ഫലാപേക്ഷയില്ലാത്ത കര്‍മ്മം ഉല്‍കൃഷ്ടമാണ്‌ (122)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 129, ഒരു വിശിഷ്ടാദ്വൈതഗ്രന്ഥമെഴുതിയ നരസിമ്മസ്വാമികള്‍ ഭഗവാനെ സന്ദര്‍ശിച്ചപ്പോള്‍ ചോദിച്ചു: ചോ: മരിച്ചു രണ്ടാണ്ടുകള്‍ക്കുള്ളില്‍ സൂക്ഷ്മശരീരം ലയിച്ച്‌ പുനര്‍ജന്മമുണ്ടാകാന്‍ സാധ്യമാണോ? ഉ: ആഹാ! സംശയമില്ല. അങ്ങനെ ജനിക്കാം. അതുമല്ല അങ്ങനെ...

അറിയുന്നവന്‍ അറിയപ്പെടുന്ന വസ്തുക്കളോട്‌ ചേര്‍ന്നത്‌ അറിവ്‌ (121)

ശ്രീ രമണമഹര്‍ഷി ജനുവരി 5, 1936 128. ചില ഫ്രഞ്ചു സ്ത്രീപുരുഷന്മാരും ചില അമേരിക്കക്കാരും ദര്‍ശനത്തിനു വന്നിരുന്നു. അവര്‍ പല ചോദ്യങ്ങളുന്നയിച്ചു. അതിലൊന്ന്‌: പാശ്ചാത്യര്‍ക്കു പൗരസ്ത്യരുടെ സന്ദേശമെന്താണ്‌? (ഒരു ചോദ്യത്തിനുമുത്തരം പറഞ്ഞില്ല) പിന്നെടൊരു ചോദ്യത്തിനിപ്രകാരം...

സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌ (120)

ശ്രീ രമണമഹര്‍ഷി ജനുവരി 4 1936 127. അമേരിക്കന്‍ എന്‍ജിനീയര്‍ ചോദിച്ചു. ദൂരം അനുഗ്രഹത്തിനു തടസ്സമാണോ? ഉ: സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌. നാം അവയ്ക്കുള്ളിലല്ല സ്ഥിതി ചെയ്യുന്നത്‌. അത്‌ കൊണ്ട്‌ ദേശകാലാദി അവസ്ഥകള്‍ നമുക്കു ബാധകമല്ല. ചോ: റേഡിയോ വാര്‍ത്തകള്‍ സമീപസ്ഥലങ്ങളില്‍...

മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ്‌ വേദാന്തം തുടങ്ങുന്നത്‌ (119)

ശ്രീ രമണമഹര്‍ഷി ജനുവരി 4 1936 126. ഡോക്ടര്‍ സയ്യദ്‌ വീണ്ടും ചോദിച്ചു. ആത്മീയ പുരോഗതിക്കു കര്‍മ്മമാര്‍ഗ്ഗമോ സന്യാസമാര്‍ഗ്ഗമോ നല്ലത്‌? ഉ: നിങ്ങളെ വിടുകയോ? സന്യാസമെന്നാലെന്ത്‌? ഒരമേരിക്കന്‍ എഞ്ചിനീയര്‍ സത്സംഗത്തെപ്പറ്റി ചോദിച്ചു. ഉ: സത്ത്‌ നമുക്കുള്ളിലാണ്‌. ചോ: അങ്ങ്‌...

അനാത്മാവിനെ താനെന്നഭിമാനിച്ചതാണജ്ഞാനം (118)

ശ്രീ രമണമഹര്‍ഷി ജനുവരി 3, 1936 125 ഡോക്ടര്‍ സയ്യദ്‌: സന്നിധിയിലിരിക്കുമ്പോള്‍ എന്റെ മനസ്സ്‌ ശാന്തിയനുഭവിക്കുന്നു. മാറിയപ്പോള്‍ എത്രയോ കാര്യങ്ങളുടെ പിറകെ ഓടുന്നു. ഉ: നമുക്കന്യമായി വിഷയങ്ങളിരിക്കുന്നോ? വിഷയജ്ഞനെ വേര്‍പ്പിരിഞ്ഞു വിഷയങ്ങള്‍ക്കിരിക്കാനാവില്ല. ചോ: വിഷയജ്ഞനെ...

താനായ ആത്മാവിനെ നിങ്ങള്‍ക്കെപ്പോഴെങ്കിലും വിട്ടിരിക്കാനോക്കുമോ? (117)

ശ്രീ രമണമഹര്‍ഷി ജനുവരി 3, 1936 123. അലഹബാദിലെ ഒരു മുസ്ലിം പ്രൊഫസറായ ഡോക്ടര്‍ മുഹമ്മദ്‌ ഹാഫിസ്‌ സയ്യദ്‌ ഭഗവാനെ കാണാന്‍ വന്നു. ബാഹ്യവിഷയരൂപങ്ങളുടെ ആവശ്യമെന്താണെന്നു ചോദിച്ചു. ഉ: ഈ വിഷയാദികള്‍ തന്നെ നിങ്ങളെക്കൊണ്ടിതു ചോദിപ്പിച്ചു. ചോ: അതെ, ഞാന്‍ മായാബദ്ധന്‍ തന്നെ. അതില്‍...
Page 49 of 70
1 47 48 49 50 51 70