്നു വിചാരിക്കുന്നു. ആ അനുഭവം ശരിയാണോ? ഉ: ഈ ചോദിക്കുന്നത്‌ ഉണര്‍ന്നിരിക്കുന്ന ഞാനാണ്‌. ഉറക്കത്തിലിരിക്കുന്ന ഞാനല്ല. സമാധിക്കുതുല്യമായി ഉണര്‍ച്ചയോടുകൂടിയ ഉറക്കം...

സൃഷ്ടിയില്‍ പാകപ്പിഴ ഒന്നുമില്ല (130)

ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 135. മദ്രാസ്‌ അടയാറില്‍ നടന്ന ബ്രഹ്മജ്ഞാന മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന മൂന്നു യൂറോപ്യന്‍ സ്ത്രീകള്‍ ഭഗവാനെ കാണാന്‍ വന്നിരുന്നു. താഴെ കാണുന്ന സംഭാഷണം നടന്നു. ചോ: ഈ സൃഷ്ടി സംവിധാനം മുഴുവനും ശരിയായിട്ടുള്ളതാണോ? അതൊ ഇതില്‍...

സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌ (129)

ശ്രീ രമണമഹര്‍ഷി ജനുവരി 14, 1936 134. ഹൃദയത്തെപ്പറ്റി ഒരു ചോദ്യമുണ്ടായി. തന്റെ ആത്മാവിനെ ശരണമാക്കി അതിനെ സാക്ഷാല്‍ക്കരിക്കണമെന്നു ഭഗവാന്‍ പറഞ്ഞു. അപ്പോള്‍ അത്‌ സ്വയം പ്രവര്‍ത്തിച്ചു കൊള്ളും. സാക്ഷാല്‍ക്ക്കാരത്തിനാധാരം ആത്മാവാണ്‌. അതുള്ളിലോ പുറത്തോ എന്നു പറയാന്‍...
Page 47 of 70
1 45 46 47 48 49 70